Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളത്തിലേക്ക് നിര്‍മ്മാണത്തൊഴിലാളികളെന്ന ലേബലില്‍ എത്തുന്നവരില്‍ നല്ലൊരു ശതമാനം ബംഗ്ലാദേശ് ഭായിമാര്‍; കേരളം ഭയക്കണം

കേരളത്തിലേക്ക് കെട്ടിടനിര്‍മ്മാണത്തൊഴിലാളികള്‍ എന്ന മറവില്‍ നല്ലൊരു ശതമാനം ബംഗ്ലാദേശ് ഭായിമാര്‍ എത്തുന്നതായി റിപ്പോര്‍ട്ട്. വ്യാജമായ ആധാര്‍കാര്‍ഡ് നിര്‍മ്മിച്ച് വരുന്നതിനാല്‍ ഇവരെ പിടികൂടാനും ബുദ്ധിമുട്ടാണ്. ഇന്ത്യക്കാരെന്ന പേരില്‍ കേരളത്തിലേക്ക് ഒഴുകുന്ന ഈ ഭായിമാര്‍ നാളെ കേരളത്തിന് തലവേദനയാകുമെന്നാണ് ആശങ്ക.

Janmabhumi Online by Janmabhumi Online
Feb 7, 2025, 05:25 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കേരളത്തിലേക്ക് കെട്ടിടനിര്‍മ്മാണത്തൊഴിലാളികള്‍ എന്ന മറവില്‍ നല്ലൊരു ശതമാനം ബംഗ്ലാദേശ് ഭായിമാര്‍ എത്തുന്നതായി റിപ്പോര്‍ട്ട്. വ്യാജമായ ആധാര്‍കാര്‍ഡ് നിര്‍മ്മിച്ച് വരുന്നതിനാല്‍ ഇവരെ പിടികൂടാനും ബുദ്ധിമുട്ടാണ്. ഇന്ത്യക്കാരെന്ന പേരില്‍ കേരളത്തിലേക്ക് ഒഴുകുന്ന ഈ ഭായിമാര്‍ നാളെ കേരളത്തിന് തലവേദനയാകുമെന്നാണ് ആശങ്ക.

കേരളം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന കെട്ടിടനിര്‍മ്മാണരംഗം മുതല്‍ തെരുവില്‍ പച്ചക്കറികളും ഭക്ഷണസാധനങ്ങളും വില്‍ക്കുന്നത് വരെയുള്ള ജോലികളില്‍ ഈ ഭായിമാര്‍ നിറഞ്ഞിരിക്കുന്നു. ഇവര്‍ കുടുംബത്തോടെയാണ് എത്തുന്നതെന്നതിനാല്‍ സ്ത്രീകളും ഉണ്ട്. ഇക്കൂട്ടത്തില്‍ ക്രിമിനല്‍ സ്വഭാവമുള്ളവരും ഉണ്ടെന്നതാണ് പൊലീസിനെ കുഴക്കുന്നത്. കേരളത്തിലാകട്ടെ മയക്കമരുന്ന് മുതല്‍ ക്വട്ടേഷന്‍ സംഘത്തിന്റെ വരെ സ്വാധീനം വര്‍ധിച്ചുവരികയാണ്.

സയീദ് മുഹമ്മദിന്റെ മന്നത്തെ കെട്ടിടത്തില്‍ ഒളിച്ചുകഴിഞ്ഞത് 27 ബംഗ്ലാദേശികള്‍

ഇക്കഴിഞ്ഞ ദിവസം ഏറണാകുളം ജില്ലയിലെ പിറവം താലൂക്കിലെ മന്നത്ത് നിന്നും 27 ബംഗ്ലാദേശ് ഭായിമാരെ കണ്ടെത്തിയിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയിലെ ആഴമില്ലാത്ത ഒരു നദി മുറിച്ച് കടന്നാണ് ഇവര്‍ ബംഗാളില്‍ എത്തിയത്. അവിടെ നിന്നാണ് കേരളത്തില്‍ എത്തിയത്. ഇത്തരക്കാരെ കേരളത്തില്‍ എത്തിക്കാന്‍ ബംഗാളില്‍ പ്രത്യേക ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തില്‍ എറണാകുളം റൂറല്‍ പൊലീസ് ഭീകരവിരുദ്ധ സ്ക്വാഡുമായി ചേര്‍ന്ന് ഓപ്പറേഷന്‍ ക്ലീന്‍ എന്ന പേരില്‍ ബംഗ്ലാദേശികളെ കണ്ടെത്തി നാടുകടത്താന്‍ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് 27 പേരെ കണ്ടെത്തി പൊക്കിയത്. ഭീകരവാദ വിരുദ്ധ സ്ക്വാഡാണ് ഇത് സംബന്ധിച്ച രഹസ്യവിവരം നല്കിയത്. ഇത് പ്രകാരം സയീദ് മുഹമ്മദ് എന്നയാളുടെ കെട്ടിടം 100 പൊലീസുകാരാണ് വളഞ്ഞത്. സ്വദേശിയായ ഹര്‍ഷദ് ഹുസൈന്‍ എന്ന ഒരാളുടെ പേരിലാണ് ഇവര്‍ കെട്ടിടം വാടകയ്‌ക്കെടുത്തത്. ഈ ബംഗ്ലാദേശികള്‍ ഒരു കോണ്‍ട്രാക്ടര്‍ക്ക് വേണ്ടി ജോലി ചെയ്ത് വരികയായിരുന്നു. ഇതുവരെ 35 പേരെ എറണാകുളം റൂറല്‍ പൊലീസ്  പിടികൂടിയിട്ടുണ്ട്. 28 വയസ്സായ തസ്ലിമ ബീഗം എന്ന ബംഗ്ലദേശുകാരിയെ രണ്ടാഴ്ച മുന്‍പ് അറസ്റ്റ് ചെയ്തതായി എറണാകുളം റൂറല്‍ എസ് പി വൈഭവ് സക്സേന പറഞ്ഞു.

അസമില്‍ നിന്നും കേരളത്തിലേക്ക്

അസമില്‍ പൗരത്വ രജിസ്ട്രി ആരംഭിച്ചതിനാല്‍ അനധികൃതമായി അവിടെ തങ്ങുന്ന ബംഗ്ലാദേശികളും കേരളത്തിലേക്ക് ഒഴുകുന്നുവെന്ന് പറയുന്നു. കേരളം അതിഥിത്തൊഴിലാളികളെ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നതാണ് ഇവര്‍ മറയാക്കുന്നത്. ഇവര്‍ അസമില്‍ നിന്നും ആദ്യം കേരളത്തിലേക്കും അവിടെ നിന്ന് ചിലപ്പോള്‍ കര്‍ണ്ണാടകത്തിലേക്കും തെലുങ്കാനയിലേക്കും കുടിയേറുമെന്നും പറയുന്നു. ര്‍ണ്ണാടകയില്‍ കുടക് പൊലുള്ള എസ്റ്റേറ്റുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ ഇവര്‍ക്ക് ജോലികിട്ടാന്‍ സാധ്യത കൂടുതലാണ്. പക്ഷെ ഇന്ത്യന്‍ പൗരത്വം ഉണ്ടെങ്കില്‍ മാത്രമേ ഇവിടെ ജോലി ലഭിക്കൂ. അതിനാല്‍ വ്യാജ ആധാര്‍കാര്‍ഡ് നിര്‍മ്മിക്കുക എന്നതാണ് പ്രധാന പരിപാടി.

ബംഗ്ലാദേശികള്‍ക്ക് ഇന്ത്യക്കാരെന്ന പേരില്‍ വ്യാജ ആധാര്‍ കാര്‍ഡും

ബംഗ്ലാദേശിലെ ഏജന്‍റുമാര്‍ തന്നെയാണ് വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മിച്ചുകൊടുക്കുന്നത്. മുന്‍പൊക്കെ അന്യസംസ്ഥാനത്തൊഴിലാളികള്‍ കേരളത്തില്‍ എത്തിയാല്‍ രജിസ്ട്രേഷന്‍ ചെയ്യുന്ന പതിവുണ്ടായിരുന്നു. ഇപ്പോള്‍ കൂട്ടത്തോടെ കൂടുതല്‍ പേര്‍ എത്തുന്നതോടെ ഈ രജിസ്ട്രേഷന്‍ പഴയതുപോലെ നടക്കുന്നില്ല. ഇത് ഇവരെ പിടികൂടിയാല്‍ തന്നെ മേല്‍വിലാസം ലഭിക്കുന്നതിന് തടസ്സമാകുന്നു.

അന്യസംസ്ഥാനത്തൊഴിലാളികള്‍കേരളത്തില്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നത് കൂടുന്നു

നല്ല കൂലി കിട്ടും എന്നതാണ് കേരളത്തിലേക്ക് ഇവര്‍ കൂട്ടത്തോടെ ഒഴുകുന്നത്. മാത്രമല്ല, മര്യാദയുള്ള സാമൂഹ്യഅന്തരീക്ഷവും ഇവരെ ആകര്‍ഷിക്കുന്നു. അന്യസംസ്ഥാനത്തൊഴിലാളികള്‍ തന്നെ 75 ഓളം പേര്‍ കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ വിവാഹം കഴിച്ചതായി സര്‍ക്കാര്‍ രേഖകളിലുണ്ട്. രേഖകളില്ലാതെയും പലരും കേരളത്തിലെ പെണ്‍കുട്ടികളെ വിവാഹം കഴിച്ച സ്ഥിതിയുണ്ട്.

സംഘമായി അന്യസംസ്ഥാനത്തൊഴിലാളികള്‍ തമ്പടിക്കുന്ന പെരുമ്പാവൂര്‍ പോലുള്ള സ്ഥലങ്ങള്‍ കേരളത്തിന്‍റേതല്ല എന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി പരാതികള്‍ ഉയരുന്നുണ്ട്. ഇവിടെ ഭായിമാരുടെ തനതായ നിയമമാണെന്നും കഞ്ചാവ് വില്‍പനയും ലൈംഗികത്തൊഴിലും ഉള്‍പ്പെടെയുള്ള അസന്മാര്‍ഗികപ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കുന്ന ഇടമാണെന്നും പരാതിയുണ്ട്.

സിഐടിയുവിന്റെ അതിഥിത്തൊഴിലാളി സ്നേഹം

സിഐടിയുക്കാരും അതിഥിത്തൊഴിലാളികളുടെ കേരളത്തിലേക്കുള്ള വരവിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കേരളത്തിന് ഇവര്‍ അവിഭാജ്യഘടകം ആയതിനാല്‍ ഇവരെ വെച്ച് ഭാവിയില്‍ ഒരു അതിഥിത്തൊഴിലാളി സംഘടന ശക്തമായി രൂപീകരിക്കാമെന്നതും പിന്നീട് ഇവര്‍ പാര്‍ട്ടിയുടെ വോട്ട് ബാങ്ക് ആയി മാറുമെന്നതുമാണ് സിഐടിയു ഗൂഢലക്ഷ്യം. ഇതിന്റെ മറവിലും ബംഗ്ലാദേശ് ഭായിമാരെ ബംഗാളില്‍ നിന്നും കടത്തിവിടുന്നുണ്ട്.

 

Tags: #ErnakulamRuralBangladeshPerumbavoorATSmigrants#Antiterroristsquad#Bangladeshibayi#Operationclean
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബംഗ്ലാദേശിൽ രബീന്ദ്രനാഥ ടാഗോറിന്റെ പൂർവിക ഭവനം തല്ലിത്തകർത്ത് അക്രമികൾ : മഹത്തായ പല കൃതികളും രചിച്ചത് ഈ ഭവനത്തിൽ വച്ച്

കോഴിക്കോട് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എസ് ഐഒ നടത്തിയ പ്രതിഷേധപ്രകടനം, അവര്‍ ടാറ്റ സുഡിയോ ഷോറൂമിന് മുന്നില്‍ പ്രതിഷേധിക്കുന്നു (ഇടത്ത്)  ജിതിന്‍ ജേക്കബ്ബ് (വലത്ത്)
Kerala

ടാറ്റാ സുഡിയോയ്‌ക്കെതിരായ ജമാ അത്തെ ഇസ്ലാമിയുടെ ബഹിഷ്കരണത്തിന് പിന്നില്‍ നികുതി വെട്ടിച്ച് കച്ചവടം നടത്തുന്നവരെ രക്ഷിക്കാന്‍ : ജിതിന്‍ ജേക്കബ്ബ്

World

ബംഗ്ലാദേശ് തെരഞ്ഞെടുപ്പിലേക്ക് ; മുഹമ്മദ് യൂനുസ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : ഹസീനയുടെ അവാമി ലീഗിന് മത്സരിക്കാനാവില്ല

ബംഗ്ലാദേശ് മുന്‍ മേജര്‍ ജനറലും ഇപ്പോള്‍ മുഹമ്മദ് യൂനസിന്‍റെ പ്രതിരോധഉപദേശകനുമായ ഫസ് ലൂര്‍ റഹ്മാന്‍ (വലത്ത്) നാല് ദിവസത്തെ ചൈനാസന്ദര്‍ശന വേളയില്‍ ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിനൊപ്പം മുഹമ്മദ് യൂനസ് (ഇടത്ത്)
India

ഇന്ത്യയുടെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ആക്രമിക്കുമെന്ന ഫസ്ലൂര്‍ റഹ്മാന്റെ ഭീഷണി മുഹമ്മദ് യൂനസും ചൈനയും ആസൂത്രണം ചെയ്ത ഗൂഢപദ്ധതിയോ?

World

ബംഗ്ലാദേശിന്റെ പുതിയ കറൻസി നോട്ടുകളിൽ ഹിന്ദു , ബുദ്ധ ക്ഷേത്രങ്ങൾ ഉണ്ടാകും ; ഷെയ്ഖ് മുജിബുർ റഹ്മാന്റെ ചിത്രം നീക്കം ചെയ്തു

പുതിയ വാര്‍ത്തകള്‍

വെള്ളറടയില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്

ഇറാന്റെ 400 കിലോഗ്രാം വരുന്ന 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം എവിടെ? ഇതുപയോഗിച്ച് അടുത്ത മൂന്നാഴ്ചയില്‍ അണുബോംബ് നിര്‍മ്മിക്കാം…ലോകം ആശങ്കയില്‍

സിനിമാനയ രൂപീകരണത്തിനായി സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റില്‍

മോഷണത്തിനിടെ വീട്ടുടമയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ പൊലീസ് പിടികൂടി

ഉസ്ബെകിസ്ഥാനിലെ താഷ്കെന്‍റില്‍ നടക്കുന്ന ഊസ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ സിന്‍ഡൊറോവിനെ തോല്‍പിച്ച് തകര്‍പ്പന്‍ പ്രകടനത്തിലൂടെ നാല് റൗണ്ട് പിന്നിട്ട ടൂര്‍ണ്ണമെന്‍റില്‍ മൂന്ന് പോയിന്‍റുകള്‍ നേടി പ്രജ്ഞാനന്ദ മുന്നില്‍. ഇനി ഒരു റൗണ്ട് കൂടിയേ ബാക്കിയുള്ളൂ.

അദാനി താങ്കളുടെ സ്പോണ്‍സര്‍ഷിപ്പ് പ്രജ്ഞാനന്ദയുടെ കയ്യില്‍ ഭദ്രമാണ്…ഊസ് ചെസ്സില്‍ സിന്‍ഡൊറോവിനെ തകര്‍ത്ത് പ്രജ്ഞാനന്ദയുടെ കുതിപ്പ്

കാപ്പ ആക്ട് പ്രകാരം നാടുകടത്തിയ യുവാവ് വിലക്ക് ലംഘിച്ച നാട്ടില്‍ തിരികെയെത്തി: അറസ്റ്റ് ചെയ്ത് പൊലീസ്

ഖത്തര്‍ വ്യോമപാത അടച്ചു: കേരളത്തില്‍ നിന്നുള്ള വിമാനങ്ങളെ തിരിച്ചുവിളിച്ചു

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച

ഞായറാഴ്ച സിറിയയിലെ ഡമാസ്കസ് സെന്‍റ് ഏലിയാസ് ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന സ്ഫോടനത്തിന് ശേഷമുള്ള പള്ളിയുടെ അകത്തെ ദൃശ്യം;.അമേരിക്ക സിറിയയില്‍ ബാഷര്‍ അല്‍ അസ്സാദിനെ ഭരണത്തില്‍ നിന്നും തൂത്തെറിഞ്ഞത് ഐഎസ് ഉള്‍പ്പെടെയുള്ള ആഭ്യന്തരഗ്രൂപ്പുകളുടെ സഹായത്തോടെയാണ്

ക്രിസ്ത്യന്‍ പള്ളിയില്‍ പൊട്ടിത്തെറിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍; കുര്‍ബാന സ്വീകരിക്കുകയായിരുന്ന 25 ക്രിസ്ത്യന്‍ വിശ്വാസികള്‍ കൊല്ലപ്പെട്ടു

സിന്ധു നദീജല കരാർ നിർത്തിയതിന് ഇന്ത്യയോട് പ്രതികാരം ചെയ്യും : വെള്ളം തന്നില്ലെങ്കിൽ യുദ്ധം ചെയാനും പാകിസ്ഥാൻ തയ്യാറാണെന്ന് ബിലാവൽ ഭൂട്ടോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies