Wednesday, July 2, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വല്ലാര്‍പാടം: കസ്റ്റംസ്‌ എക്സാമിനേഷന്‍ യാഡ്‌ അട്ടിമറിക്കപ്പെട്ടു

Janmabhumi Online by Janmabhumi Online
Nov 4, 2011, 10:59 am IST
in Uncategorized
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ കസ്റ്റംസ്‌ എക്സാമിനേഷന്‍ യാഡ്‌ വേണമെന്ന തീരുമാനം അട്ടിമറിക്കപ്പെട്ടു. തീരുമാനം നടപ്പിലാക്കിയിരുന്നെങ്കില്‍ ഇന്നത്തെ പ്രശ്നങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. 2008 മാര്‍ച്ച്‌ 17 ന്‌ ചേര്‍ന്ന അപ്രൂവല്‍ കമ്മറ്റി യോഗത്തിലാണ്‌ കസ്റ്റംസ്‌ എക്സാമിനേഷന്‍ യാഡ്‌ വേണമെന്ന തീരുമാനമുണ്ടായത്‌. പ്രീ-കണ്ടീഷന്‍ തീരുമാനമനുസരിച്ച്‌ സ്റ്റെറയില്‍ ഏരിയ മാര്‍ക്ക്‌ ചെയ്ത്‌ കസ്റ്റംസ്‌ എക്സാമിനേഷന്‍ നടത്തുവാനുള്ള പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടാകും. ഇഡിഐ കണക്റ്റിവിറ്റി, എക്സ്‌റേ, സ്കാനിംഗ്‌ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള പരിശോധനാ സുരക്ഷാ സംവിധാനങ്ങളായിരുന്നു വിഭാവനം ചെയ്തത്‌.

കസ്റ്റംസ്‌ യാഡ്‌ സംബന്ധിച്ച തീരുമാനം ഒരാഴ്ച കഴിഞ്ഞ്‌ 2008 മാര്‍ച്ച്‌ 28 ന്‌ ചേര്‍ന്ന അപ്രൂവല്‍ കമ്മറ്റി യോഗത്തില്‍ മുന്‍യോഗത്തിലെ മിനിറ്റ്സ്‌ പാസാക്കുകയും ചെയ്തിരുന്നു.

കസ്റ്റംസ്‌ കമ്മീഷണര്‍, കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്റ്റ്‌ ചെയര്‍മാന്‍, സെസ്‌ ഡെവലപ്മെന്റ്‌ കമ്മീഷണര്‍, ദുബായ്‌ പോര്‍ട്ട്‌ വേള്‍ഡ്‌ അധികൃതര്‍, കേന്ദ്ര വാണിജ്യ, ധനകാര്യ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ എന്നിവരടങ്ങിയതാണ്‌ അപ്രൂവല്‍ കമ്മറ്റി. ഈ കമ്മറ്റിയുടെ തീരുമാനം എന്തുകൊണ്ട്‌ നടപ്പാക്കിയില്ലെന്നത്‌ സംബന്ധിച്ച്‌ വ്യക്തമായ വിശദീകരണം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്കായിട്ടില്ല.

കസ്റ്റംസിന്റെ ഒരു എക്സാമിനേഷന്‍ യാഡ്‌ വല്ലാര്‍പാടത്ത്‌ ആരംഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അരങ്ങേറുന്ന കള്ളക്കടത്ത്‌ ഒരു പരിധിവരെ തടയുവാന്‍ കഴിയുമായിരുന്നു. കണ്ടെയ്നറുകള്‍ തുറന്ന്‌ പരിശോധിക്കുവാനും ചരക്ക്‌ മൂവ്മെന്റുകള്‍ എളുപ്പത്തിലാക്കുവാനും ഇതുമൂലം സാധിക്കുമായിരുന്നു. 38 കസ്റ്റംസ്‌ ഉദ്യോഗസ്ഥര്‍ ഇതിനായി ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. ഇക്കാര്യങ്ങളാണ്‌ കേന്ദ്രമന്ത്രാലയങ്ങളിലെ ഉന്നതരുടെയും സെസ്‌ കമ്മീഷണറുടെയും ഒത്താശയോടെ അട്ടിമറിക്കപ്പെട്ടത്‌.

കഴിഞ്ഞ ദിവസം 1.37 കോടി രൂപയുടെ രക്തചന്ദന കള്ളക്കടത്ത്‌ വല്ലാര്‍പാടത്ത്‌ കസ്റ്റംസ്‌ പിടികൂടിയതോടെയാണ്‌ വല്ലാര്‍പാടം വീണ്ടും ശ്രദ്ധാകേന്ദ്രമായത്‌. കസ്റ്റംസ്‌ അധികൃതരെ ഡിപി വേള്‍ഡ്‌ തടയുകയും ചെയ്തിരുന്നു. ഇത്‌ കസ്റ്റംസിനെ പ്രകോപിപ്പിച്ചു. രാജ്യത്തെ ആദ്യത്തെ തുറമുഖാധിഷ്ഠിത സാമ്പത്തിക മേഖലയാണ്‌ (സെസ്‌) വല്ലാര്‍പാടം എന്ന പേരിലായിരുന്നു നടപടി.

