Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഗിലാനിയും കയാനിയും തമ്മില്‍ പോര്‌ മൂക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2012, 11:40 pm IST
in World

ഇസ്ലാമബാദ്‌: പാക്കിസ്ഥാനില്‍ പട്ടാളനേതൃത്വവും പ്രധാനമന്ത്രിയും തമ്മിലുള്ള പോര്‌ മുര്‍ച്ഛിക്കുന്നു. സൈന്യത്തിനെതിരെ പ്രധാനമന്ത്രി യൂസഫ്‌ റാസാ ഗീലാനി നടത്തിയ വിമര്‍ശനങ്ങളെക്കുറിച്ച്‌ വിശദീകരണം നല്‍കുകയോ പിന്‍വലിക്കുകയോ വേണമെന്ന്‌ കരസേനാ മേധാവി ജനറല്‍ അഷ്ഫഖ്‌ കയാനി ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടു.

ചൈനീസ്‌ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സൈന്യത്തെക്കുറിച്ച്‌ ഗീലാനി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ കയാനി പ്രസിഡന്റ്‌ ആസിഫ്‌ അലി സര്‍ദാരിക്ക്‌ പരാതി നല്‍കിയതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു. രാജ്യത്ത്‌ കോളിളക്കമുണ്ടാക്കിയ ഒരു കേസില്‍ സര്‍ക്കാരിനെതിരെ കോടതിയില്‍ രേഖകള്‍ ഹാജരാക്കിയ കയാനിയും പാക്‌ ചാരസംഘടനയായ ഐഎസ്‌ഐയുടെ ഡയറക്ടര്‍ ജനറല്‍ ലഫ്‌.ജന.അഹമ്മദ്‌ ഷുജ പാഷയും ഗുരുതരമായ ഭരണഘടനാലംഘനമാണ്‌ നടത്തിയതെന്ന്‌ ഗീലാനി വിമര്‍ശിച്ചതാണ്‌ സൈന്യത്തിന്റെ രോഷത്തിനിടയാക്കിയത്‌. പ്രധാനമന്ത്രി ഉന്നയിച്ചതിനെക്കാള്‍ ഗുരുതരമായ ആരോപണം ഉണ്ടാകാനില്ലെന്നാണ്‌ കടുത്ത ഭാഷയില്‍ സൈന്യം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നത്‌. ഗുരുതരമായ പെരുമാറ്റദൂഷ്യവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ആരോപിച്ച്‌ പ്രതിരോധ സെക്രട്ടറി ലഫ്‌.ജന.(റിട്ട) നയീം ഖാലിദ്‌ ലോധിയെ ഗീലാനി പുറത്താക്കുക കൂടി ചെയ്തതോടെ സൈനിക നേതൃത്വം കൂടുതല്‍ പ്രകോപിതരായി. സൈനിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഏറ്റവും മുതര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു ലോധി. സിവിലിയന്‍ ഭരണകൂടത്തില്‍ സൈന്യത്തിന്റെ മുഖ്യവക്താവാണ്‌ പ്രതിരോധ സെക്രട്ടറി.

പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയില്‍ കയാനിയെക്കാള്‍ രോഷാകുലരാണ്‌ മുതിര്‍ന്ന സൈനിക കമാണ്ടര്‍മാരെന്നും പറയപ്പെടുന്നു. പ്രധാനമന്ത്രിക്കെതിരെ മുഖ്യകോര്‍ കമാണ്ടര്‍മാരെല്ലാം കയാനിക്കുമേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുകയാണത്രെ.

സൈന്യത്തിന്റെ രോഷം ശമനമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ നിലനില്‍പ്പും തുലാസില്‍ ആടുകയാണ്‌. പാക്സര്‍ക്കാരും പാര്‍ലമെന്റും എല്ലാറ്റിനുമുപരി ദേശസ്നേഹികളായ സകലജനങ്ങളും ധീരരായ സായുധ സേനകള്‍ക്കും സുരക്ഷാഭടന്മാര്‍ക്കും പിന്നില്‍ അടിയുറച്ചു നിലകൊള്ളുന്നതായി കയാനി കൂടി പങ്കെടുത്ത മന്ത്രിസഭാ പ്രതിരോധ സമിതി യോഗത്തില്‍ ഗീലാനി പറഞ്ഞെങ്കിലും സൈന്യത്തിന്റെ രോഷം ശമിക്കാന്‍ സഹായിച്ചിട്ടില്ല. പ്രസിഡന്റ്‌ സര്‍ദാരിയും കയാനിയുമായി സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്തതായി കുടുതല്‍ വിശദീകരിക്കാതെ പ്രസിഡന്റിന്റെ വക്താവ്‌ പറഞ്ഞു.

സൈനിക സിവിലിയന്‍ നേതൃത്വങ്ങള്‍ തമ്മിലുള്ള പോര്‌ മുര്‍ച്ഛിക്കുന്നതോടെ രാജ്യത്തിന്റെ സുസ്ഥിരതയെക്കുറിച്ചുള്ള ആശങ്കകള്‍ വീണ്ടും ഉയര്‍ന്നുതുടങ്ങിയിരിക്കുകയാണ്‌. 1947 ലെ സ്വതന്ത്രത്തിനുശേഷം മൂന്ന്‌ തവണയാണ്‌ സിവിലിയന്‍ ഭരണകൂടങ്ങളെസൈന്യം അട്ടിമറിച്ചിരിക്കുന്നത്‌. പാക്കിസ്ഥാന്റെ ചരിത്രത്തില്‍ പകുതിയിലേറെയും ഭരണം നടത്തിയിരിക്കുന്നത്‌ സൈന്യമാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍
India

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

India

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

പുതിയ വാര്‍ത്തകള്‍

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

ഉപതെരഞ്ഞെടുപ്പില്‍ ജയിച്ച ഹര്‍ഷദ് പാര്‍മറിന് മധുരപലഹാരം വിളമ്പുന്ന ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അനുയായികളും

ഗുജറാത്തിലെ ഉംറേത്ത് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയ്‌ക്ക് 30000 വോട്ടിന്റെ ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.