Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

സ്വാമി ആനന്ദതീര്‍ഥര്‍ അധഃസ്ഥിത രക്ഷകന്‍: ജസ്റ്റിസ്‌ തങ്കപ്പന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2012, 11:23 pm IST
in Ernakulam

കൊച്ചി: ജീവിതത്തില്‍ ലഭിക്കാമായിരുന്ന സകല സൗഭാഗ്യങ്ങളും തിരസ്കരിച്ച്‌ അധ:സ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച മഹാത്മാവായിരുന്നു സ്വാമി ആനന്ദതീര്‍ഥരെന്ന്‌ ജസ്റ്റിസ്‌ കെ. തങ്കപ്പന്‍ അഭിപ്രായപ്പെട്ടു. അവരുടെ മുന്നോട്ടുള്ള പ്രയാണത്തിനു വിദ്യാഭ്യാസമാണ്‌ ഏക പോംവഴിയെന്ന്‌ നിര്‍ദേശിച്ച അദ്ദേഹം അതിനായി വിദ്യാഭ്യാസസ്ഥാപനങ്ങളും ആരംഭിച്ചു. ഉല്‍പ്പതിഷ്ണുക്കളും ഉന്നതകുലജാതുമായ ഇത്തരം ആളുകളുടെയും കൂടി പ്രയത്നഫലമാണ്‌ ഇന്ന്‌ ഇക്കൂട്ടര്‍ അനുഭവിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.

ടി.കെ.സി. വടുതല ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ എറണാകുളം കുട്ടികളുടെ പാര്‍ക്കിനോടനുബന്ധിച്ചുള്ള തീയറ്ററില്‍ സ്വാമി ആനന്ദതീര്‍ഥര്‍ ജയന്തിയോഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റിസ്‌ തങ്കപ്പന്‍.

വ്യക്തിയെന്ന നിലയില്‍ ഉന്നതകുലജാതനായിരുന്നെങ്കിലും ഹരിജനോദ്ധാരണമായിരുന്നു സ്വാമിയുടെ ജീവിതചര്യ. അവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കുക മാത്രമായിരുന്നില്ല അദ്ദേഹം ചെയ്തത്‌. നീതി ലഭ്യമാക്കുന്നതിനായി കോടതിയെയും സമീപിച്ച സ്വാമി തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ക്കായി ഒരിക്കലും ആ മാര്‍ഗത്തില്‍ ചരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അയ്യങ്കാളിയെപ്പോലെയുള്ള ഒരു വിപ്ലവകാരിയായിരുന്നു സ്വാമിയെന്ന്‌ വിദ്യാഭ്യാസവകുപ്പ്‌ മുന്‍ഡയറക്ടര്‍ കെ.വി.മദനന്‍ പറഞ്ഞു.അധ:സ്ഥിതജനവിഭാഗങ്ങളെ പിതൃതുല്യമാണ്‌ സ്വാമി സ്നേഹിച്ചിരുന്നതെന്ന്‌ അദ്ദേഹത്തിന്റെ ലാളനയേറ്റ്‌ വളരാന്‍ ഭാഗ്യം ലഭിച്ച അദ്ദേഹം വ്യക്തമാക്കി. ഈ ജനവിഭാഗങ്ങള്‍ സ്വന്തംകാലില്‍ നില്‍ക്കും വിധം കരുത്തരായി മാറണമെന്നായിരുന്നു സ്വാമിയുടെ ആഗ്രഹം. പുതിയ തലമുറ ആ സന്ദേശം ഉള്‍ക്കൊണ്ട്‌ പ്രവര്‍ത്തിക്കണമെന്ന്‌ മദനന്‍ മാസ്റ്റര്‍ പറഞ്ഞു.

അംബേദ്കര്‍ വിഭാവന ചെയ്ത ഭരണഘടനയില്‍ അയിത്തവും ജാതിയധിഷ്ഠിതമായ വിവേചനവും നിയമപരമായി നിര്‍ത്തലാക്കിയതോടെ സ്വാമിയുടെ പതിറ്റാണ്ടുകള്‍ നീണ്ടപോരാട്ടങ്ങള്‍ വിജയം കാണുകയായിരുന്നു. ഇന്ന്‌ ഇക്കൂട്ടരുടെ വളര്‍ച്ചയ്‌ക്ക്‌ വേഗം കൂടിയിട്ടുണ്ട്‌. അതില്‍ പിന്നാക്കം പോകരുതെന്നും ഇന്നത്തെ എല്ലാ സൗകര്യവും പ്രയോജനപ്പെടുത്തി കൂടുതല്‍ ഉന്നതിയിലെത്തുമ്പോഴേ സ്വാമിയുടെ ജീവിതത്തിനു അര്‍ഥമുണ്ടാകൂവെന്നും മദനന്‍ പറഞ്ഞു.

ഫൗണ്ടേഷന്‍ പ്രസിഡന്റ്‌ കെ.എം. ശരത്ചന്ദ്രന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ.കെ. നാരായണന്‍, വെണ്ണിക്കുളം മാധവന്‍, എം.സി.തേവന്‍ മാസ്റ്റര്‍, തങ്കപ്പന്‍ മുളവുകാട്‌, ഗോവിന്ദന്‍ കണ്ണൂര്‍, പി.കെ. ബാഹുലേയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല സ്വാഗതവും ജോയിന്റ്‌ സെക്രട്ടറി ബാബു കടമക്കുടി നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

Business

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

India

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പുതിയ വാര്‍ത്തകള്‍

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

വിഴിഞ്ഞം കരാറിലൂടെ ലഭിക്കുന്ന ആനുകൂല്യം വി ഡി സതീശനെന്ന് എം വി ഗോവിന്ദന്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.