ടെര്‍മിനലിനകത്ത്‌ കൂടുതല്‍ കസ്റ്റംസ്‌ ഉദ്യോഗസ്ഥരെ അനുവദിച്ചില്ലെങ്കില്‍ ഉദ്യോഗസ്ഥരെ പിന്‍വലിക്കുമെന്ന്‌ കാണിച്ച്‌ സപ്തംബര്‍ 28 ന്‌ കൊച്ചി തുറമുഖ ട്രസ്റ്റ്‌ ചെയര്‍മാന്‌ കത്ത്‌ നല്‍കിയിരുന്നു. ഇത്‌ സംബന്ധിച്ച്‌ യാതൊരു തീരുമാനവും ഉണ്ടാകാത്തതിനെത്തുടര്‍ന്ന്‌ തിങ്കളാഴ്ച വീണ്ടും തുറമുഖ ട്രസ്റ്റ്‌ ചെയര്‍മാന്‌ ഇതേ ആവശ്യം ഉന്നയിച്ച്‌ കത്ത്‌ നല്‍കുകയുംചെയ്തു. സെസ്‌ ഡെവലപ്മെന്റ്‌ കമ്മീഷണര്‍ ബുധനാഴ്ച വിളിച്ചുചേര്‍ത്ത യോഗത്തില്‍നിന്നും കസ്റ്റംസ്‌ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

എന്‍.പി. സജീവ്‌

Tags: Print Edition
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് വിട്ടത് കടുത്ത അവഗണനയില്‍; പ്രതിപക്ഷത്തിരിക്കാനല്ല, ഒറ്റപ്പെടുത്തി ഭരിക്കാനാണ് പാര്‍ട്ടിക്ക് താത്പര്യമെന്ന് ഖുശ്ബു സുന്ദര്‍

അരി വകമാറ്റിയതില്‍ വീഴ്ചപറ്റിയെന്ന് റിപ്പോര്‍ട്ട്

നെഞ്ചേറ്റാം ഈ ആഹ്വാനത്തെ

ഇരുമാപ്രയിലും വെള്ളാനിയിലും രണ്ട് മൃതദേഹങ്ങള്‍; ദുരൂഹത ഒഴിയുന്നില്ല

ഉത്സവങ്ങളുടെ നിയന്ത്രണം; കലാകാരന്മാര്‍ക്ക് സഹായം അനുവദിക്കണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ഇസ്രയേല്‍ ലക്ഷ്യമാക്കി യെമനില്‍ നിന്ന് മിസൈല്‍ , പൗരന്‍മാര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ഇസ്രയേല്‍

വളര്‍ത്തു നായയുമായി ഡോക്ടര്‍ ആശുപത്രിയില്‍ : സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം

എന്‍.കെ സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി അന്‍വര്‍

തെരുവ് നായ കുറുകെ ചാടി: ഇരുചക്ര വാഹനത്തില്‍ നിന്നും വീണ മധ്യവയസ്‌കന് ഗുരുതര പരിക്ക്.

ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണവിതരണ-എണ്ണസംസ്കരണ കമ്പനിയാകാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ്

മുംബൈ നഗരത്തില്‍ ആരാധനാലയങ്ങളുടേത് ഉള്‍പ്പെടെ എല്ലാ ലൗഡ് സ്പീക്കറുകളും നീക്കി പൊലീസ്; നിവൃത്തിയില്ലാതെ ആപുകളെ ആശ്രയിച്ച് മുസ്ലിം പള്ളികള്‍

ഹരിപ്പാട് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയില്‍

ഇന്ത്യയുടെ തുറമുഖ വിലക്കില്‍ നട്ടം തിരിഞ്ഞ് പാകിസ്ഥാന്‍; പാക് കപ്പലുകള്‍ക്ക് കോടികളുടെ നഷ്ടം

പാകിസ്ഥാനെ അത്രയ്‌ക്ക് ഇഷ്ടമാണെങ്കിൽ താങ്കൾ ഇന്ന് തന്നെ പാകിസ്ഥാനിലേയ്‌ക്ക് പോകൂ ; ഗത്യന്തരമില്ലാതെ പോസ്റ്റ് മുക്കി നസീറുദ്ദീൻ ഷാ

കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ വീണ്ടും പോസ്റ്റ്മോര്‍ട്ടം തടസപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies