Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ആനുകൂല്യങ്ങള്‍ തട്ടിയെടുക്കാന്‍ കൃത്രിമ രോഗികളെ സൃഷ്ടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2011, 10:54 pm IST
inKasargod

കാഞ്ഞങ്ങാട്‌: കൃത്രിമ എന്‍ഡോസള്‍ഫാന്‍ രോഗികളെ സൃഷ്ടിച്ച്‌ അവര്‍ക്ക്‌ ആനുകൂല്യങ്ങള്‍ സമ്പാദിച്ച്‌ കൊടുക്കാന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ക്ഷേമത്തിനുവേണ്ടി എന്നവകാശപ്പെട്ട്‌ പ്രവര്‍ത്തിച്ച്‌ വരുന്ന സാമൂഹ്യ സന്നദ്ധ സംഘടനകളിലും വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളിലും പെട്ട ഏതാനും ചിലര്‍ കിട മത്സരം നടത്തുന്നതായി സൂചന. ആഗസ്റ്റ്‌ 13 മുതല്‍ 16 വരെ ജില്ലയിലെ നാല്‌ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന എന്‍ഡോസള്‍ഫാന്‍ രോഗ നിര്‍ണ്ണയ ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലേക്കും അതാത്‌ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലേക്കും പ്രവഹിച്ച അപേക്ഷാ ഫോറങ്ങള്‍ വിശദമായി പരിശോധനയ്‌ക്ക്‌ വിധേയമാക്കിയപ്പോള്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ്‌ വെളിച്ചത്ത്‌ വന്നത്‌. എന്‍ഡോസള്‍ഫാന്‍ രോഗം ബാധിച്ച യഥാര്‍ത്ഥ രോഗികള്‍ പുറന്തള്ളപ്പെടുകയും കൃത്രിമ രോഗികള്‍ പരിഗണിക്കപ്പെടുകയും ചെയ്യുന്ന നിലയിലേക്കാണ്‌ കാര്യങ്ങള്‍ നീങ്ങുന്നത്‌. ദുരിത ബാധിത പ്രദേശമായ 11 പഞ്ചായത്തുകളിലേക്ക്‌ താമസം മാറ്റാനും നിലവിലുള്ള റേഷന്‍ കാര്‍ഡ്‌ മാറ്റിയെടുക്കാനും പലരും നെട്ടോട്ടമോടുന്നുണ്ട്‌. രാഷ്‌ട്രീയ നേതാക്കളുടെയും സന്നദ്ധ സംഘടനകളില്‍പ്പെട്ട ചില താപ്പാനകളുടെയും സമ്മര്‍ദ്ദത്തിനും താല്‍പ്പര്യങ്ങള്‍ക്കും വഴങ്ങിയാണ്‌ നൂറുക്കണക്കിനാളുകള്‍ എന്‍ഡോസള്‍ഫാന്‍ രോഗബാധിതരുടെ പട്ടികയില്‍ കയറിപ്പറ്റാന്‍ രോഗ നിര്‍ണ്ണയ ക്യാമ്പിലേക്കുള്ള അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്‌. എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തെ തുടര്‍ന്ന്‌ രോഗം ബാധിച്ചവരുടെ പുതിയ ലിസ്റ്റ്‌ തയ്യാറാക്കാനുള്ള നടപടികള്‍ തുടങ്ങിയതോടെയാണ്‌ കൃത്രിമ രോഗികളെ സൃഷ്ടിക്കാനുള്ള ശ്രമങ്ങളും നീക്കങ്ങളും ചില കോണുകളില്‍ നിന്നുയര്‍ന്നത്‌. അപേക്ഷകരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചത്‌ യഥാര്‍ത്ഥ രോഗികള്‍ക്ക്‌ കനത്ത തിരിച്ചടിയാകുമെന്നുറപ്പാണ്‌. ആരോഗ്യ വകുപ്പധികൃതര്‍ കണ്ണുചിമ്മിയാല്‍ രോഗമില്ലാത്തവരും രോഗികളുടെ പട്ടികയില്‍ കയറിക്കൂടി സകലമാന ആനുകൂല്യങ്ങളും കൈപ്പുറ്റുമെന്ന സ്ഥിതിയാണ്‌ വരാനിരിക്കുന്നത്‌. എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗം മുന്നൂറ്‌ തരം രോഗങ്ങള്‍ക്ക്‌ കാരണമാകുമെന്നാണ്‌ വിദഗ്ധാഭിപ്രായം. ഈ അഭിപ്രായം മുതലെടുത്താണ്‌ കൃത്രിമ രോഗികളെ സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നത്‌. മറ്റ്‌ കാരണങ്ങളാല്‍ രോഗം ബാധിച്ചവരും എന്‍ഡോസള്‍ഫാന്‍ രോഗികളായി സ്വയം ചിത്രീകരിച്ച്‌ മുന്നോട്ട്‌ വരുന്ന അവസ്ഥയാണ്‌ ഇപ്പോള്‍ തലപൊക്കിയിട്ടുള്ളത്‌. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലക്ഷ്യമിട്ടായിരിക്കാം ഈ നീക്കണമെന്നാണ്‌ പൊതുവെ കരുതപ്പെടുന്നത്‌. ആഗസ്റ്റ്‌ 13 മുതല്‍ 4 ദിവസങ്ങളില്‍ നാല്‌ കേന്ദ്രങ്ങളിലായി നടക്കുന്ന രോഗനിര്‍ണ്ണയ ക്യാമ്പില്‍ കാല്‍ ലക്ഷത്തിലധികം പേര്‍ എത്തുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. ക്യാമ്പ്‌ സംഘടിപ്പിക്കുന്ന എന്‍ഡോസള്‍ഫാന്‍ റിഹാബിലിറ്റേഷന്‍ ആണ്റ്റ്‌ റെമഡിയല്‍ സെല്‍ സംഘാടകര്‍ പുതിയ അപേക്ഷകള്‍ കണ്ട്‌ അമ്പരന്ന്‌ നില്‍ക്കുകയാണിപ്പോള്‍. ക്യാമ്പുകളില്‍വെച്ച്‌ യഥാര്‍ത്ഥ രോഗികള്‍ ആരായിരിക്കും എന്ന്‌ കണ്ടെത്താന്‍ കഴിയുമോ എന്നതും സംശയമാണ്‌. രോഗികളുടെ ബാഹുല്യം ക്യാമ്പില്‍ രോഗ നിര്‍ണ്ണയത്തിനായി എത്തുന്ന വിദഗ്ധ ഡോക്ടര്‍മാരെ ദുരിതത്തിലാക്കും. അതേസമയം രോഗ നിര്‍ണ്ണയത്തിന്‌ പ്രത്യേകം ക്ളീനിക്കുകളോ സംവിധാനങ്ങളോ മറ്റു മാനദണ്ഡങ്ങളോ നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല. രോഗ നിര്‍ണ്ണയം നടത്തേണ്ടതെങ്ങനെയെന്നും രോഗിയല്ലെങ്കില്‍ ഏതു കാരണത്താല്‍ ഒഴിവാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടില്ല. അതിനാല്‍ പ്രമേഹ രോഗികളും രക്തസമ്മര്‍ദ്ദമുള്ളവരും എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍പ്പെടാനാണ്‌ സാധ്യത. രോഗികളെ പ്രാഥമിക ആശുപത്രികളിലെ ഡോക്ടര്‍മാര്‍ തന്നെ പ്രാഥമിക പരിശോധനയ്‌ക്ക്‌ വിധേയമാക്കും. വ്യക്തമായ നിര്‍ദ്ദേശം ലഭിച്ച ശേഷമേ ഡോക്ടര്‍മാര്‍ക്ക്‌ ഇവരെ സര്‍ക്കാറിണ്റ്റെ എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍പ്പെടുത്താനാകൂ. 24 ഡോക്ടര്‍മാരാണ്‌ ഓരോ മെഡിക്കല്‍ ക്യാമ്പിലും സംബന്ധിക്കുന്നത്‌. എന്നാല്‍ തന്നെ ഇത്രയും പേരെ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ക്ക്‌ സമയം തികയില്ല. നിലവില്‍ 4204 പേരാണ്‌ എന്‍ഡോസള്‍ഫാന്‍ രോഗികളായി സര്‍ക്കാറിണ്റ്റെ പട്ടികയിലുള്ളത്‌. ജില്ലയിലെ 26 പഞ്ചായത്തുകളിലും എന്‍ഡോസള്‍ഫാന്‍ രോഗികളുണ്ടെന്ന പുതിയ വെളിപ്പെടുത്തലും രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായി. 11പഞ്ചായത്തുകളിലെ മാത്രം പ്ളാണ്റ്റേഷന്‍ കോര്‍പ്പറേഷന്‍ തോട്ടത്തിലെ കശുമാവുകള്‍ക്കാണ്‌ എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ചിരുന്നതെങ്കിലും കീടനാശിനിയിലെ വിഷാംശം വെള്ളത്തിലൂടെയും വായുവിലൂടെയുമായി 15 കിലോമീറ്റര്‍ വരെ ദൂരെയെത്തുമെന്ന്‌ പറയപ്പെടുന്നുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

Kerala

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു
Varadyam

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

Varadyam

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പാലക്കാട് റെയിൽവേ ഡിവിഷൻ: വിഭജനം തുടങ്ങിയത് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും ചേർന്ന് 2006 ൽ

മൂവാറ്റുപുഴ ജില്ല പരിഗണനയിലുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

ശ്രീകുമാരന്‍ തമ്പി, സലില്‍ ചൗധരി

‘ശ്രീകുമാരന്‍ തമ്പിയോ, അതാരാ? നമുക്ക് ഒഎന്‍വി മതി.’ സലില്‍ ദാ ഇങ്ങനെ നിലപാട് എടുത്തപ്പോള്‍

വായന: സ്മൃതിപഥങ്ങളില്‍ നിറയുന്നത്

ഞങ്ങൾ നടത്തുന്നത് ത്യാഗനിർഭരമായ സമരങ്ങൾ ; അക്രമമോ രക്തരൂക്ഷിതമായ സമരമോ ആഗ്രഹിക്കുന്നവരല്ല ഡിവൈഎഫ് ഐക്കാർ

കൂടുതല്‍ മോഡിഫിക്കേഷനൊന്നും വേണ്ട; നിയമലംഘനത്തിന് 5000 രൂപ പിഴ ഈടാക്കാൻ ഹൈക്കോടതി ഉത്തരവ്

ഐ പി ബിനുവിന് ഓണാഘോഷത്തിന് വസ്ത്രം വാങ്ങി നൽകിയത് പൊലീസുകാർ തന്നെ : ആഘോഷം ഇൻസ്പെക്ടർ ആർ.പ്രശാന്തിന്റെ അറിവോടെ

ഇവിടെ കഴിയണോ? വന്ദേമാതരം പാടണം: സുവേന്ദു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.