Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

പൈഠന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2011, 10:20 pm IST
in Travel

ഔരംഗബാദില്‍ നിന്ന്‌ അന്‍പതുകിലോമീറ്റര്‍ ദൂരെയാണ്‌ പൈഠന്‍. ഗോദാവരീതീരത്ത്‌ സ്ഥിതി ചെയ്യുന്ന ഈ നഗരത്തിലേക്ക്‌ ബസ്മാര്‍ഗം എത്തിച്ചേരാം. ഇവിടെ ധര്‍മ്മശാലകളുണ്ട്‌.സന്ത്‌ ഏകനാഥ്ജിയുടെ ഭവനം ഇവിടെ ഇപ്പോഴുമുണ്ട്‌. ഇതില്‍ ഏക്നാഥ്ജിയുടെ ആരാധനാമൂര്‍ത്തിയുമുണ്ട്‌. ജലം സംഭരിക്കാനുള്ള കുണ്ഡവും ചനന്ദനമരയ്‌ക്കാനുള്ള ചാണയും ഇവിടുണ്ട്‌. ഇവയില്‍ ഭഗവാന്‍ ശ്രീഖണ്ഡ്യാ എന്ന പേരില്‍ ഭൃത്യനായി നിന്നു. ജലം സംഭരിക്കുകയും ചന്ദനമരയ്‌ക്കുകയും ചെയ്തിരുന്നു.ഗോദാവരിയിലെ ഘട്ടത്തില്‍ പോത്തിന്റെ മൂര്‍ത്തിയുണ്ട്‌. അതിന്റെ മുഖത്തുനിന്ന്‌ സന്ത്ജ്ഞാനേശ്വരന്‍ വേദമന്ത്രങ്ങളുച്ചരിച്ചിരുന്നു.സന്ത്ശ്രീകൃഷ്ണദയാര്‍ണവിന്റെ ഭവനം, അദ്ദേഹത്തിന്റെ ആരാധനാമൂര്‍ത്തി, സമാധി ഇവയെല്ലാം ഇവിടെയുണ്ട്‌.ഇവിടെ ഗോദാവരീമദ്ധ്യത്തില്‍ ബ്രഹ്മദേവന്‍ പ്രതിഷ്ഠിച്ച സിദ്ധേശ്വരശിവക്ഷേത്രം കാണാം. മറ്റൊന്ന്‌ ഢേലേശ്വരക്ഷേത്രമാണ്‌. ഇതിലെ വിഗ്രഹത്തില്‍ ചങ്ങല ബന്ധിച്ചു വലിച്ചു തച്ചു തകര്‍ക്കുന്നതിനു മുഗള്‍ഭരണകര്‍ത്താക്കള്‍ പ്രയത്നിച്ചിരുന്നു. വിഗ്രഹത്തില്‍ ചങ്ങലയുടെ പാടുണ്ട്‌.

അവഢാനാഗനാഥന്‍

(നാഗേശന്‍)

പന്ത്രണ്ടു വിശിഷ്ട ജ്യോതിര്‍ലിംഗങ്ങളുള്ളതില്‍ ദാരുകാവനത്തില്‍ സ്ഥിതിചെയ്യുന്ന നാഗേശ്വരജ്യോതിര്‍ലിംഗം ഇതു തന്നെയാണ്‌.പര്‍ദനീ ജംഗ്ഷനില്‍ നിന്ന്‌ പുരളീവൈജനാഥിലേക്കു പോകുന്ന ലൈനില്‍ ഘോണ്ടി എന്ന സ്റ്റേഷനുണ്ട്‌. അവിടെ നിന്ന്‌ ഇവിടേക്ക്‌ ഇരുപതുകിലോമീറ്റര്‍ ദൂരമുണ്ട്‌. സ്റ്റേഷനില്‍ നിന്ന്‌ ബസ്‌ സര്‍വ്വീസുണ്ട്‌. ഇവിടെ താമസം ആവശ്യമുള്ളവര്‍ക്ക്‌ ധര്‍മ്മശാലയുണ്ട്‌.നാഗനാഥന്‍ (നാഗേശന്‍) ക്ഷേത്രം വളരെ വലുതാണ്‌. ശ്രീകോവിലില്‍ നാലു പടികള്‍ ഇറങ്ങിയെങ്കിലേ ശിവലിംഗം കാണാന്‍ കഴിയൂ. പടികളില്‍ നിന്നു ദര്‍ശനം നടത്താം. ക്ഷേത്രത്തിനടുത്തു സരോവരം കാണാം.ഇവിടെ നന്ദിവിഗ്രഹം ക്ഷേത്രത്തിനു പിന്നിലാണ്‌. നീലകണ്ഠേശ്വരന്റെയും ഭണ്ഡാരേശ്വരന്റെയും പാണ്ഡവരുടെയും ക്ഷേത്രങ്ങള്‍ ഇവിടെ കാണാവുന്നതാണ്‌. ഈ സ്ഥലത്ത്‌ അറുപത്തെട്ടു തീര്‍ത്ഥങ്ങളുണ്ട്‌. അവയിലധികവും ലുപ്തപ്രചാരങ്ങളായിരിക്കുന്നു. ഇപ്പോള്‍ ഇരുപത്താറെണ്ണമുണ്ട്‌. ഇവയെല്ലാം ഒന്നരക്കിലോമീറ്ററിനുള്ളിലാണ്‌.അടുത്തുള്ള വനത്തില്‍ കനകേശ്വരി, ഖാണ്ഡേശ്വരി, പത്മാവതി എന്നിവരുടെ ക്ഷേത്രങ്ങള്‍ നില്‍പുണ്ട്‌. പട്ടണത്തില്‍ ബാലേശ്വരമൂര്‍ത്തിയിരിക്കുന്നു. ഇത്‌ ദാരുകാവനത്തിന്റെ രക്ഷകനായി കരുതപ്പെടുന്നു.ദാരുകയെനനു പേരായ ഒരു രാക്ഷസി തപസ്സു ചെയ്ത്‌ പാര്‍വ്വതീ ദേവിയില്‍ നിന്നു വരം വാങ്ങി. തന്റെ നിവാസസ്ഥാനം കൂടെകൊണ്ടു പോകാമെന്ന്‌. അങ്ങനെ അവര്‍ സ്വന്തം വസതി തങ്ങളുടെ ഗ്രാമങ്ങളുടെ മേല്‍ ഇറക്കിവച്ച്‌ ഗ്രാമീണരെ നശിപ്പിച്ചുവന്നു. ഒരിക്കല്‍ ദാരുകശിവഭക്തനായ ഒരു വൈശ്യനെ പിടിച്ചു ബന്ധനസ്ഥനാക്കി അവന്‍ കാരാഗൃഹത്തില്‍ വച്ച്‌ മാനസിക ശിവപൂജ നിര്‍വ്വഹിച്ചുപോന്നു. അവനെ കൊല്ലാന്‍ ദാരുക വന്നു ചേര്‍ന്നപ്പോള്‍ ശങ്കരന്‍ അവളെ കൊന്നു വൈശ്യനെ രക്ഷിച്ചു. അനന്തരം ആ ഭക്തന്റെ പ്രാര്‍ത്ഥനയനുസരിച്ച്‌ ഭഗവാന്‍ ഇവിടെ ജ്യോതിര്‍ലിംഗരൂപത്തില്‍ സ്ഥിതിചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.