Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ക്വട്ടേഷന്‍ സംഘത്തിലെ നാല്‌ പേര്‍ അറസ്റ്റില്‍

Janmabhumi Online by Janmabhumi Online
Jul 28, 2011, 10:46 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

മലപ്പുറം: കുഴല്‍പ്പണം തട്ടുന്ന ക്വട്ടേഷന്‍ സംഘത്തിലെ നാല്‌ പേരെ മലപ്പുറം പോലീസ്‌ അറസ്റ്റ്‌ ചെയ്തു. തൃശൂര്‍ സ്വദേശികളായ നീലന്‍കാവില്‍ വീട്ടില്‍ ആന്റോ(38), ഈരേടന്‍ വീട്ടില്‍ സ്മിതേഷ്‌ (കണ്ണന്‍-28), വടൂക്കര കല്ലേപ്പിള്ളില്‍ വീട്ടില്‍ രജനീകാന്ത്‌(33), മലപ്പുറം തിരൂരങ്ങാടി ആങ്ങാട്ടില്‍ വീട്ടില്‍ മുഹമ്മദ്‌ യാസിര്‍(29) എന്നിവരാണ്‌ അറസ്റ്റിലായത്‌. ഇതില്‍ ആന്റോ കുപ്രസിദ്ധ കുറ്റവാളി കോടാലി ശ്രീധരന്റെ സംഘത്തില്‍പെട്ടയാളാണ്‌.

2009 സെപ്റ്റംബര്‍ 15ന്‌ തെക്കുങ്ങല്‍ മജീദിന്റെ മകന്‍ മുഷ്ഠാഖിനെ പൊന്‍മളയില്‍ വച്ച്‌ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയും 40 ലക്ഷം രൂപ കവരുകയും ചെയ്ത കേസിലാണ്‌ ഇവരെ അറസ്റ്റ്‌ ചെയ്തിരിക്കുന്നത്‌. തിങ്കളാഴ്ച രാവിലെയാണ്‌ യാസിറിനെ അറസ്റ്റ്‌ ചെയ്തത്‌. മറ്റുള്ളവരെ തൃശൂരില്‍ നിന്ന്‌ കൊണ്ടുവരികയും ചോദ്യം ചെയ്ത ശേഷം അറസ്റ്റ്‌ രേഖപ്പെടുത്തുകയുമായിരുന്നു.

സംഭവത്തില്‍ അന്ന്‌ പോലീസ്‌ കേസെടുത്തെങ്കിലും കുഴല്‍പ്പണത്തെ കുറിച്ച്‌ പരാതിക്കാരന്‍ വെളിപ്പെടുത്തിയിരുന്നില്ലെന്ന്‌ മലപ്പുറം സി.ഐ. വിജയന്‍ പറഞ്ഞു. ആക്രമിച്ചവരെ കുറിച്ച്‌ വിവരം ലഭിക്കാത്തതിനെ തുടര്‍ന്ന്‌ 2010ല്‍ കേസ്‌ ക്ലോസ്‌ ചെയ്തു. കഴിഞ്ഞ ദിവസം തിരൂരങ്ങാടിയില്‍ ക്വട്ടേഷന്‍ സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തെതുടര്‍ന്നാണ്‌ പഴയ കേസ്‌ വീണ്ടും പൊങ്ങിവന്നത്‌. അന്നത്തെ പണം തട്ടലിന്‌ നേതൃത്വം നല്‍കിയ താഴേചിന തടത്തില്‍ അബ്ദുള്‍കരീമിനെ കഴിഞ്ഞ ദിവസം 11 അംഗ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടു പോയിരുന്നു. ഇയാളെ പിന്നീട്‌ വയനാട്‌ മേപ്പാടിയിലെ സങ്കേതത്തില്‍ വച്ച്‌ പൊലീസ്‌ മോചിപ്പിക്കുകയായിരുന്നു. പിന്നീട്‌ കരീമിന്റെ വീട്ടില്‍ നിന്നും വെടിയുണ്ടകളും വടിവാളും കണ്ടെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ്‌ പഴയ കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന്‌ ലഭിച്ചത്‌. ഇപ്പോള്‍ റിമാന്റിലുള്ള കരീമാണ്‌ തൃശൂരില്‍ നിന്നും ക്വട്ടേഷന്‍സംഘത്തെ നിയോഗിച്ചതും പണം കവര്‍ന്നതും. കേസില്‍ ആകെ ഒമ്പത്‌ പ്രതികളാണുള്ളത്‌. ഇതില്‍ അഞ്ച്‌ പേരെ ഇനിയും പിടികിട്ടാനുണ്ട്‌. മൂന്ന്‌ പേര്‍ തൃശൂര്‍ സ്വദേശികളും ഒരാള്‍ തിരൂരങ്ങാടി സ്വദേശിയുമാണ്‌. നേരത്തെ പിടിയിലായ കരീമും തൃശൂര്‍ സ്വദേശി ആന്റോയും കോടാലി ശ്രീധരനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരാണെന്ന്‌ പൊലീസ്‌ പറഞ്ഞു. പാലക്കാട്‌, മലപ്പുറം, മൈസൂര്‍, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ നിരവധി കേസുകളും ഇവരുടെ പേരില്‍ നിലനില്‍ക്കുന്നുണ്ട്‌. പിടിയിലായ മറ്റ്‌ രണ്ട്‌ പേര്‍ മുന്‍പരിചയമില്ലാത്തവരാണ്‌. സി.ഐ വിജയനെ കുടാതെ എസ്‌.ഐ ജയന്‍,അഡിഷന്‍ എസ്‌.ഐ മുഹമ്മദലി, എ.എസ്‌.ഐ കൃഷ്ണന്‍കുട്ടി, പൊലീസുകാരായ ബിനു, രാംദാസ്‌, പ്രദീപ്‌, വിജയകുമാര്‍ എന്നിവരും പൊലീസ്‌ സംഘത്തില്‍ ഉണ്ടായിരുന്നു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

Kerala

ബസിന്റെ എയര്‍ലീക്ക് പരിശോധിക്കവെ തല കുടുങ്ങി മെക്കാനിക് മരിച്ചു

Kerala

ചെന്നിര്‍ക്കര പ്രക്കാനത്ത് മാലിന്യം തള്ളാന്‍ ശ്രമിച്ച ലോറി നാട്ടുകാര്‍ തടഞ്ഞു

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) പഴയ കമ്പനിയായ മൈക്രോമാക്സ് മൊബൈല്‍ ലോഗോ (വലത്ത് മുകളില്‍) പുതിയ കമ്പനി ഭഗവതി പ്രൊഡക്ട്സ് ലിമിറ്റഡ് (വലത്ത് താഴെ)
World

നടി അസിന്റെ ഭര്‍ത്താവിന്റെ 10,400 കോടി വിറ്റുവരവുള്ള മൊബൈല്‍ കമ്പനി തകര്‍ന്നു; തളരാതെ തിരിച്ചു വരവ്, പുതിയ കമ്പനിക്ക് 6200 കോടി വിറ്റുവരവ്

Kerala

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ ഉടൻ അവസാനിപ്പിക്കണം ; ഇനി ഇസ്രായേലിന് ആയുധം നൽകരുതെന്നും എം എ ബേബി

പുതിയ വാര്‍ത്തകള്‍

ന്യൂറോ ഇന്റര്‍വെന്‍ഷണല്‍ ശസ്ത്രക്രിയകള്‍ മാത്രമാണ് മാറ്റിയതെന്ന് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി

മെസിയും അര്‍ജന്റീന ഫുട്ബാള്‍ ടീമും കേരളത്തിലെത്തും: മന്ത്രി വി അബ്ദുറഹിമാന്‍

പാകിസ്ഥാന്‍ ജനക്ഷേമപദ്ധതികള്‍ റദ്ദാക്കുന്നു, ആ തുക കൂടി ആയുധങ്ങള്‍ക്ക് ; അടുത്ത ബജറ്റില്‍ 2.5 ലക്ഷം കോടി രൂപ ആയുധങ്ങള്‍ക്ക് ; ലക്ഷ്യം ഇന്ത്യ

വിഴിഞ്ഞത്ത് കടലില്‍ താഴ്ന്ന മത്സ്യബന്ധനബോട്ട് കരയിലേക്കെടുക്കാനുള്ള ശ്രമം വിജയിച്ചില്ല

ഗുരുവായൂരിലെ ദർശനത്തിന് പോലും കോടിഫലം ; കണ്ണന് ഈ വഴിപാടുകൾ നൽകിയാൽ സർവ്വപാപങ്ങളും അകറ്റി ധനസമൃദ്ധി സാധ്യമാകും

എന്തെഴുതിയാലും സ്പെല്ലിങ് മിസ്റ്റേക്ക് ; ടാറ്റയെ ബഹിഷ്ക്കരിക്കാൻ നടക്കുന്ന നേരത്തിന് പള്ളിക്കൂടത്തിൽ പോയി രണ്ടക്ഷരം പഠിക്കാൻ നോക്കെടാ

തുര്‍ക്കിയുടെ ഫാഷന്‍ ബ്രാന്‍ഡുകളായ കൊട്ടോണ്‍, മോവി, ട്രെന്‍ഡ്യോള്‍ എന്നിവയുടെ ലോഗോകള്‍ (ഇടത്ത്) തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (വലത്ത്)

തുര്‍ക്കിയുടെ ഫാഷന് വാതില്‍കൊട്ടിയടച്ച് ഇന്ത്യ; ട്രെന്‍ഡ്യോള്‍, കൊട്ടോണ്‍, മാവി, എല്‍സി വൈകികി ഇന്ത്യയില്‍ ഇല്ല; നഷ്ടം 695 കോടി

ആലപ്പുഴയില്‍ വീടുകള്‍ക്ക് തീപിടിച്ചു, ആളപായമില്ല

തെന്നല: പൊതുപ്രവര്‍ത്തകര്‍ക്ക് ഒരു പാഠപുസ്തകമെന്ന് ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്

മഴക്കാലത്ത് ഡ്രൈവിംഗിനിടെ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies