Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അഖിലേഷ് യാദവ് പിന്നാക്കസമുദായത്തെ തഴയുന്നു; വെല്ലുവിളിച്ച് പല്ലവി പട്ടേല്‍; സ്വാമി പ്രസാദ് മൗര്യയ്‌ക്കും പിണക്കം; തൂത്തുവാരും യോഗി

മുന്നോക്കക്കാരായ കായസ്ത സമുദായത്തിന് രണ്ട് രാജ്യസഭാ സീറ്റുകള്‍ നല്‍കുക വഴി പിന്നാക്ക വിഭാഗത്തെ സമാജ് വാദിയും അഖിലേഷ് യാദവും അവഗണിച്ചു എന്ന ആരോപണവുമായി സ്വാമി പ്രസാദ് മൗര്യയും പല്ലവി പട്ടേലും. ഇവര്‍ കൂടി സമാജ് വാദി പാര്‍ട്ടിയെ വിട്ടുപോയാല്‍ യോഗി 2024ല്‍ 90 ശതമാനം സീറ്റുകളും തൂത്തുവാരും.

Janmabhumi Online by Janmabhumi Online
Feb 17, 2024, 10:36 pm IST
in India
പല്ലവി പട്ടേല്‍ (എറ്റവും ഇടത്തേയറ്റം) സ്വാമിപ്രസാദ് മൗര്യ (തൊട്ടടുത്ത്)

പല്ലവി പട്ടേല്‍ (എറ്റവും ഇടത്തേയറ്റം) സ്വാമിപ്രസാദ് മൗര്യ (തൊട്ടടുത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

ലഖ്നൗ: അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുടെ തനിനിറം പുറത്തുവന്നത് കഴിഞ്ഞ ദിവം രാജ്യസഭാ സീറ്റിനു വേണ്ടിയുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോഴാണ്. മുന്‍ ചീഫ് സെക്രട്ടറി അലോക് രഞ്ജന്‍, രാഷ്‌ട്രീയക്കാരിയായി മാറിയ നടി ജയാ ബച്ചന്‍, ദളിതനായ രാംജി ലാല്‍ സുമന്‍ എന്നിവര്‍ക്കാണ് ഉറപ്പായും ലഭിക്കുന്ന മൂന്ന് രാജ്യസഭാ സീറ്റുകള്‍ നല്‍കിയത്. ഇതില്‍ ജയാ ബച്ചനും അലോക് രഞ്ജനും മുന്നോക്ക സമുദായമായ കായസ്തയില്‍ ഉള്‍പ്പെട്ടവരാണ്.

ഈ തെരഞ്ഞെടുപ്പില്‍ മറ്റ് പിന്നാക്ക വിഭാഗങ്ങളെ തഴഞ്ഞുവെന്ന പരാതിയുമായി മറ്റ് പിന്നാക്കവിഭാഗ നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. കഴിഞ്ഞ യുപി നിയമസഭാ തെരഞ്ഞെടുപ്പ് യോഗിയുടെ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന സ്വാമി പ്രസാദ് മൗര്യ ബിജെപിയില്‍ നിന്നും രാജിവെച്ച് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത് വലിയ തിരിച്ചടിയായിരുന്നു. പിന്നീട് അദ്ദേഹത്തെ സമാജ് വാദി പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കി അവരോധിച്ചു. ഇപ്പോള്‍ ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരിക്കുകയാണ് സ്വാമി പ്രസാദ് മൗര്യ. താന്‍ ഈ പാര്‍ട്ടിയില്‍ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും താന്‍ ബിജെപിയ്‌ക്ക് നേരെ ഉയര്‍ത്തിയ വെല്ലുവിളികളെല്ലാം സമാജ് വാദിയുടെ അഭിപ്രായങ്ങളല്ലെന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നുവെന്നും സ്വാമി പ്രസാദ് മൗര്യ പരാതിപ്പെടുന്നു. അന്ന് കവി തുളസീദാസ് എഴുതിയ രാമചരിതമാനസം എന്ന കവിത അസംബന്ധമാണെന്നും അത് നിരോധിക്കണമെന്നുമുള്‍പ്പെടെ ഒട്ടേറെ വിവാദപരാമര്‍ശങ്ങള്‍ സ്വാമി പ്രസാദ് മൗര്യ നടത്തിയിരുന്നു. കാരണം ആ കവിതയില്‍ ശൂദ്രരെ വളരെ താഴ്ന്നവരായാണ് തുളസീദാസ് കണക്കാക്കിയിരുന്നതെന്ന് സ്വാമി പ്രസാദ് മൗര്യ ആരോപിച്ചിരുന്നു. എന്നാല്‍ യുപിയില്‍ രാമചരിതമാനസം എന്ന കവിതയെ വളരെ പവിത്രമായാണ് സാധാരണജനങ്ങള്‍ കണക്കാക്കുന്നത്. അന്ന് സ്വാമി പ്രസാദ് മൗര്യയെ തള്ളിക്കളയുകയായിരുന്നു സമാജ് വാദി പാര്‍ട്ടിയും അഖിലേഷ് യാദവും ചെയ്തത്.

പിഡിഎ (പിച്ച്ഡ, ദളിത്, അല്‍പസംഖ്യക് ) എന്ന മുന്നണിയായാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്. പിന്നാക്ക വിഭാഗക്കാര്‍ക്കും ദളിതര്‍ക്കും പ്രാധാന്യം നല്‍കും എന്നായിരുന്നു അഖിലേഷ് യാദവിന്റെ അവകാശവാദം. അന്ന് ആ മുന്നണിയില്‍ ഉള്‍പ്പെട്ടിരുന്ന അപ്നാദള്‍ (കമെര്‍വാദി) പാര്‍ട്ടിയുടെ എംഎല്‍എയായ പല്ലവി പട്ടേലും ഇപ്പോള്‍ അഖിലേഷ് യാദവിനെ ചോദ്യം ചെയ്യുകയാണ്. മുന്നോക്കക്കാരയാ കായസ്ത സമുദായത്തിന് രണ്ട് രാജ്യസഭാ സീറ്റുകള്‍ നല്‍കുക വഴി പിന്നാക്ക വിഭാഗത്തെ അവഗണിച്ചു എന്ന് തന്നെയാണ് പല്ലവി പട്ടേലും പറയുന്നത്. ഇങ്ങിനെയെങ്കില്‍ പിഡിഎ എന്ന മുന്നണി തന്റെ പാര്‍ട്ടി വിടുമെന്നും പല്ലവി പട്ടേല്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇപ്പോഴെ സഖ്യകക്ഷിയായ ആര്‍എല്‍ഡി കഴിഞ്ഞ ദിവസം സമാജ് വാദി പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ചതിന്റെ ആഘാതത്തില്‍ നിന്നും അഖിലേഷ് യാദവ് കരകയറിയിട്ടില്ല. അതിനിടയിലാണ് സ്വാമി പ്രസാദ് മൗര്യും അപ്നാദള്‍ (കമെര്‍വാദി) നേതാവും എംഎല്‍എയുമായ പല്ലവി പട്ടേലും വാളെടുത്തിരിക്കുന്നത്. ഇവരും കൂടി വിട്ടുപോയാല്‍ അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പില്‍ യോഗിയുടെ നേതൃത്വത്തില്‍ ബിജെപി ഉളപ്പെട്ട എന്‍ഡിഎ തൂത്തുവാരുമെന്ന് ഉറപ്പായി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ലോക് സഭാ സീറ്റുകളുള്ള (80) സംസ്ഥാനം കൂടിയാണ് ഉത്തര്‍പ്രദേശ്.

 

Tags: Swami Prasad MauryaAkhilesh YadavPallavi PatelPDAJaya BachchanKayasthOBCSamajwadi Party
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രസിഡൻ്റിനെ തിരഞ്ഞെടുത്തിട്ടില്ലാത്ത പാർട്ടിയെന്ന് അഖിലേഷ് ; കുടുംബങ്ങളിൽ നിന്ന് നേതാക്കന്മാരെ നിയമിക്കുന്ന പാർട്ടിയല്ല ബിജെപിയെന്ന് അമിത് ഷാ

India

മമതയും ലാലുവും അഖിലേഷുമെല്ലാം പ്രീണനത്തിന്റെ സേവകർ , അവർ ഇന്ത്യയുടെ വിശ്വസത്തെ അപമാനിക്കുന്നു : മഹാകുംഭമേള ലോകത്തെ ഞെട്ടിച്ചുവെന്നും യോഗി

India

ഇൻഡി മുന്നണിയെന്ന് നോക്കിയില്ല, ഉദ്ധവ് താക്കറെ സമ്മതിച്ചു, അബു അസ്മി പറഞ്ഞത് തെറ്റ്: എസ്പി നേതാവിനെ സ്ഥിരമായി സസ്‌പെൻഡ് ചെയ്യണമെന്നും താക്കറെ 

India

ആയിരക്കണക്കിന് ഹിന്ദുക്കളെ കൊന്നൊടുക്കിയ മുഗളനെ ആരാധിക്കുന്ന അഖിലേഷ് ; പരസ്യമായി അബു ആസ്മിക്ക് എസ്പി മേധാവിയുടെ പൂർണ്ണ പിന്തുണ

India

അഖിലേഷിൽ കുടിയിരിക്കുന്നത് ഔറംഗസേബിന്റെ ആത്മാവ് , മുസ്ലീം പ്രീണനം സമാജ്‌വാദി പാർട്ടിയെ അന്ധരാക്കി ; യുപി ഉപമുഖ്യന്റെ വാക്കുകൾ എസ്പിയെ വേട്ടയാടുമ്പോൾ

പുതിയ വാര്‍ത്തകള്‍

സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

ഇറാൻ-ഇസ്രായേൽ സംഘർഷം ; മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

ഇറാനിലെ യുഎസ് ആക്രമണം: ഫൊര്‍ദോ ആണവ കേന്ദ്രത്തില്‍ ഉള്‍പ്പെടെ വന്‍ നാശനഷ്ടം

കോയമ്പത്തൂര്‍ പേരൂര്‍ ആധീനം ശാന്തലിംഗ രാമസ്വാമി അഡിഗളരുടെ ശതാബ്ദി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ വേല്‍ നല്‍കി ആദരിക്കുന്നു

ധര്‍മം ലോകത്തിനു നല്കിയത് ഭാരതം: ഡോ. മോഹന്‍ ഭാഗവത്

സേവാഭാരതി 'സ്‌നേഹനികുഞ്ജം' പദ്ധതിയിലൂടെ നിര്‍മ്മിച്ചു നല്കിയ വീടുകളൊന്നിന്റെ താക്കോല്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ പരുത്തപ്പാറ പി.ജി. ദിനേശനും കുടുംബത്തിനും കൈമാറുന്നു. ആര്‍എസ്എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍, വാഴൂര്‍ തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍, സേവാഭാരതി ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത്, ദേശീയ സേവാഭാരതി സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, ഇന്‍ഫോസിസ് തിരുവനന്തപുരം മേഖലാ വൈസ് പ്രസിഡന്റ് സുനില്‍ ജോസ് എന്നിവര്‍ സമീപം

ഇനി അവര്‍ ‘സ്‌നേഹനികുഞ്ജ’ത്തില്‍; കൂട്ടിക്കലില്‍ എട്ടു വീടുകളുടെ താക്കോല്‍ ഗവര്‍ണര്‍ കൈമാറി

യുഎസ് വിദ്യാർഥി വിസയ്‌ക്ക് അപേക്ഷിക്കുന്നവർ അവരുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ പബ്ലിക്ക് ആക്കണമെന്ന നിർദേശം

ഭീകരതയെ ചെറുക്കാൻ പാകിസ്ഥാന് മേൽ സമ്മർദ്ദം ചെലുത്തണം ; ചൈനയോട് പരോക്ഷമായി പറഞ്ഞ് അജിത് ഡോവൽ : ബീജിങിൽ നടന്നത് പ്രധാന നയതന്ത്ര യോഗം  

ആക്സിയം-4 ദൗത്യം : പുതിയ വിക്ഷേപണ തീയതി പ്രഖ്യാപിച്ച് നാസ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies