Sunday, June 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സ്മാര്‍ട്ട് സിറ്റി കരാര്‍; കോടികള്‍ നഷ്ടപരിഹാരം നല്കാന്‍ ഗൂഢാലോചന; 6000 കോടി വേണമെന്ന് ആവശ്യം

ഗുരുതര വീഴ്ച 2014ല്‍ സിഎജി കണ്ടെത്തിയത്

Janmabhumi Online by Janmabhumi Online
Dec 6, 2024, 06:54 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്കായി ദുബായ് കമ്പനി ടീകോമിനു പാട്ടത്തിനു നല്കിയ 246 ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനും അവര്‍ക്കു നഷ്ടപരിഹാരം നല്കാനുമുള്ള സര്‍ക്കാര്‍ തീരുമാനം വന്‍ അഴിമതിയും ഗുരുതര വീഴ്ചയും. 2007ലെ കരാര്‍ പ്രകാരം ടീകോമാണ് നഷ്ട പരിഹാരം നല്‌കേണ്ടതെന്നും മന്ത്രിസഭാ തീരുമാനം ദുരൂഹമാണെന്നുമാണ് ആക്ഷേപം. റിയല്‍ എസ്റ്റേറ്റ് കച്ചവട താത്പര്യമാണ് വന്‍തുക നഷ്ടപരിഹാരം നല്കി ഭൂമി തിരിച്ചെടുക്കുന്നതിനുപിന്നിലെന്നും ഇത് സ്വന്തമാക്കാന്‍ വമ്പന്മാര്‍ കണ്ണുവച്ചിട്ടുണ്ടെന്നുമാണ് സൂചന.

കരാര്‍ പ്രകാരം, 84 ശതമാനം ഓഹരിയുള്ള ദുബായ് കമ്പനിക്കു ഭീമമായ നഷ്ടപരിഹാരം നല്കിയാലേ ഭൂമി തിരിച്ചെടുക്കാനാവൂ. നഷ്ട പരിഹാരമായി 6000 കോടി കമ്പനി ആവശ്യപ്പെടുമെന്നാണ് സൂചന. കമ്പനിക്കെതിരേ നിയമവഴി തേടിയാല്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാകുമെന്നും ആശങ്കയുണ്ട്. എത്ര കാലം കോടതി കയറേണ്ടി വരുമെന്നും ഉറപ്പില്ല. ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിച്ചെന്നല്ലാതെ എന്തുചെയ്യണമെന്നതില്‍ സര്‍ക്കാരിന് എത്തും പിടിയുമില്ല. 14 വര്‍ഷം സ്മാര്‍ട്ട് സിറ്റി പ്രവര്‍ത്തനം മുടന്തി നീങ്ങിയിട്ടും സര്‍ക്കാര്‍ ഇടപെടലുണ്ടാകാതിരുന്നതും ദുരൂഹം.

നിലവിലുള്ള കരാറിലെ വീഴ്ചകളെക്കുറിച്ച് 2014ല്‍ സിഎജി റിപ്പോര്‍ട്ട് ചെയ്തിരുന്നതാണ്. കരാറിലെ പഴുതുകള്‍ പദ്ധതി അനന്തമായി വൈകിപ്പിക്കാന്‍ കമ്പനിയെ സഹായിച്ചെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചു. നിലവിലെ കരാറില്‍ ടീകോമില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കാനുള്ള വ്യവസ്ഥയില്ല. 2007ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവച്ച കരാറില്‍ പദ്ധതി പരാജയപ്പെട്ടാല്‍ നഷ്ട പരിഹാരം ഈടാക്കേണ്ടത് ടീകോമില്‍ നിന്നെന്ന് വ്യക്തമായി വ്യവസ്ഥ ചെയ്തിരുന്നു.

കൊച്ചി കാക്കനാട്ട് സര്‍ക്കാര്‍ അക്വയര്‍ ചെയ്ത 246 ഏക്കര്‍ 105 കോടിക്കാണ് ടീകോം കമ്പനിക്ക് കുത്തകപ്പാട്ടത്തിന് കൈമാറിയത്. ഇതിനു പകരമായി സര്‍ക്കാരിന് സംയുക്ത സംരംഭത്തില്‍ 16 ശതമാനം ഓഹരി പങ്കാളിത്തം മാത്രമാണ് ലഭിച്ചത്. പത്തു വര്‍ഷം കൊണ്ട് 88 ലക്ഷം ചതുരശ്രയടി സ്ഥല സൗകര്യമുണ്ടാക്കുക, അതില്‍ 70 ശതമാനവും ഐടിക്കും അതുമായി ബന്ധപ്പെട്ട കമ്പനികള്‍ക്കുമായി നീക്കിവയ്‌ക്കുക, 90,000 തൊഴില്‍ ലഭ്യമാക്കുക തുടങ്ങിയ നിബന്ധനകളുള്ള കരാറാണ് ടീകോമുമായി ഉണ്ടാക്കിയിരുന്നത്. എന്നാല്‍ ഇതെല്ലാം പൊളിയുകയായിരുന്നു.

Tags: Kerala GovernmentSmart City Agreementcrores of compensation
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനഭേദഗതി നിയമം പരിഗണിക്കാത്തത് പ്രശ്‌നങ്ങള്‍ക്ക് കാരണം: കെ. സുരേന്ദ്രന്‍

Editorial

കഷ്ടമാണു സര്‍ക്കാരേ, ഇത്രയും തരംതാഴരുത്

Kerala

ശബരിപാത: ഭൂമിയേറ്റെടുക്കല്‍ വേഗത്തിലാക്കണമെന്ന് കേന്ദ്രം; വേണ്ടത് 416 ഹെക്ടര്‍, ഏറ്റെടുക്കാനായത് 24 ഹെക്ടര്‍

Editorial

തീരദേശ വികസന പാക്കേജ് എന്ന വാചകക്കസര്‍ത്ത്

Kerala

കഴുത്തറ്റം കടം; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

പുതിയ വാര്‍ത്തകള്‍

ഇവ പൂജാമുറിയില്‍ ഉണ്ടെങ്കില്‍ ഭാഗ്യങ്ങള്‍ക്ക്‌ പകരം ദോഷം വന്നു ചേരുമോ? അറിയാം ഇക്കാര്യങ്ങൾ

കൊട്ടിയൂര്‍ ബാവലിപ്പുഴയില്‍ കുളിക്കവെ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

അമേരിക്കയിലെ മിനസോട്ടയില്‍ ജനപ്രതിനിധിയും ഭര്‍ത്താവും വെടിയേറ്റ് കൊല്ലപ്പെട്ടു. ജനപ്രതിനിധി മെലിസ ഹോര്‍ട്ട്മാനും ഭര്‍ത്താവ് മാര്‍ക്ക് ഹോര്‍ട്ട്മാനും

യുഎസില്‍ ജനപ്രതിനിധിയും ഭർത്താവും വെടിയേറ്റ് മരിച്ചു, മിനസോട്ട സെനറ്റര്‍ക്ക് വെടിയേറ്റു, അക്രമി എത്തിയത് പൊലീസ് വേഷത്തിൽ

ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രായേല്‍, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍

തിരുവനന്തപുരത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ കടയില്‍ നിന്ന് പണം തട്ടിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

രത്തന്‍ ടാറ്റ (ഇടത്ത്)

എയര്‍ ഇന്ത്യ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് വിദഗ്ധര്‍, കാരണം ടാറ്റയുടെ ആത്മവിശ്വാസവും അഭിമാനവും

തീപിടിച്ച കപ്പലില്‍ നിന്നും കടലില്‍ വീണ കണ്ടെയ്നറുകള്‍ തീരത്തടിയാന്‍ സാധ്യത, സ്പര്‍ശിക്കരുതെന്ന് മുന്നറിയിപ്പ്

ജിഹാദ് മുസ്ലീമിന്റെ പുരുഷത്വത്തിന്റെ ഭാഗമാണ് ; അമുസ്ലിംകളെ ഒരു വശത്തേക്ക് മാറ്റി ഇസ്ലാമിന്റെ ആധിപത്യം കാണിക്കണം ; ഇമാം അബു ഉസാമ അത്-തഹാബി

ദേശീയഗാനം ആലപിക്കുന്നതിനിടെ ക്ലാസില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനികളെ ഏത്തമിടിപ്പിച്ച് അധ്യാപിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies