Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

നാഗമ്പടം സ്റ്റാന്‍ഡിണ്റ്റെ ശോച്യാവസ്ഥ പരിഹരിക്കണം

Janmabhumi Online by Janmabhumi Online
Aug 24, 2011, 11:18 pm IST
in Kottayam
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം : നാഗമ്പടം ബസ്സ്റ്റാന്‍ഡിണ്റ്റെ ശോചനീയാവസ്ഥ ഇനിയും നീളും. നഗരസഭയിലെ ബജറ്റില്‍ തിരുനക്കര സ്റ്റാന്‍ഡിണ്റ്റെ നവീകരണം മാത്രമേ ഉള്‍ക്കൊള്ളിച്ചിട്ടുള്ളു. നാഗമ്പടം സ്റ്റാന്‍ഡിണ്റ്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ വൈകുംതോറും ഇവിടം സാമൂഹ്യവിരുദ്ധര്‍ക്ക്‌ സുരക്ഷിതമേഖലയാകുകയാണ്‌. ഇവിടം കേന്ദ്രീകരിച്ച്‌ കഞ്ചാവു വില്‍പനയും, പെണ്‍വാണിഭവും, പരസ്യമദ്യപാനവും, പിടിച്ചുപറിയും പതിവാകുന്നു. പ്രൈവറ്റ്‌ ബസ്‌ സ്റ്റാന്‍ഡിണ്റ്റെ പണി തീരാത്ത ഒന്നാംനില മുറിയില്‍ പ്രവര്‍ത്തിക്കുന്ന പോലീസ്‌ കണ്‍ട്രോള്‍റൂമും താഴെ പോലീസ്‌ എയ്ഡ്പോസ്റ്റും ഉണ്ടെങ്കിലും സാമൂഹ്യവിരുദ്ധര്‍ക്ക്‌ ഈ ബസ്സ്റ്റാന്‍ഡും പരിസരവും സുരഷിതമേഖലയാണ്‌. സ്റ്റാന്‍ഡും പരിസരവും കാടുമൂടിയും വെള്ളക്കെട്ട്‌ നിറഞ്ഞതുമാണ്‌. രാത്രിയില്‍ മേഖലയെ സുരക്ഷിതമാക്കാന്‍ സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ കേടായ നിലയിലായിട്ട്‌ നാളേറെയായി. റെയില്‍വേ സ്റ്റേഷനും നാഗമ്പടം സ്റ്റാന്‍ഡും തമ്മില്‍ യോജിപ്പിക്കാന്‍ ചോരുന്ന തരത്തിലുള്ള ഒരു അനധികൃത വഴിയും ഇവിടെയുണ്ട്‌. അന്യസംസ്ഥാന ക്രിമിനലുകള്‍ക്കും ഇവിടം ഇടത്താവളമാണ്‌. രാത്രി ൮ മണി കഴിയുന്നതോടെ സര്‍വ്വീസ്‌ ബസ്സുകളുടെ സാന്നിധ്യവും ഇവിടെ ഇല്ലാതാകും. വെളിച്ചമില്ലാത്തതിനാല്‍ പിന്നീട്‌ നേരം പുലരുവോളം ഇവിടം സാമൂഹ്യവിരുദ്ധരുടെ കൈപ്പിടിയിലൊതുങ്ങും. ഇവിടുത്തെ സാഹചര്യങ്ങളാണ്‌ ഇവര്‍ക്ക്‌ ഇവിടെ സുരക്ഷിതമായി ഇടപാടുകള്‍ നടത്താന്‍ കാരണമായി തീരുന്നത്‌. ഈ സാഹചര്യങ്ങള്‍ ഇല്ലാതാകണമെങ്കില്‍ നാഗമ്പടം സ്റ്റാന്‍ഡും പരിസരവും നവീകരിക്കേണ്ടതുണ്ട്‌. ഇവിടുത്തെ കാടുകള്‍ വെട്ടിനീക്കി പരിസരം തെളിക്കുകയും വെള്ളക്കെട്ടുകൊണ്ട്‌ വൃത്തിഹീനമായി തീര്‍ന്നയിടങ്ങള്‍ പുനര്‍നിര്‍മ്മിക്കുകയും രാത്രി സുരക്ഷയ്‌ക്കായി സ്ഥാപിച്ചിരുന്ന നശിപ്പിക്കപ്പെട്ട വൈദ്യുതി ലൈറ്റുകള്‍ പുനര്‍നിര്‍മ്മിക്കുകയും ചേയ്യേണ്ടതുണ്ട്‌. കൂടാതെ രാത്രികാലങ്ങളില്‍ ഇവിടം പോലീസ്‌ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലുമാക്കണം. ഇതിനായി ബന്ധപ്പെട്ടവര്‍ തയ്യാറകാത്തതില്‍ ജനങ്ങള്‍ക്ക്‌ അമര്‍ഷമുണ്ട്‌. തിരുനക്കര പ്രൈവറ്റ്ബസ്‌ സ്റ്റാന്‍ഡിനേക്കാള്‍ ഏറെ പ്രധാന്യം നാഗമ്പടം സ്റ്റാന്‍ഡിനാണുള്ളത്‌. തിരുനക്കരയില്‍ പ്രൈവറ്റ്ബസ്സുകള്‍ കയറിയിറങ്ങുന്നതേയുള്ളു. നാഗമ്പടം സ്റ്റാന്‍ഡില്‍ എല്ലായിടത്തേക്കും പോകുന്ന ബസ്സുകള്‍ സ്റ്റേ ചെയ്യുന്നയിടമാണ്‌. നാഗമ്പടം സ്റ്റാന്‍ഡിലാണ്‌ വിവിധ ഭാഗങ്ങളിലേക്ക്‌ പോകുന്ന യാത്രക്കാരുടെ തിരക്കും ഏറെയുള്ളത്‌. ഈ പ്രധാന്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ നാഗമ്പടം ബസ്‌ സ്റ്റാന്‍ഡും പരിസരവും നവീകരിക്കുകയും ഒപ്പം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതും നഗരത്തിണ്റ്റെ വളര്‍ച്ചയുടെ ആവശ്യമാണ്‌. ഈ മാനദണ്ഡം കണക്കിലെടുക്കാതെ നാഗമ്പടം സ്റ്റാന്‍ഡിണ്റ്റെ വികസനത്തിനായി ഒന്നും ചെയ്യാതെ പോകുന്ന ബന്ധപ്പെട്ട അധികാരികളുടെ നടപടി വരും കാലങ്ങളില്‍ ചോദ്യം ചെയ്യപ്പെടുമെന്ന്‌ വിലയിരുത്തപ്പെടുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം ചിന്മയ വിദ്യാലയത്തില്‍ നടന്ന 109-ാം ചിന്മയ ജയന്തി ആഘോഷ പരിപാടി കാക്കനാട് ഭവന്‍സ് കോളജ് ഓഫ് ആര്‍ട്‌സ് & കൊമേഴ്‌സ് ചെയര്‍മാന്‍ വേണുഗോപാല്‍ സി. ഗോവിന്ദ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു. കെ.എസ്. വിജയകുമാര്‍, സ്വാമി സത്യാനന്ദ സരസ്വതി, എ. ഗോപാലകൃഷ്ണന്‍, പ്രൊ. അജയ് കപൂര്‍, കെ.എം.വി. പണ്ടാല സമീപം
Kerala

