Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എം.എ. ബേബി ചരിത്രം തമസ്‌കരിക്കുന്നു: അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ്

Janmabhumi Online by Janmabhumi Online
Jun 28, 2025, 02:01 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: അടിയന്തരാവസ്ഥയ്‌ക്കെതിരെ ആര്‍എസ്എസ് സമരം ചെയ്തിട്ടില്ല എന്ന സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബിയുടെ പ്രസ്താവന ചരിത്രത്തെ വളച്ചൊടിക്കുന്നതും യാഥാര്‍ത്ഥ്യങ്ങളെ തമസ്‌കരിക്കുന്നതുമാണെന്ന് അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി വിക്ടിംസ് സംസ്ഥാന സെക്രകട്ടറി ആര്‍. മോഹനന്‍.

നുണ പ്രചാരണത്തില്‍ ഹിറ്റ്‌ലറുടെ അനുയായിരുന്ന ഗീബല്‍സിനെ തോല്‍പ്പിക്കുന്നതാണ് ഈ അഭിപ്രായം. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ആര്‍എസ്എസിനെ നിരോധിച്ചു. സര്‍സംഘചാലക് ബാലാ സാഹേബ് ദേവറസിനേയും പ്രമുഖ നേതാക്കളേയും തുറുങ്കിലടച്ചു. എന്നാല്‍ രണ്ടാം നിര നേതാക്കള്‍ ലോക സംഘര്‍ഷ സമിതി രൂപീകരികരിച്ച് ഭാരതത്തിലങ്ങോളമിങ്ങോളം ഇന്ദിരാ സര്‍ക്കാരിനെതിരെ സത്യഗ്രഹ സമരം നടത്തി. 1975 ഒക്ടോബര്‍ 2 ന് ഗാന്ധിജിയുടെ ചിത്രമുള്ള പോസ്റ്റര്‍ അസത്യം, അന്യായം, അധര്‍മ്മം ഇവയ്‌ക്കു മുമ്പില്‍ തലകുനിക്കുന്നത് ഭീരുത്വമാണ് എന്ന വാക്യത്തോടെ ഭാരതത്തില്‍ എല്ലായിടത്തും പ്രചരിപ്പിക്കുകയും പതിക്കുകയും ചെയ്തു. തുടര്‍ന്നു രണ്ടു മാസം താലൂക്ക് തലത്തില്‍ 11 പേരടങ്ങുന്ന പ്രവര്‍ത്തകര്‍ ഗാന്ധിയന്‍ രീതിയില്‍ സത്യഗ്രഹരം നടത്തി. ഭാരതമൊട്ടാകെ നടന്ന ഈ സമരത്തില്‍ 1,75,000 പേരോളം പങ്കെടുത്തു. ഇതില്‍ ഭൂരിപക്ഷവും ആര്‍എസ്എസ്, ജനസംഘം പ്രവര്‍ത്തകരായിരുന്നു. കേരളത്തില്‍ അന്നു സിപിഐ, കോണ്‍ഗ്രസ് മുന്നണി സര്‍ക്കാരായിരുന്നു ഭരണത്തില്‍. സിപിഎമ്മിലെ ചിലരെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും മോചിപ്പിച്ചു. സത്യഗ്രഹ സമരവുമായി സഹകരിയ്‌ക്കുവാന്‍ സിപിഎം തയാറായിയുമില്ല.കേരളത്തില്‍ അറസ്റ്റിലായ എണ്ണായിരത്തോളം ആര്‍എസ്എസ് – ജനസംഘ പ്രവര്‍ത്തകര്‍ക്കുമേല്‍ പോലീസ് നടത്തിയ ക്രൂരപീഡനങ്ങള്‍ മനുഷ്യ മനഃസാക്ഷിയെ മരവിപ്പിയ്‌ക്കുന്നതായിരുന്നു.

ആയ്യായിരത്തോളം സത്യഗ്രഹികള്‍ ഇപ്പോഴും കേരളത്തില്‍ ജീവിച്ചിരിക്കുന്നുണ്ട്. ഭാരതത്തിലുടനീളം പല ഭാഷകളില്‍ അച്ചടി- വാര്‍ത്താ പത്രികകള്‍ നിലവിലുണ്ടായിരുന്നു. കേരളത്തില്‍ കുരുക്ഷേത്രം എന്ന പേരില്‍ ആയിരുന്നു വാര്‍ത്താ പത്രിക. ലോക്‌സഭയില്‍ സഖാവ് എ.കെ. ഗോപാലന്റെ പ്രസംഗം പല സിപിഎം നേതാക്കളും വായിച്ചത് കുരുക്ഷേത്രത്തില്‍ കൂടിയായിരുന്നു.

ഈ വസ്തുതകളെ മറച്ചു പിടിച്ചു കൊണ്ട് എം.എ ബേബി, തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാതിരുന്നത് ആര്‍എസ്എസ് -ജനസംഘം പ്രവര്‍ത്തകര്‍ ചെയ്തിനെ തമസ്‌കരിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ, നുണകള്‍ ആവര്‍ത്തിക്കുന്ന ഗീബല്‍സിന്റെ തന്ത്രം ഈ മണ്ണില്‍ വിലപോകില്ലെന്ന് ബേബി അറിയണമെന്നും ആര്‍. മോഹനന്‍ പറഞ്ഞു

Tags: M A Babydistorting historyAssociation of Emergency Victims
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇറാനില്‍ നിന്ന് അമേരിക്ക കയ്യെടുക്കണമെന്ന് എം എ ബേബി ; ഇറാനെതിരായ ആക്രമണത്തില്‍ ഉറച്ച നിലപാട് സ്വീകരിക്കണമെന്ന് മോദി സർക്കാരിന് നിർദേശം

India

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ചർച്ചകൾ നടത്തണം : ആർട്ടിക്കിൾ 370 ഉടൻ പുനഃസ്ഥാപിക്കണം ; നിർദേശവുമായി എം എ ബേബി

Kerala

ഇസ്രയേലുമായുള്ള മുഴുവൻ ബന്ധവും ഇന്ത്യ ഉടൻ അവസാനിപ്പിക്കണം ; ഇനി ഇസ്രായേലിന് ആയുധം നൽകരുതെന്നും എം എ ബേബി

Kerala

പഹൽഗാം ആക്രമണം ഉണ്ടായത് ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞതിന്റെ വേദനയിലാണെന്ന് എംഎ ബേബി

India

സംഘർഷം നടക്കുന്ന മുർഷിദാബാദ് സന്ദർശിക്കാൻ എംഎ ബേബിക്ക് അനുമതി നിഷേധിച്ച് മമത സർക്കാർ

പുതിയ വാര്‍ത്തകള്‍

സുവേന്ദു അധികാരി (വലത്ത്) ദിഘ ജഗന്നാഥക്ഷേത്രത്തിലെ രഥയാത്ര (നടുവില്‍) മുസ്ലിം മതപ്രാര്‍ത്ഥനാച്ചടങ്ങില്‍ മമത (ഇടത്ത്)

മമത നല‍്കുന്നത് ഹലാല്‍ പ്രസാദം; ഇതിനായി ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നുവെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി

ചൈന ചതിച്ചാശാനേ ; ഇന്ത്യയോട് മത്സരിക്കാൻ ഹൈപ്പർസോണിക് മിസൈലുകൾ നൽകണമെന്ന് പാകിസ്ഥാൻ : ഞങ്ങളുടെ മിസൈലുകൾ നൽകാൻ പറ്റില്ലെന്ന് ചൈന

ജനിച്ചു വളർന്ന വിശ്വാസങ്ങളെ നെഞ്ചോട് ചേർത്ത് അദാനി : ജഗന്നാഥഭഗവാനെ വന്ദിച്ച് രഥയാത്രയിൽ പങ്കാളിയായി

പാകിസ്ഥന്റെ താളത്തിന് തുള്ളുന്ന ഒരു കോടതിക്കും ഇന്ത്യയുടെ  അവകാശങ്ങളിൽ കൈകടത്താൻ അവകാശമില്ല ; ആർബിട്രേഷൻ കോടതി നിയമവിരുദ്ധമെന്ന് ഇന്ത്യ

അസമിൽ അനധികൃതമായി താമസിച്ചിരുന്ന 30,000 ത്തോളം ബംഗ്ലാദേശികളെ കാണാതായി ; മറ്റ് സംസ്ഥാനങ്ങളിലേയ്‌ക്ക് കടന്നുവെന്ന് സംശയം

എന്റെ കുടുംബം കടുത്ത ഹിന്ദു മത വിശ്വാസികൾ : പതിവായി ക്ഷേത്രത്തില്‍ പോകും ; ഉഷ വാൻസ്

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയിരിക്കുന്ന എല്ലാ ക്ഷേത്രങ്ങളും  7 ദിവസത്തിനുള്ളിൽ തിരികെ നൽകണം ; മുന്നറിയിപ്പ് നൽകി ബംഗ്ലാദേശിലെ ഹിന്ദു വിശ്വാസികൾ

അവരുടെ കാലൊക്കെ പഴുത്ത് നാറിയിരിക്കുകയല്ലേ’;’അവരെ പുറത്തുകൊണ്ടിരുത്ത്,അന്ന് മമ്മൂട്ടി സെറ്റിൽ ഭയങ്കര ബഹളമുണ്ടാക്കി; നടി ശാന്ത കുമാരി

വിമാനാപകടത്തിനു പിന്നാലെ തകർപ്പൻ ആഘോഷം; എയർ ഇന്ത്യയുടെ സ്ഥാപനത്തിലെ നാല് മുതിർന്ന ജീവനക്കാർ പുറത്ത്

പേവിഷ ബാധ: കണ്ണൂരിൽ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies