Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ലോക്കപ്പ്‌ മര്‍ദ്ദനത്തില്‍ നട്ടെല്ലൊടിഞ്ഞ യുവാവ്‌ മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2011, 11:14 pm IST
in Kottayam

കോട്ടയം: ലോക്കപ്പ്‌ മര്‍ദ്ദനത്തില്‍ നട്ടെല്ലൊടിഞ്ഞ യുവാവ്‌ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നു. പായിപ്പാട്‌ നാലുകോടി മേടാം തറത്തില്‍ പ്രസാദ്‌ (൩൯) ആണ്‌ അബോധാവസ്ഥയില്‍ കഴിയുന്നത്‌. പ്രസാദിണ്റ്റെ നട്ടെല്ലിന്‌ ഒടിവുണ്ട്‌. ചങ്ങനാശ്ശേരി പോലീസ്‌ സ്റ്റേഷനിലെ ലോക്കപ്പില്‍വച്ചാണ്‌ പ്രസാദ്‌ ക്രൂരമര്‍ദ്ദനത്തിനിരയായത്‌. സംഭവം ഒതുക്കി തീര്‍ക്കാന്‍ പോലിസുകാര്‍ ശ്രമിക്കുകയാണെന്നാരോപിച്ച്‌ പ്രസാദിണ്റ്റെ മാതാവ്‌ രാധാമണി ഉന്നതോദ്യോഗസ്ഥര്‍ക്ക്‌ പരാതി നല്‍കിയിട്ടുണ്ട്‌. ബുധനാഴ്ച രാവിലെ പ്രസാദ്‌ ഓടിക്കുന്ന ആപേ ഓട്ടോറിക്ഷ ബസുമായി കൂട്ടിയിടിച്ചതിന്‌ പോലീസ്‌ പെറ്റിക്കേസ്‌ എടുത്തിരുന്നു. എന്നാല്‍ രാത്രി വൈകിയും വീട്ടിലെത്താതിരുന്നതിനേ തുടര്‍ന്ന്‌ പ്രസാദിണ്റ്റെ മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോഴാണ്‌ പ്രസാദ്‌ പോലീസ്‌ കസ്റ്റഡിയിലാണെന്നറിയുന്നത്‌. ഫോണെടുത്ത പോലീസുകാര്‍ ബന്ധുക്കളോട്‌ പ്രസാദിനെ സ്റ്റേഷനില്‍നിന്നും കൊണ്ടുപോയ്‌ക്കോളാനും പറഞ്ഞു. എന്നാല്‍ സ്റ്റേഷനിലെത്തിയ സഹോദരന്‍ ബാബു കാണുന്നത്‌ ബോധരഹിതനായി കിടക്കുന്ന പ്രസാദിനെയാണ്‌. പല തവണ വിളിച്ചിട്ടും ബോധം വരാതിരുന്നതിനേത്തുടര്‍ന്ന്‌ ആശുപത്രിയിലാക്കണമെന്ന ബന്ധുക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ ബാബുവിണ്റ്റെ ജാമ്യത്തില്‍ വിടുന്നതായി രേഖയുണ്ടാക്കിയശേഷമാണ്‌ പ്രസാദിനെ ആശുപത്രിയിലാക്കാന്‍ പോലീസ്‌ സമ്മതിച്ചത്‌. ബോധമില്ലാത്തയാളെ ബന്ധുക്കള്‍ക്കൊപ്പം ജാമ്യം നല്‍കി വിട്ടത്‌ ക്രൂരമായ ലോക്കപ്പ്‌ മര്‍ദ്ദനം പുറംലോകമറിയാതിരിക്കാനാണെന്നാണ്‌ ബന്ധുക്കളുടെ ആരോപണം. ബന്ധുക്കള്‍ ചങ്ങനാശ്ശേരി താലൂക്ക്‌ ആശുപത്രിയിലാക്കിയ പ്രസാദിനെ മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റരുതെന്നും ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലെ പ്രവേശിപ്പിക്കാവൂ എന്നും ചങ്ങനാശ്ശേരി പോലീസ്‌ ഡോക്ടര്‍മാരെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍, ഗുരുതരാവസ്ഥ കണക്കിലെടുത്ത്‌ ഡോക്ടര്‍മാര്‍ പ്രസാദിനെ മെഡിക്കല്‍ക്കോളേജിലേക്ക്‌ റഫര്‍ ചെയ്യുകയായിരുന്നു. മെഡിക്കല്‍ കോളേജ്‌ ആറാം വാര്‍ഡില്‍ കഴിയുന്ന ഇയാളുടെ ബോധം ഇതുവരെ തിരികെകിട്ടിയിട്ടില്ല. ദേഹത്ത്‌ മര്‍ദ്ദനമേറ്റതിണ്റ്റെ പാടുകളുമുണ്ട്‌. ജില്ലയില്‍ ലോക്കപ്പ്‌ മര്‍ദ്ദനത്തില്‍ പലതവണ പഴികേട്ട പോലീസ്‌ സ്റ്റേഷനാണ്‌ ചങ്ങനാശ്ശേരി. എഎസ്‌ഐ ഏലിയാസ്‌ മരിച്ച സംഭവത്തെ തുടര്‍ന്ന്‌ പിടികൂടിയ വിദ്യാര്‍ത്ഥികളെ ക്രൂരമര്‍ദ്ദനത്തിരയാക്കിയത്‌ ചങ്ങാനാശ്ശേരി സ്റ്റേഷനിലെ ലോക്കപ്പിലാണ്‌. ലോക്കപ്പ്‌ മര്‍ദ്ദനത്തിന്‌ പേരുകേട്ട ചില പോലിസുകാര്‍ ചങ്ങനാശ്ശേരിയിലുണ്ടെന്ന്‌ നാട്ടുകാര്‍ പറയുന്നത്‌. കേസൊതുക്കാനുള്ള ശ്രമങ്ങളും പോലീസ്‌ ആരംഭിച്ചിട്ടുണ്ട്‌. പോലീസ്‌ ഉദ്യോഗസ്ഥര്‍ നിരവധി തവണ ഈ ആവശ്യം ഉന്നയിച്ച്‌ പ്രസാദിണ്റ്റെ ബന്ധുക്കളെ സമീപിച്ചിട്ടുണ്ട്‌. എന്നാല്‍ പ്രസാദിനെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ്‌ ബന്ധുക്കളുടെ നിലപാട്‌. പോലീസ്‌ കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റ്‌ അബോധവസ്ഥയില്‍ ആക്കിയ ചങ്ങനാശ്ശേരി പോലീസ്‌ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുത്തില്ലെങ്കില്‍ പോലീസ്സ്റ്റേഷന്‍ മാര്‍ച്ച്‌ അടക്കമുള്ള സമരപരിപാടികള്‍ക്ക്‌ രൂപം നല്‍കുമെന്ന്‌ ബിജെപി പായിപ്പാട്‌ പഞ്ചായത്ത്കമ്മറ്റി അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

Entertainment

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

New Release

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

Kerala

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

World

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

പുതിയ വാര്‍ത്തകള്‍

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: കിഫ്ബി കള്ളക്കളികൾ- തീർന്നത് കാൽ ലക്ഷം കോടിയുടെ പദ്ധതികൾ, കൊടുത്തത് അരലക്ഷം കോടിയോളം രൂപ;വി.ഡി. സതീശൻ എന്തു നടപടിയെടുക്കും?

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ഭാരതത്തിന്റെ കാര്‍ഷിക മുന്നേറ്റം: വിളകള്‍ക്കപ്പുറം സമൃദ്ധിയിലേക്ക്

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ

അയാള്‍ കഥയെഴുതാതെ നോക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.