സ്വാമി ചിന്മയാനന്ദ ഭക്തിയോഗം ലോകത്ത് പ്രചരിപ്പിച്ചു: വേണുഗോപാല്‍ സി. ഗോവിന്ദ്

Thiruvananthapuram

പി. മാധവ്ജി സ്മാരക പുരസ്‌കാരം ചെങ്കല്‍ രാജശേഖരന്‍ നായര്‍ക്ക്

ബിജെപി മലപ്പുറം സെന്‍ട്രല്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വികസിത കേരളം കണ്‍വെന്‍ഷനില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ ഹാരാര്‍പ്പണം ചെയ്യുന്നു
Kerala

ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി കോണ്‍ഗ്രസ്: രാജീവ് ചന്ദ്രശേഖര്‍

India

യുദ്ധ ഭീതിക്കിടെ പാകിസ്താനിൽ വെള്ളപ്പൊക്ക ഭീഷണിയും: സലാൽ ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്ന് ഇന്ത്യ

തിരുവനന്തപുരം പൂജപ്പുര മൈതാനത്ത് ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായൊരുക്കിയ പ്രദര്‍ശന നഗരി ആഘോഷസമിതി ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു
Thiruvananthapuram

അരനൂറ്റാണ്ടിന്റെ പ്രൗഢിയില്‍ ജന്മഭൂമി പ്രദര്‍ശന നഗരി

പുതിയ വാര്‍ത്തകള്‍

ഒളിമ്പിക്‌സ് ചിരി... ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനെത്തിയ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജും പദ്മശ്രീ ഐ.എം. വിജയനും സൗഹൃദം പങ്കിടുന്നു. മുന്‍ അന്താരാഷ്ട്ര വോളിബോള്‍ താരം എസ്. ഗോപിനാഥ് സമീപം

വൈഭവ ഭാരതത്തിന് കരുത്തേകി കായിക, ആരോഗ്യ ടൂറിസം സെമിനാറുകള്‍

ഇന്നലെ നടന്ന കേരള ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് ടൂറിസം സെമിനാറില്‍ ഡോ. മാര്‍ത്താണ്ഡ പിള്ള സംസാരിക്കുന്നു. ഡോ. പി.കെ. ഹരികൃഷ്ണന്‍, ഡോ. നടരാജ്, ഗുരു യോഗീ ശിവന്‍, പ്രസാദ് മാഞ്ഞാലി, എസ്. രാജശേഖരന്‍ നായര്‍, 
ബേബി മാത്യു, എം.എസ്. ഫൈസല്‍ ഖാന്‍, ഡോ. സെജിന്‍ ചന്ദ്രന്‍, ഡോ. വി. ഹരീന്ദ്രന്‍ നായര്‍ സമീപം

ആരോഗ്യകേരളം…. സന്തുഷ്ട കേരളം; വിനോദസഞ്ചാരത്തില്‍ പുതുവഴി കാട്ടി വിദഗ്ധര്‍

കുട്ടികള്‍ കായികരംഗത്തേക്ക് വരണം: അഞ്ജു ബോബി ജോര്‍ജ്

സൈന്യത്തിന് ആദരമായി വന്ദേമാതര നൃത്തം

ഇതുവരെ അടച്ചത് 24 വിമാനത്താവളങ്ങൾ; പട്ടിക പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍

കേരളം മുന്നോട്ടോ പിന്നോട്ടോ എന്ന് ആശങ്ക: കെ.എന്‍.ആര്‍. നമ്പൂതിരി

കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ശക്തിപ്പെടുത്തണം: വി. സുനില്‍കുമാര്‍

കേരള ആന്‍ഡ് ഒളിമ്പിക് മിഷന്‍ എന്ന വിഷയത്തെക്കുറിച്ചുള്ള സെമിനാറില്‍ ഫോര്‍മര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ പ്ലെയര്‍ ഐ.എം.വിജയന്‍ സംസാരിക്കുന്നു. എസ്. രാജീവ്, എസ്.ഗോപിനാഥ് ഐപിഎസ് സമീപം

ഒളിമ്പിക്‌സ് പ്രതീക്ഷകള്‍ ചിറകേകി കായിക സെമിനാര്‍

ശ്രദ്ധേയമായി ബിജു കാരക്കോണത്തിന്റെ ചിത്രപ്രദര്‍ശനം; വരയില്‍ ലഹരിയായി പ്രകൃതി

അനന്തപുരിയെ ഇളക്കിമറിച്ച് ശ്രീനിവാസും മകള്‍ ശരണ്യയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies