Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വല്ലാര്‍പാടം: കസ്റ്റംസ്‌ എക്സാമിനേഷന്‍ യാഡ്‌ അട്ടിമറിക്കപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 4, 2011, 10:59 am IST
in Uncategorized

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ കസ്റ്റംസ്‌ എക്സാമിനേഷന്‍ യാഡ്‌ വേണമെന്ന തീരുമാനം അട്ടിമറിക്കപ്പെട്ടു. തീരുമാനം നടപ്പിലാക്കിയിരുന്നെങ്കില്‍ ഇന്നത്തെ പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. 2008 മാര്‍ച്ച്‌ 17 ന്‌ ചേര്‍ന്ന അപ്രൂവല്‍ കമ്മറ്റി യോഗത്തിലാണ്‌ കസ്റ്റംസ്‌ എക്സാമിനേഷന്‍ യാഡ്‌ വേണമെന്ന തീരുമാനമുണ്ടായത്‌. പ്രീ-കണ്ടീഷന്‍ തീരുമാനമനുസരിച്ച്‌ സ്റ്റെറയില്‍ ഏരിയ മാര്‍ക്ക്‌ ചെയ്ത്‌ കസ്റ്റംസ്‌ എക്സാമിനേഷന്‍ നടത്തുവാനുള്ള പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടാകും. ഇഡിഐ കണക്റ്റിവിറ്റി, എക്സ്‌റേ, സ്കാനിംഗ്‌ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള പരിശോധനാ സുരക്ഷാ സംവിധാനങ്ങളായിരുന്നു വിഭാവനം ചെയ്തത്‌.

കസ്റ്റംസ്‌ യാഡ്‌ സംബന്ധിച്ച തീരുമാനം ഒരാഴ്ച കഴിഞ്ഞ്‌ 2008 മാര്‍ച്ച്‌ 28 ന്‌ ചേര്‍ന്ന അപ്രൂവല്‍ കമ്മറ്റി യോഗത്തില്‍ മുന്‍യോഗത്തിലെ മിനിറ്റ്സ്‌ പാസാക്കുകയും ചെയ്തിരുന്നു.

കസ്റ്റംസ്‌ കമ്മീഷണര്‍, കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌ ചെയര്‍മാന്‍, സെസ്‌ ഡെവലപ്മെന്റ്‌ കമ്മീഷണര്‍, ദുബായ്‌ പോര്‍ട്ട്‌ വേള്‍ഡ്‌ അധികൃതര്‍, കേന്ദ്ര വാണിജ്യ, ധനകാര്യ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ എന്നിവരടങ്ങിയതാണ്‌ അപ്രൂവല്‍ കമ്മറ്റി. ഈ കമ്മറ്റിയുടെ തീരുമാനം എന്തുകൊണ്ട്‌ നടപ്പാക്കിയില്ലെന്നത്‌ സംബന്ധിച്ച്‌ വ്യക്തമായ വിശദീകരണം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്കായിട്ടില്ല.

കസ്റ്റംസിന്റെ ഒരു എക്സാമിനേഷന്‍ യാഡ്‌ വല്ലാര്‍പാടത്ത്‌ ആരംഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അരങ്ങേറുന്ന കള്ളക്കടത്ത്‌ ഒരു പരിധിവരെ തടയുവാന്‍ കഴിയുമായിരുന്നു. കണ്ടെയ്നറുകള്‍ തുറന്ന്‌ പരിശോധിക്കുവാനും ചരക്ക്‌ മൂവ്മെന്റുകള്‍ എളുപ്പത്തിലാക്കുവാനും ഇതുമൂലം സാധിക്കുമായിരുന്നു. 38 കസ്റ്റംസ്‌ ഉദ്യോഗസ്ഥര്‍ ഇതിനായി ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. ഇക്കാര്യങ്ങളാണ്‌ കേന്ദ്രമന്ത്രാലയങ്ങളിലെ ഉന്നതരുടെയും സെസ്‌ കമ്മീഷണറുടെയും ഒത്താശയോടെ അട്ടിമറിക്കപ്പെട്ടത്‌.

കഴിഞ്ഞ ദിവസം 1.37 കോടി രൂപയുടെ രക്തചന്ദന കള്ളക്കടത്ത്‌ വല്ലാര്‍പാടത്ത്‌ കസ്റ്റംസ്‌ പിടികൂടിയതോടെയാണ്‌ വല്ലാര്‍പാടം വീണ്ടും ശ്രദ്ധാകേന്ദ്രമായത്‌. കസ്റ്റംസ്‌ അധികൃതരെ ഡിപി വേള്‍ഡ്‌ തടയുകയും ചെയ്തിരുന്നു. ഇത്‌ കസ്റ്റംസിനെ പ്രകോപിപ്പിച്ചു. രാജ്യത്തെ ആദ്യത്തെ തുറമുഖാധിഷ്ഠിത സാമ്പത്തിക മേഖലയാണ്‌ (സെസ്‌) വല്ലാര്‍പാടം എന്ന പേരിലായിരുന്നു നടപടി.

ടെര്‍മിനലിനകത്ത്‌ കൂടുതല്‍ കസ്റ്റംസ്‌ ഉദ്യോഗസ്ഥരെ അനുവദിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥരെ പിന്‍വലിക്കുമെന്ന്‌ കാണിച്ച്‌ സപ്തംബര്‍ 28 ന്‌ കൊച്ചി തുറമുഖ ട്രസ്റ്റ്‌ ചെയര്‍മാന്‌ കത്ത്‌ നല്‍കിയിരുന്നു. ഇത്‌ സംബന്ധിച്ച്‌ യാതൊരു തീരുമാനവും ഉണ്ടാകാത്തതിനെത്തുടര്‍ന്ന്‌ തിങ്കളാഴ്ച വീണ്ടും തുറമുഖ ട്രസ്റ്റ്‌ ചെയര്‍മാന്‌ ഇതേ ആവശ്യം ഉന്നയിച്ച്‌ കത്ത്‌ നല്‍കുകയുംചെയ്തു. സെസ്‌ ഡെവലപ്മെന്റ്‌ കമ്മീഷണര്‍ ബുധനാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തില്‍നിന്നും കസ്റ്റംസ്‌ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

എന്‍.പി. സജീവ്‌

Tags: Print Edition
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൃഷ്ണപിള്ള സ്മാരകം തകർത്തവർ ഇപ്പോഴും പാർട്ടിയിൽ; സജി ചെറിയാനെ പ്രതിക്കൂട്ടിലാക്കി ജി.സുധാകരന്റെ വെളിപ്പെടുത്തൽ

റിപ്പോര്‍ട്ടര്‍ ടി വിയുടെ അനധികൃത പ്രവര്‍ത്തനത്തില്‍ അന്വേഷണം വേണം, പണത്തിന്റെ സ്രോതസും അന്വേഷിക്കണം- സാബു എം ജേക്കബ്

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

ചെക്ക് പോസ്റ്റുകള്‍ നോക്കുകുത്തി; അതിര്‍ത്തി കടന്ന് നിരോധിത മാരക കീടനാശിനികളും മരുന്നുകളും, പരിശോധനകള്‍ പ്രഹസനമാകുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡനക്കേസ്: ആദ്യപരാതിക്കാരിക്കെതിരായ ഹൈക്കോടതി പരാമര്‍ശങ്ങള്‍ സുപ്രീം കോടതി നീക്കി

ദയാവധത്തിന് വിധേയനായ ഹരിഷ് റാണയുടെ അവയവങ്ങള്‍ ദാനം ചെയ്തു

ഡോ എം കെ മുനീറിന്റെ കടബാധ്യത തീര്‍ത്ത് മുസ്ലീം ലീഗ്, 49 ലക്ഷം രൂപ ബാങ്കില്‍ അടച്ചതോടെ ജപ്തി ഭീഷണി ഒഴിവായി

അമ്മ കോമയിലായപ്പോൾ അച്ഛന്റെ ആദ്യ ഭാര്യ എന്നോട് പറഞ്ഞത്; സാവിത്രിയുടെ മകൾ

ടി വി ഓണാക്കിയാല്‍ മുഖ്യമന്ത്രിയുടെ മുഖമുളള തെരഞ്ഞെടുപ്പ് പരസ്യം, ഒഴിവാക്കാന്‍ പറ്റില്ല, കണ്ടേ പറ്റൂ -തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

ഒരു കിഡ്നിയുള്ള ഭാര്യയെ കൊണ്ട് നൃത്തം ചെയ്യിപ്പിച്ചു, ശരത്തേട്ടനോട് അയാൾ ചൂടായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.