Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആര്യ രാജേന്ദ്രന്‍ പറഞ്ഞതിലെ സത്യവും കള്ളവും; മേയര്‍ എന്ന പദവി പൊതുജനത്തിന്റെ മേത്ത് കേറി മേയാനുള്ളതല്ല

Janmabhumi Online by Janmabhumi Online
Apr 29, 2024, 03:39 pm IST
in Kerala
Arya Rajendran

Arya Rajendran

FacebookTwitterWhatsAppTelegramLinkedinEmail

മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞതിലെ സത്യവും കള്ളവും

1) ഡ്രൈവര്‍ ലഹരി ഉപയോഗിച്ചു. താന്‍ അതു കണ്ടു

(പൊലീസ് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി തെളിഞ്ഞില്ല)

2) തങ്ങള്‍ സഞ്ചരിച്ച കാര്‍ കുറുകെ ഇട്ട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ടില്ല..

(പുറത്തുവന്ന വീഡിയോയില്‍ കാര്‍ ബസിന് കുറുകെ കിടക്കുന്നത് വ്യക്തം. വാഹനം കുറുകെ ഇട്ടിരിക്കുന്നത് സീബ്രാലൈനിലാണ്. അതു മാത്രം മതി എംഎല്‍എക്കെതിരെയും മേയര്‍ക്കെതിരെയും കേസെടുക്കാന്‍)

3) കെഎസ്ആര്‍ടിസി ഡ്രൈവര്‍ വാഹനം ഓടിക്കുന്നതിനിടെ ലൈംഗിക ആഗ്യം കാണിച്ചു.

(ഡ്രൈവര്‍ മാപ്പ് പറയാന്‍ മേയറെ ഫോണ്‍ വിളിച്ചപ്പോള്‍ ഒരിക്കല്‍ പോലും അവര്‍ ഇക്കാര്യം പറയുന്നില്ല. അതു പോലെ തന്നെ കാറിന് പുറകെ രാത്രിയില്‍ ലൈറ്റ് ഇട്ട് വരുന്ന കെഎസ്ആര്‍ടിസി ഡ്രൈവറെ മുന്നിലുള്ള ഇവര്‍ എങ്ങനെ കാണാനാണ്)

4) എംഎല്‍എയും താനും വന്ന് ചോദ്യം ചെയ്തപ്പോഴും ഡ്രൈവര്‍ സീറ്റില്‍ നിന്ന് ഇറങ്ങിയില്ല.

(കെഎസ്ആര്‍ടിസിയുടെ ചട്ടം അനുസരിച്ച് ഡിപ്പോയില്‍ അല്ലാതെ ബസ് അപകടത്തില്‍പ്പെട്ടാല്‍ മാത്രമെ സീറ്റില്‍ നിന്ന് ഇറങ്ങാവൂ.)

5) യാത്രക്കാരെ ബസില്‍ കയറി എംഎല്‍എ ഇറക്കിവിട്ടില്ല.

(തൃശൂര്‍-തിരുവന്തപുരം റൂട്ടില്‍ ബുക്കിങ്ങ് എടുത്ത ഓടുന്ന ബസാണ് മേയറും സംഘവും തടഞ്ഞത്. ബസില്‍ യാത്രചെയ്തവരുടെ ഫോണ്‍ നമ്പര്‍ കെഎസ്ആര്‍ടിസിയുടെ കൈയില്‍ ഉണ്ട്. ഇവരെ ഇന്നലെ വിളിച്ചപ്പോള്‍ മേയര്‍ക്കും എംഎല്‍എയ്‌ക്കും എതിരായാണ് മൊഴി കൊടുത്തത്)

6) മാധ്യമങ്ങള്‍ എല്ലാത്തവണയും കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ഭാഗം കേള്‍ക്കാറില്ല. ഇക്കുറി ഡ്രൈവര്‍ക്ക് പ്രാധാന്യം കൊടുത്തു.

(മേയറുടെ സ്വരം മാത്രം കൊടുക്കാനല്ല മാധ്യമങ്ങള്‍ ഇവിടെയുള്ളത്. രണ്ടു പക്ഷവും കൊടുത്തു. പൊതുജനങ്ങള്‍ക്ക് കാര്യം ബോധ്യമായി)

സാധാരണക്കാരനായ ഒരു താല്‍ക്കാലിക കെഎസ്ആര്‍ടിസി ജീവനക്കാരനെതിരെ ഇത്ര പ്രതികാര ബുദ്ധിയോടെ പ്രവര്‍ത്തിക്കരുത്. അയാള്‍ പച്ചരി വാങ്ങിക്കാനാണ് രാത്രിയിലും 715 രൂപയ്‌ക്ക്
ജോലി ചെയ്യുന്നത്. അതു അധികാരം കൊണ്ട് ഇന്ന് കളഞ്ഞിട്ടുണ്ട്…

ഒരുത്തനെ കുടുക്കാനായി ബോധപൂര്‍വം ലൈംഗിക അധിക്ഷേപം ഉയര്‍ത്തുന്നത് ശരിയല്ല. മേയര്‍ എന്ന പദവി പൊതുജനത്തിന്റെ മേത്ത് കേറി മേയാനുള്ളതല്ല

Tags: Mayor Arya Rajendran
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്യാ രാജേന്ദ്രനെപ്പോലെയുള്ള മേയറാകണമെന്ന് മംദാനി ; ന്യൂയോര്‍ക്കിനെ തിരുവനന്തപുരമാക്കണമോ എന്ന് സോഷ്യല്‍ മീഡിയ

ബിജെപി കൗണ്‍സിലര്‍മാര്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ 
പേരെഴുതിയ പഌക്കാര്‍ഡുകള്‍ കൗണ്‍സിലില്‍ ഉയര്‍ത്തി പ്രതിഷേധിക്കുന്നു
Kerala

ബജറ്റ് ചര്‍ച്ചയില്‍ ബിജെപി അംഗങ്ങള്‍ക്ക് നേരെ മേയറുടെ ആക്രോശം

Kerala

ഒന്നുകിൽ തിരിച്ചെടുക്കണം അല്ലെങ്കിൽ പിരിച്ചുവിട്ടതായി അറിയിക്കണം: മേയർ- ഡ്രൈവർ തർക്കത്തിൽ യദു ഹൈക്കോടതിയിൽ

Kerala

ഒടുവിൽ കുറ്റസമ്മതം: റെയിൽവേയെ പഴിച്ച മേയറും കോർപ്പറേഷനും വീഴ്ച വന്നെന്ന് സമ്മതിച്ചു, ഹെൽത്ത് ഇൻസ്പെക്ടർക്കെതിരെ നടപടി

Kerala

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിൽ കോർപറേഷന് സംഭവിച്ചത് ഗുരുതര വീഴ്ച: ഹെല്‍ത്ത് ഇന്‍സ്പെക്ടർക്ക് സസ്‌പെൻഷൻ

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സിന്ദൂറിനിടെ റാഫേൽ ജെറ്റുകൾ തകർത്തെന്ന പാക് വാദം പൊളിച്ചു ; ഇന്ത്യ ഉപയോഗിച്ചത് ഹൈടെക് അഡ്വാൻസ്ഡ് വിമാനങ്ങളാണെന്ന് ഫ്രാൻസ്

സൂംബ വിവാദം: അധ്യാപകന്‍ ടികെ അഷ്റഫിന്റെ സസ്പന്‍ഷന്‍ റദ്ദാക്കി ഹൈക്കോടതി

നീര്‍നായയുടെ കടിയേറ്റ വീട്ടമ്മ ചികില്‍സയ്‌ക്കുശേഷം കുഴഞ്ഞുവീണു മരിച്ചു, മരണകാരണം തേടി ബന്ധുക്കള്‍

അര്‍ജന്റീനയ്‌ക്ക് മോദിയുടെ സമ്മാനം ഫ്യൂഷൈറ്റ് കല്ലില്‍ അലങ്കരിച്ച വെള്ളി സിംഹവും മധുബനി പെയിന്റിംഗും

സംസ്ഥാനത്ത് മുപ്പത് കേന്ദ്രങ്ങളില്‍ സമരവുമായി ബി ജെ പി

മോദിയുടെ സമ്മാനപ്പെട്ടിയില്‍ ഭവ്യ രാമക്ഷേത്രവും പുണ്യ സരയൂ തീര്‍ത്ഥവും

കല്‍ക്കട്ട കൂട്ടബലാത്സംഗം: കോളേജുകളില്‍ വിദ്യാര്‍ത്ഥി യൂണിയനുകള്‍ക്കുള്ള മുറികള്‍ പൂട്ടാന്‍ ഉത്തരവിട്ട് ഹൈക്കോടതി

കേരളത്തില്‍ മദ്യനിരോധനം സാധ്യമല്ലെന്ന് മന്ത്രി എംബി രാജേഷ്,നാടിന് ഗുണം ചെയ്യുന്ന കാര്യത്തെ എതിര്‍ക്കരുതെന്നും മന്ത്രി

നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, 9 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി

തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം: സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies