Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

പൈഠന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2011, 10:20 pm IST
in Travel

ഔരംഗബാദില്‍ നിന്ന്‌ അന്‍പതുകിലോമീറ്റര്‍ ദൂരെയാണ്‌ പൈഠന്‍. ഗോദാവരീതീരത്ത്‌ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിലേക്ക്‌ ബസ്മാര്‍ഗം എത്തിച്ചേരാം. ഇവിടെ ധര്‍മ്മശാലകളുണ്ട്‌.സന്ത്‌ ഏകനാഥ്ജിയുടെ ഭവനം ഇവിടെ ഇപ്പോഴുമുണ്ട്‌. ഇതില്‍ ഏക്നാഥ്ജിയുടെ ആരാധനാമൂര്‍ത്തിയുമുണ്ട്‌. ജലം സംഭരിക്കാനുള്ള കുണ്ഡവും ചനന്ദനമരയ്‌ക്കാനുള്ള ചാണയും ഇവിടുണ്ട്‌. ഇവയില്‍ ഭഗവാന്‍ ശ്രീഖണ്ഡ്യാ എന്ന പേരില്‍ ഭൃത്യനായി നിന്നു. ജലം സംഭരിക്കുകയും ചന്ദനമരയ്‌ക്കുകയും ചെയ്തിരുന്നു.ഗോദാവരിയിലെ ഘട്ടത്തില്‍ പോത്തിന്റെ മൂര്‍ത്തിയുണ്ട്‌. അതിന്റെ മുഖത്തുനിന്ന്‌ സന്ത്ജ്ഞാനേശ്വരന്‍ വേദമന്ത്രങ്ങളുച്ചരിച്ചിരുന്നു.സന്ത്ശ്രീകൃഷ്ണദയാര്‍ണവിന്റെ ഭവനം, അദ്ദേഹത്തിന്റെ ആരാധനാമൂര്‍ത്തി, സമാധി ഇവയെല്ലാം ഇവിടെയുണ്ട്‌.ഇവിടെ ഗോദാവരീമദ്ധ്യത്തില്‍ ബ്രഹ്മദേവന്‍ പ്രതിഷ്ഠിച്ച സിദ്ധേശ്വരശിവക്ഷേത്രം കാണാം. മറ്റൊന്ന്‌ ഢേലേശ്വരക്ഷേത്രമാണ്‌. ഇതിലെ വിഗ്രഹത്തില്‍ ചങ്ങല ബന്ധിച്ചു വലിച്ചു തച്ചു തകര്‍ക്കുന്നതിനു മുഗള്‍ഭരണകര്‍ത്താക്കള്‍ പ്രയത്നിച്ചിരുന്നു. വിഗ്രഹത്തില്‍ ചങ്ങലയുടെ പാടുണ്ട്‌.

അവഢാനാഗനാഥന്‍

(നാഗേശന്‍)

പന്ത്രണ്ടു വിശിഷ്ട ജ്യോതിര്‍ലിംഗങ്ങളുള്ളതില്‍ ദാരുകാവനത്തില്‍ സ്ഥിതിചെയ്യുന്ന നാഗേശ്വരജ്യോതിര്‍ലിംഗം ഇതു തന്നെയാണ്‌.പര്‍ദനീ ജംഗ്ഷനില്‍ നിന്ന്‌ പുരളീവൈജനാഥിലേക്കു പോകുന്ന ലൈനില്‍ ഘോണ്ടി എന്ന സ്റ്റേഷനുണ്ട്‌. അവിടെ നിന്ന്‌ ഇവിടേക്ക്‌ ഇരുപതുകിലോമീറ്റര്‍ ദൂരമുണ്ട്‌. സ്റ്റേഷനില്‍ നിന്ന്‌ ബസ്‌ സര്‍വ്വീസുണ്ട്‌. ഇവിടെ താമസം ആവശ്യമുള്ളവര്‍ക്ക്‌ ധര്‍മ്മശാലയുണ്ട്‌.നാഗനാഥന്‍ (നാഗേശന്‍) ക്ഷേത്രം വളരെ വലുതാണ്‌. ശ്രീകോവിലില്‍ നാലു പടികള്‍ ഇറങ്ങിയെങ്കിലേ ശിവലിംഗം കാണാന്‍ കഴിയൂ. പടികളില്‍ നിന്നു ദര്‍ശനം നടത്താം. ക്ഷേത്രത്തിനടുത്തു സരോവരം കാണാം.ഇവിടെ നന്ദിവിഗ്രഹം ക്ഷേത്രത്തിനു പിന്നിലാണ്‌. നീലകണ്ഠേശ്വരന്റെയും ഭണ്ഡാരേശ്വരന്റെയും പാണ്ഡവരുടെയും ക്ഷേത്രങ്ങള്‍ ഇവിടെ കാണാവുന്നതാണ്‌. ഈ സ്ഥലത്ത്‌ അറുപത്തെട്ടു തീര്‍ത്ഥങ്ങളുണ്ട്‌. അവയിലധികവും ലുപ്തപ്രചാരങ്ങളായിരിക്കുന്നു. ഇപ്പോള്‍ ഇരുപത്താറെണ്ണമുണ്ട്‌. ഇവയെല്ലാം ഒന്നരക്കിലോമീറ്ററിനുള്ളിലാണ്‌.അടുത്തുള്ള വനത്തില്‍ കനകേശ്വരി, ഖാണ്ഡേശ്വരി, പത്മാവതി എന്നിവരുടെ ക്ഷേത്രങ്ങള്‍ നില്‍പുണ്ട്‌. പട്ടണത്തില്‍ ബാലേശ്വരമൂര്‍ത്തിയിരിക്കുന്നു. ഇത്‌ ദാരുകാവനത്തിന്റെ രക്ഷകനായി കരുതപ്പെടുന്നു.ദാരുകയെനനു പേരായ ഒരു രാക്ഷസി തപസ്സു ചെയ്ത്‌ പാര്‍വ്വതീ ദേവിയില്‍ നിന്നു വരം വാങ്ങി. തന്റെ നിവാസസ്ഥാനം കൂടെകൊണ്ടു പോകാമെന്ന്‌. അങ്ങനെ അവര്‍ സ്വന്തം വസതി തങ്ങളുടെ ഗ്രാമങ്ങളുടെ മേല്‍ ഇറക്കിവച്ച്‌ ഗ്രാമീണരെ നശിപ്പിച്ചുവന്നു. ഒരിക്കല്‍ ദാരുകശിവഭക്തനായ ഒരു വൈശ്യനെ പിടിച്ചു ബന്ധനസ്ഥനാക്കി അവന്‍ കാരാഗൃഹത്തില്‍ വച്ച്‌ മാനസിക ശിവപൂജ നിര്‍വ്വഹിച്ചുപോന്നു. അവനെ കൊല്ലാന്‍ ദാരുക വന്നു ചേര്‍ന്നപ്പോള്‍ ശങ്കരന്‍ അവളെ കൊന്നു വൈശ്യനെ രക്ഷിച്ചു. അനന്തരം ആ ഭക്തന്റെ പ്രാര്‍ത്ഥനയനുസരിച്ച്‌ ഭഗവാന്‍ ഇവിടെ ജ്യോതിര്‍ലിംഗരൂപത്തില്‍ സ്ഥിതിചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീണ വിജയനെതിരായ അന്വേഷണം തുടരാം; അനുമതി നൽകി ഹൈക്കോടതി, വെള്ളിയാഴ്ച വരെ സിഎംആർഎല്ലിനെതിരെ നടപടികളില്ല

Entertainment

കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്;എന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല,ജുവല്‍ മേരി

Entertainment

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

Health

ചൂടുള്ള ഭക്ഷണം തണുപ്പിക്കാന്‍ ആ എളുപ്പപ്പണി വേണ്ട, മറ്റുള്ളവയും കേടാകും

World

മ്യാന്‍മറില്‍ വിമത വിഭാഗത്തിന്‌റെ വെടിമരുന്ന് സംഭരണശാലയില്‍ സ്‌ഫോടനം: നാല്‍പ്പതോളം പേര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

ഇൻഡിവുഡ് എക്സലൻസ് അവാർഡ് 2026 : സിനിമാ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് പി ആർ ഓ പ്രതീഷ് ശേഖറിന് ലഭിച്ചു

സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രം “തർക്കം” : ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

പശ്ചിമ ബംഗാളില്‍ ബിജെപിമന്ത്രിസഭാ വികസനം: 35 പേര്‍കൂടി സത്യപ്രതിജ്ഞ ചെയ്തു

ഗുരുവായൂരിൽ വെർച്വൽ ക്യൂ സംവിധാനം; മികച്ച ഏജൻസിക്ക് ചുമതല നൽകും, നടപടി ഹൈക്കോടതി നിർദേശം പാലിച്ചെന്ന് ദേവസ്വം  

ഗര്‍ഭധാരണം തടയാന്‍ പുരുഷന്‍മാര്‍ക്ക് കഴിക്കാവുന്ന ഗുളിക! ഗവേഷണവഴിയില്‍ മുന്നേറി അമേരിക്കന്‍ശാസ്ത്രജ്ഞര്‍

വ്യാഴമാറ്റം ഓരോ രാശിക്കാർക്കും എങ്ങനെ? ചിങ്ങം രാശിക്കാരുടെ പൊതുവായ വിശകലനം

ഉള്ളൂർ അവാർഡ് പി.പി ശ്രീധരനുണ്ണിയുടെ യക്ഷികളുടെ പരിണാമം എന്ന കൃതിക്ക്

പ്രേക്ഷക ലക്ഷങ്ങളെ ഹരംകൊള്ളിച്ച ആ ദൃശ്യം , മെര്‍ലിന്‍ മണ്‍റോയുടെ വ്യക്തി ജീവിതത്തില്‍ കരിനിഴലായി

ദുര്‍ഗാമന്ദിറിലും ധര്‍മ്മധ്വജമുയര്‍ന്നു; ലോകം അയോദ്ധ്യയില്‍ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണര്‍വ്: സാധ്വി ഋതംഭര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.