Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കോര്‍പ്പറേഷന്‍ ‘ആറുമുറി’ ശ്മശാനഭൂമി കയ്യേറുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2011, 10:36 pm IST
in Ernakulam

മട്ടാഞ്ചേരി: ഹൈന്ദവ ശ്മശാനഭൂമി കയ്യേറ്റം നടത്തുന്ന കോര്‍പ്പറേഷന്‍-സര്‍ക്കാര്‍ ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കരുവേലിപ്പടി ചക്കനാട്ട്‌ ദേശത്തുള്ള ‘ആറുമുറി’ ശ്മശാനമാണ്‌ വിവിധ പദ്ധതികളുടെ മറവില്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ കയ്യേറ്റം നടത്തുന്നത്‌. അനാഥപ്രേതങ്ങളും പ്രായമെത്താത്ത കുട്ടികളുടെ മൃതദേഹങ്ങളുമടക്കം ആയിരക്കണക്കിന്‌ ഹൈന്ദവസാമാജികരുടെ മൃതദേഹങ്ങള്‍ സംസ്കരിച്ച സ്ഥലമാണ്‌ ‘ആറുമുറി’ ശ്മാശനം. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ കൊച്ചി രാജാവ്‌ ഹൈന്ദവസമൂഹത്തിന്‌ ദാനമായി നല്‍കിയ ഏക്കര്‍ കണക്കിന്‌ ഭൂമിയായിരുന്നു ആറുമുറി ശ്മശാനഭൂമി. എന്നാല്‍ സംഘടിത മതവിഭാഗങ്ങളുടെ വോട്ടുബാങ്കുകള്‍ നേടി അധികാരത്തിലെത്തുന്ന ഭരണകൂടങ്ങള്‍ ഹൈന്ദവ ശ്മശാനഭൂമി കയ്യേറ്റം നടത്തിക്കൊണ്ടിരിക്കുകയാണ്‌. മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന്റെ മറവില്‍ വളം നിര്‍മ്മാണയൂണിറ്റ്‌ സ്ഥാപിച്ച്‌ തുടങ്ങിയ കയ്യേറ്റം പിന്നീട്‌ റോഡിന്‌ വീതികൂട്ടുന്നതിലൂടെയും, ബത്ലഹേം ആര്‍ട്സ്‌ ക്ലബിന്‌ സ്റ്റേഡിയത്തിനായി നല്‍കിയും അംഗന്‍വാടി നിര്‍മ്മിച്ചും വിവിധ തലത്തില്‍ കയ്യേറ്റം നടത്തിക്കഴിഞ്ഞു. ഇതിനിടെ കഴിഞ്ഞ ഏതാനും വര്‍ഷമായി മാലിന്യ സംഭരണ കേന്ദ്രത്തിന്റെ മറവില്‍ കുന്നുകൂടിയ മാലിന്യങ്ങള്‍ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയ സ്ഥലത്ത്‌ ജെസിബി ഉപയോഗിച്ച്‌ മണ്ണ്‌ നീക്കം ചെയ്ത്‌ മാലിന്യം നിക്ഷേപിക്കുന്ന നടപടിയും കോര്‍പ്പറേഷന്‍ നടത്തിവരുന്നു. ഒടുവിലായി ആറുമുറി ശ്മശാനഭൂമിയില്‍ തെരുവുനായ വന്ധ്യംകരണ കേന്ദ്രം തുടങ്ങുവാനുള്ള നീക്കമാണ്‌ കോര്‍പ്പറേഷന്‍ നടത്തുന്നത്‌.

ഹൈന്ദവ സമാജത്തിന്റെ ശ്മശാനഭൂമിയില്‍പ്പോലും കയ്യേറ്റം നടത്തുന്ന കോര്‍പ്പറേഷന്‍ അധികൃതരുടെ നടപടികള്‍ക്കെതിരെ വിവിധ സാമൂഹ്യ സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഭരണാധികാരികള്‍ ഇത്‌ അവഗണിച്ചതോടെ വിവിധ സംഘടനള്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന്‌ കമ്മീഷനിലെ രജിസ്ട്രാര്‍ സ്ഥലം സന്ദര്‍ശിച്ച്‌ പരാതി നേരില്‍ക്കണ്ട്‌ ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക്‌ നിര്‍ദ്ദേശവും നല്‍കിയിരുന്നു. ആറുമുറി ശ്മശാനഭൂമിക്ക്‌ ചുറ്റും മതില്‍കെട്ടി ഗേറ്റ്‌ സ്ഥാപിക്കുക, വിശ്രമമുറിയും വാച്ച്മാന്‍ നിയമനവും നടത്തുക, വൈദ്യുതി സംവിധാനം ഏര്‍പ്പെടുത്തുക, ശ്മശാനഭൂമി മണ്ണിട്ട്‌ ലവല്‍ ചെയ്യുക തുടങ്ങിവയായിരുന്നു നിര്‍ദ്ദേശങ്ങള്‍. എന്നാല്‍ വര്‍ഷം പിന്നിട്ടിട്ടും ഇതിലൊന്നുപോലും നടപ്പിലാക്കാതെയാണ്‌ ശ്മശാനഭൂമി കയ്യടക്കി തെരുവുനായവന്ധ്യംകരണ കേന്ദ്രം തുടങ്ങുന്നതിന്‌ കോര്‍പ്പറേഷന്‍ അധികൃതര്‍ മുന്നിട്ടിറങ്ങുന്നത്‌. കൂടാതെ പകല്‍സമയ വിശ്രമകേന്ദ്രം, കൃഷി പരിശീലനകേന്ദ്രം തുടങ്ങിയവയും ഇവിടെ സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നതായും പറയപ്പെടുന്നു.
ഹൈന്ദവ ശ്മശാനഭൂമിയായ ആറുമുറി കയ്യേറ്റത്തിനെതിരെ വിവിധ ഹൈന്ദവസംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിക്കഴിഞ്ഞു. ശ്മശാനഭൂമി കയ്യേറിക്കൊണ്ടുള്ള കോര്‍പ്പറേഷന്‍ നടപടിക്കെതിരെ വിശ്വഹിന്ദുപരിഷത്ത്‌, ഹിന്ദുഐക്യവേദി, എസ്‌എന്‍ഡിപി യോഗം, ശ്രീബുദ്ധ കള്‍ച്ചറല്‍ സെന്റര്‍, കേരള വെള്ളാള മഹാസഭ, ധീവരസഭ, പുലയമഹാസഭ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്കും വിവിധകേന്ദ്രങ്ങളിലും നിവേദനം നല്‍കി. ആറുമുറി ശ്മശാനഭൂമി കയ്യേറ്റത്തിനെതിരെ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതിന്‌ ഹിന്ദുസംഘടനായോഗം തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.