Tuesday, June 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ദുരന്തഭൂമിയിലെ കള്ളക്കണക്ക്: പുറത്തായത് പിണറായിയുടെ പതിവ് തട്ടിപ്പ്

Janmabhumi Online by Janmabhumi Online
Sep 18, 2024, 06:45 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ കള്ളക്കണക്കിലൂടെ വെളിവായത് ദുരന്തത്തെ മുതലെടുക്കുന്ന പതിവ് നീക്കം. ഓഖി ചുഴലിക്കാറ്റിലും പ്രളയസമയത്തും കൊവിഡ് കാലത്തും പിണറായി സര്‍ക്കാര്‍ നടത്തിയ കൊള്ളയുടെ സമാനരീതി. സേവാഭാരതി ഉള്‍പ്പെടയുള്ള സന്നദ്ധ സംഘടനകള്‍ സൗജന്യമായി സംസ്‌കരിച്ച മൃതദേഹങ്ങള്‍ക്കു പോലും വിലയിട്ട ഇടതു സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തം.

75,000 രൂപ വരെ ഒരു മൃതദേഹം ദഹിപ്പിക്കാന്‍ ചെലവാക്കി എന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. വൊളന്റിയര്‍മാര്‍ക്ക് ഭക്ഷണം നല്‍കാന്‍ 10 കോടിയോളം ചെലവെന്നാണ് മറ്റൊരുകണക്ക്. മരിച്ചവരുടെ ഡിഎന്‍എ പരിശോധനയ്‌ക്ക് വരെ മൂന്നുകോടി രൂപ ചെലവായി എന്നാണ് കണക്ക്. ആകെ 1220 കോടി രൂപയുടെ കണക്കാണ് കേന്ദ്രത്തിന് നല്‍കിയത്. തുടക്കത്തില്‍ രണ്ടായിരം കോടിയുടെ കണക്കാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മുന്നോട്ടുവച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ആവശ്യപ്പെട്ട് പതിവുപോലെ മുഖ്യമന്ത്രി രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിന് പകരം സ്ഥലം, വീട് എന്നിവ നേരിട്ട് നല്‍കാന്‍ നിരവധി പേര്‍ സന്നദ്ധരായി. മാത്രമല്ല സ്ഥലം വാങ്ങി വീടുവച്ച് നല്‍കി ഒരു ടൗണ്‍ ഷിപ്പ് നിര്‍മ്മിച്ചാല്‍പ്പോലും 1000 കോടിക്ക് താഴെ മതിയെന്ന് ചൂണ്ടിക്കാട്ടി വിദഗ്ധരും രംഗത്തെത്തി. ഇതോടെയാണ് കേന്ദ്രത്തില്‍ നിന്നും പണം ലഭിക്കാന്‍ കള്ളക്കണക്ക് അവതരിപ്പിക്കുന്നത്.

ഓഖി ചുഴലിക്കാറ്റ്, രണ്ട് പ്രളയം, കൊവിഡ് മഹാമാരി തുടങ്ങിയ ദുരന്ത സമയത്തെല്ലാം കള്ളക്കണക്കുകളാണ് പിണറായി സര്‍ക്കാര്‍ പുറത്തുവിട്ടത്. ഓഖി ദുരിതത്തിന് കേന്ദ്രം നല്‍കിയ ഫണ്ട് ശരിയായി വിനയോഗിക്കുന്നില്ലെന്ന് ആരോപിച്ച് ലത്തീന്‍ അതിരൂപതയും ദുരിത ബാധിതരും രംഗത്തെത്തി. പ്രളയ ദുരിതാശ്വാസത്തിന് ദുരിതാശ്വാസ നിധിയിലെത്തിയ ഫണ്ട് സിപിഎം അനുഭാവികള്‍ മുക്കി. ദുരിതബാധിതര്‍ക്ക് ദുരിതാശ്വാസ നിധി കൃത്യമായി ലഭിച്ചതുമില്ല. കൊവിഡ് സമയത്ത് ഗ്ലൗസും പിപിഇ കിറ്റും വന്‍തുക കൂടുതല്‍ നല്‍കിയും ഇല്ലാത്ത കമ്പനിക്ക് ഓഡറുകള്‍ നല്‍കിയും വാങ്ങിയതില്‍ കോടികളുടെ അഴിമതി പുറത്തുവന്നു. കൊവിഡ് സമയത്ത് ആരോഗ്യവിവരങ്ങള്‍ വിദേശ കമ്പനിക്ക് നല്‍കാനുള്ള നീക്കവും നടത്തി. ഇതിനെല്ലാം പിന്നാലെയാണ് വയനാട് ഉരുള്‍പൊട്ടലിലും കോടികളുടെ കള്ളക്കണക്ക് നല്‍കി പണം വകമാറ്റാനൊരുങ്ങുന്നത്.

Tags: #WayanadRehabilitationFake accounts in disaster landfraud exposedPinarayi Vijayan
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്കമാലി-ശബരിമല റെയിൽപാത ഉടൻ യാഥാർഥ്യമാകും; കേന്ദ്ര വിദഗ്‌ദ്ധ സംഘം ജൂലൈയിൽ കേരളത്തിലെത്തും

Kerala

‘എല്ലാവർക്കും വികസനത്തിന്റെ സ്വാദ് അനുഭവിക്കുന്ന തരത്തിലേക്ക് കേരളം മാറി, കേരള പൊലീസ് ജനകീയ സംവിധാനമായി മാറി’- പിണറായി

Kerala

വീണ്ടും പിണറായി സ്തുതിയുമായി കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ; പിണറായി ദ ലെജൻഡ് ഡോക്യൂമെന്ററി പ്രദർശനം ഇന്ന്

Kerala

മാസപ്പടി കേസിൽ സിബിഐ അന്വേഷണം: എല്ലാ എതിർ കക്ഷികളെയും കേൾക്കണമെന്ന് ഹൈക്കോടതി

Kerala

പിണറായി വിജയനെ സമാനതകളില്ലാത്ത ഭരണാധികാരിയെന്നു വാഴ്‌ത്തി ദിവ്യ എസ്. അയ്യര്‍ ഐഎഎസ്

പുതിയ വാര്‍ത്തകള്‍

മറൈന്‍ ഡ്രൈവില്‍ വാട്ടര്‍ മെട്രോ ബോട്ട് കരയ്‌ക്കടുപ്പിക്കുന്നതിനിടെ ജെട്ടിയിലിടിച്ചു

ബിജേഷ് (ഇടത്ത്) നേച്ചര്‍ ബീറ്റ്സ് ഓര്‍ഗാനിക് (വലത്ത്)

ദുബായില്‍ ഓണത്തിന് പഴം കിട്ടിയില്ല, കൃഷി തുടങ്ങിയ തൃശൂര്‍ക്കാരന്റെ ഓര്‍ഗാനിക് പച്ചക്കറി കമ്പനി കുതിച്ചുവളരുന്നു

നിര്‍മ്മിത ബുദ്ധി കാരണം 275 വര്‍ഷം കഴിഞ്ഞാല്‍ ലോകജനസംഖ്യ 10 കോടിയായി ചുരുങ്ങുമെന്ന് ഇന്ത്യക്കാരന്‍; ന്യൂയോര്‍ക്കും ലണ്ടനും പ്രേതനഗരങ്ങളാകും

കസ്റ്റഡിലെടുത്ത ആള്‍ക്ക് മര്‍ദ്ദനമേറ്റന്നെ കണ്ടെത്തലില്‍ പത്തനംതിട്ട കോയിപ്രം സിഐയെ സസ്‌പെന്‍ഡ് ചെയ്തു

ഓൺലൈൻ തട്ടിപ്പ് : മൂവാറ്റുപുഴ സ്വദേശിക്ക് നഷ്ടമായത് അരക്കോടി

രണ്ട് കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി അറസ്റ്റിൽ

ഒരു വലിയ ബാങ്കിങ്ങ് മൈതാനത്ത് കളിച്ച് ഏകാംബരം പടിയിറങ്ങുന്നു….ബാങ്കറെന്നാല്‍ ഇതാണ്…

മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്‍കുന്നു: കമ്മിറ്റിറിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ അങ്കണവാടി ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കും

കമല്‍ഹാസന്റെ സിനിമയുടെ കര്‍ണ്ണാടകയിലെ റിലീസ് ജൂണ്‍ 10 വരെ തടഞ്ഞ് കര്‍ണ്ണാടക ഹൈക്കോടതി; മാപ്പ് പറയാന്‍ തയ്യാറാകാതെ കമല്‍ഹാസന്‍

ഭൂജല വകുപ്പ് കുഴല്‍കിണര്‍ നിര്‍മ്മിച്ചുനല്‍കും, വെള്ളം കിട്ടിയില്ലെങ്കില്‍ 75 ശതമാനം തുക തിരികെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies