Wednesday, May 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മുനമ്പം നിവാസികളെ കൈവിട്ട് വി ഡി സതീശന്‍, ഭൂമി ആരുടേതാണെന്ന് പരിശോധിക്കപ്പെടണമെന്ന് പ്രതിപക്ഷ നേതാവ്, അവസരവാദ നിലപാട് ലീഗിനെ പിണക്കാതിരിക്കാന്‍

വഖഫ് നിയമം ഭേദഗതി ചെയ്യാനുളള കേന്ദ്ര നീക്കത്തിനെതിരെ നേരത്തേ കേരള നിയമസഭയില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ഒന്നിച്ച് നിന്ന് പ്രമേയം പാസാക്കിയിരുന്നു

Janmabhumi Online by Janmabhumi Online
Dec 14, 2024, 10:14 pm IST
in Kerala, Kozhikode
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: മുനമ്പം വിഷയത്തില്‍ മുന്‍ നിലപാടില്‍ വെളളം ചേര്‍ത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിലപാടില്‍ നിന്നാണ് പ്രതിപക്ഷ നേതാവ് പിന്നോക്കം പോയത്. ഭൂമി ആരുടേതാണെന്ന് പരിശോധിക്കപ്പെടേണ്ടതാണെന്നാണ് അദ്ദേഹത്തിന്റെ പുതിയ നിലപാട്.

മുസ്ലീം ലീഗ് നേതാക്കള്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ താന്‍ ഇനി അഭിപ്രായം പറയാനില്ലെന്നും തീരുമാനമെടുക്കേണ്ടത് സര്‍ക്കാറും വഖഫ് ബോര്‍ഡും ആണെന്നും വി.ഡി സതീശന്‍ പറഞ്ഞു.പ്രശ്‌ന പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന് ഇത് പത്ത് മിനിറ്റുകൊണ്ട് തീര്‍ക്കാനാകുന്ന പ്രശ്‌നമാണെന്നും വി ഡി സതീശന്‍ ആവര്‍ത്തിച്ചു.മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന വി.ഡി സതീശന്റെ നിലപാടിനെതിരെ ലീഗ് നേതാക്കളായ കെ.എം ഷാജിയും ഇ ടി മൊഹമ്മദ് ബഷീറും രംഗത്തു വന്നിരുന്നു.

വഖഫ് നിയമം ഭേദഗതി ചെയ്യാനുളള കേന്ദ്ര നീക്കത്തിനെതിരെ നേരത്തേ കേരള നിയമസഭയില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ഒന്നിച്ച് നിന്ന് പ്രമേയം പാസാക്കിയിരുന്നു. ഇതിന് ശേഷമാണ് മുനമ്പം നിവാസികളുടെ ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചെന്ന വാര്‍ത്ത ശ്രദ്ധ നേടുന്നതും മുനമ്പം നിവാസികളുടെ സമരം ചര്‍ച്ചയാകുന്നതും.

തുടര്‍ന്നാണ് വി ഡി സതീശന്‍ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിലപാടെടുത്തത്.ക്രൈസ്തവ സംഘടനകളും മുനമ്പത്ത് സമരത്തിലാണ്.ഇതും ഈ നിലപാട് സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവിനെ പ്രേരിപ്പിച്ചിരുന്നു.എന്നാല്‍ ഇതിനെതിരെ ചില മുസ്ലീം വിഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നു. ഇതോടെയാണ് അദ്ദേഹം നിലപാട് മയപ്പെടുത്തിയത്. ഫലത്തില്‍ മുനമ്പം നിവാസികളെ കൈവിട്ടിരിക്കുകയാണ് പ്രതിപക്ഷ നേതാവ്.

മുനമ്പത്ത് ഭൂമി വാങ്ങി കാലങ്ങളായി താമസിച്ചു വരുന്നവര്‍ വഖഫ് ബോര്‍ഡിന്റെ നോട്ടീസിനെ തുടര്‍ന്ന് ഗതികേടിലാണ്. ഭൂമി കൈമാറാനോ ഈട് വച്ച് വായ്പ എടുക്കാനോ കഴിയാത്ത അവസ്ഥയിലാണ് ഇവിടെ താമസിക്കുന്നവര്‍. ഫാറൂഖ് കോളേജിന് ലഭിച്ച് വഖഫ് ഭൂമി അവര്‍ നിയമവിരുദ്ധമായി കൈമാറിയതാണെന്നും അതിനാല്‍ അത് വഖഫ് ബോര്‍ഡിന് തന്നെ വന്നു ചേരണമെന്നുമാണ് ആവശ്യം.

വഖഫ് നിയമപ്രകാരം എതെങ്കിലും സ്ഥലത്തിന് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചാല്‍ അത് വഖഫ് അല്ലെന്ന തെളിയിക്കേണ്ടത് അവിടത്തെ താമസക്കാരാണ്. നോട്ടീസ് ലഭിച്ചാല്‍ പിന്നെ ആ ഭൂമി ക്രയവിക്രയം ചെയ്യാനും ഈട് വച്ച് വായ്പ എടുക്കാനും കഴിയില്ല.രാജ്യത്ത് ഇങ്ങനെ വിവിധ പ്രദേശങ്ങളില്‍ വഖഫ് നോട്ടീസ് ലഭിച്ചവര്‍ പ്രയാസം അനുഭവിക്കുന്നത് മുന്നില്‍ കണ്ടാണ് നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രം നീക്കം തുടങ്ങിയത്.എന്നാല്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ അതിനെ എതിര്‍ക്കുകയാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസും സി പി എമ്മും വിഷയത്തില്‍ ഒളിച്ചുകളി നടത്തുകയാണ്.

Tags: Muslim LeaguegovernmentmunambamWakafcpmcongressstrikeland
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവന്നൂരില്‍ നടക്കുന്നത് ഇ ഡിയുടെ രാഷ്‌ട്രീയവേട്ട; തെറ്റ് പറ്റിയെങ്കിൽ തിരുത്താന്‍ മടിയില്ലെന്ന് എംഎ ബേബി

Kerala

യുഡിഎഫുമായുള്ള വിലപേശലില്‍ അന്‍വര്‍ നിലപാട് മയപ്പെടുത്തി

Kerala

സിപിഎം നേരിടുന്നത് സമാനതയില്ലാത്ത പ്രതിസന്ധി; തെളിവുകള്‍ ശക്തം, പാര്‍ട്ടിയുടെ വാദങ്ങള്‍ ദുര്‍ബലം

Kerala

കരുവന്നൂർ ബാങ്ക് അഴിമതി: സിപിഐ എമ്മിനെ പ്രതിയാക്കി ഇഡിയുടെ കുറ്റപത്രം, സിപിഎം നേതാക്കളും പ്രതി പട്ടികയിൽ

Kerala

നിലമ്പൂരില്‍ കോണ്‍ഗ്രസ് ക്രിസ്ത്യാനികളെ തഴഞ്ഞു, വിജയ സാധ്യത നഷ്ടപ്പെടുത്തി: പി വി. അന്‍വര്‍

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂര്‍ ആക്രമണം കണ്ട് പാകിസ്ഥാന്‍ പട്ടാളക്കാര്‍ പേടിച്ചോടുന്ന വീഡിയോ പുറത്തുവിട്ട് അതിര്‍ത്തി രക്ഷാസേന

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ മരം വീണ് നിരവധി യാത്രക്കാര്‍ക്ക് പരിക്ക്

വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

ജമാ അത്ത് ഇസ്ലാമി ഹിന്ദ് ൻ്റെ വിദ്യാർത്ഥി വിഭാഗമായ ഫ്രറ്റേണിറ്റി എന്ന സംഘടനയ്ക്ക് വേണ്ടി വേടന്‍റെ സപ്പോര്‍ട്ട് (വലത്ത്) വേടന്‍ ബോഡി ഗാര്‍ഡുകളുടെ നടുവില്‍ (ഇടത്ത്)

വേടന്‍ 2.0 എന്ന കലാകാരന്‍ മരിയ്‌ക്കുമ്പോള്‍….

കൊട്ടിയൂര്‍ പാല്‍ച്ചുരം – ബോയ്‌സ് ടൗണ്‍ റോഡില്‍ ഗതാഗതം നിരോധിച്ചു

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: പ്രതി അഫാനെതിരെ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍ പരാജയമാണെന്ന് ഉദ്ധവ് ശിവസേന നേതാവ് സഞ്ജയ് റാവത്ത്; കുറച്ചെങ്കിലും ഉളുപ്പുണ്ടോ എന്ന് സോഷ്യല്‍ മീഡിയ

നെല്ലിയാമ്പതിയില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പുലി ചത്തു

ഡോ. സിസ തോമസിന്റെ പെന്‍ഷന്‍ ആനുകൂല്യം തടഞ്ഞ നടപടി അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി

യുദ്ധത്തിലെ ഇന്ത്യയുടെ നഷ്ടക്കണക്കുകള്‍ ചോദിക്കുന്ന പ്രതിപക്ഷ നേതാവ്;രാജ്യതന്ത്രത്തിന്റെ അടിത്തറപോലും അറിയാതെ രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies