Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അയോദ്ധ്യ ബാലകരാമന്റെ പ്രാണപ്രതിഷ്ഠാ മഹോത്സവം; രാമഭക്ത പ്രവാഹം

Janmabhumi Online by Janmabhumi Online
Jan 24, 2024, 02:31 am IST
in India
FacebookTwitterWhatsAppTelegramLinkedinEmail

അയോദ്ധ്യ: ബാലകരാമന്റെ പ്രാണപ്രതിഷ്ഠാ മഹോത്സവത്തിന് പിന്നാലെ അയോദ്ധ്യയിലേക്ക് ഭക്തരുടെ ഒഴുക്ക്. ദര്‍ശനം ആരംഭിച്ച ആദ്യദിനമായ ഇന്നലെ അഞ്ച് ലക്ഷം ഭക്തര്‍ രാമവിഗ്രഹം ദര്‍ശിച്ചു. ദീപാവലിക്ക് ഒന്നര ലക്ഷം പേര്‍ മുമ്പു വന്നിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി ഗതാഗത നിയന്ത്രണങ്ങളെല്ലാം നീക്കിയതോടെയാണ് അയോദ്ധ്യയുടെ സമീപ നഗരങ്ങളിലും ഗ്രാമങ്ങളിലും ദിവസങ്ങളായി തമ്പടിച്ചിരുന്നവര്‍ കൂട്ടമായി എത്തിത്തുടങ്ങിയത്. പതിനായിരക്കണക്കിനു പേരാണ് വാഹനങ്ങളിലും കാല്‍നടയായും അയോദ്ധ്യ ലക്ഷ്യമാക്കി നീങ്ങുന്നത്. ക്ഷേത്ര നഗരത്തിലെ പ്രധാന റോഡായ 13 കിലോമീറ്റര്‍ വരുന്ന രാംപഥ് ഭക്തരാല്‍ നിറഞ്ഞു. വരുംദിവസങ്ങളില്‍ ഒരു ലക്ഷത്തിലധികം ഭക്തര്‍ പ്രതിദിന ദര്‍ശനത്തിനെത്തുമെന്നാണ് ക്ഷേത്ര ട്രസ്റ്റിന്റെ കണക്കുകൂട്ടല്‍.

ഇന്നലെ രാവിലെ ആറിന് ക്ഷേത്രം തുറന്നതു മുതല്‍ പൊതുജനങ്ങള്‍ ദര്‍ശനം ആരംഭിച്ചു. മുമ്പ് രാംലല്ല ദര്‍ശനത്തിനുണ്ടായിരുന്ന സമാന നിയന്ത്രണങ്ങള്‍ ഭക്തര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൊബൈല്‍ഫോണ്‍, പൂക്കള്‍, മറ്റു പൂജാ സാമഗ്രികള്‍ എന്നിവയൊന്നും ക്ഷേത്രത്തിലേക്കു പ്രവേശിപ്പിക്കില്ല. ദര്‍ശനം കഴിഞ്ഞിറങ്ങുന്ന ഭക്തര്‍ക്ക് ട്രസ്റ്റ് രാമക്ഷേത്രത്തിലെ പ്രസാദം നല്കും. ഇന്നലെ രാവിലെ ആറരയ്‌ക്ക് ജാഗരണ്‍ ആരതിയും 12ന് ഭോഗ് ആരതിയും 7.30ന് സന്ധ്യ ആരതിയും നടന്നു. എല്ലാ ദിവസവും ആരതി ഈ സമയങ്ങളിലാണ്.

ക്ഷേത്ര സുരക്ഷ സിആര്‍പിഎഫ്, യുപി സ്‌പെഷല്‍ പോലീസ് ഫോഴ്‌സ് എന്നിവയുടെ സമ്പൂര്‍ണ നിയന്ത്രണത്തിലാണ്. പടിപടിയായി സിആര്‍പിഎഫിനെ പിന്‍വലിച്ച് എസ്പിഎഫിന് രാമക്ഷേത്രത്തിന്റെ സമ്പൂര്‍ണ ചുമതല നല്കും. മൂന്നു പതിറ്റാണ്ടായി രാമജന്മഭൂമിയുടെ സംരക്ഷണം സിആര്‍പിഎഫിനായിരുന്നു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ സമാപിച്ചെങ്കിലും അയോദ്ധ്യ നഗരത്തിലെ പോലീസ് നിരീക്ഷണവും എടിഎസ് അടക്കമുള്ള ഏജന്‍സികളും ഇവിടെ തുടരും.

അയോദ്ധ്യയിലേക്കുള്ള ട്രെയിന്‍ സര്‍വീസുകളും ഇന്നലെ പുനരാരംഭിച്ചിട്ടുണ്ട്. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള ഭക്തര്‍ ട്രെയിനില്‍ എത്തിത്തുടങ്ങി. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍സേവകരും രാമനഗരിയിലേക്ക് വരുകയാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് പ്രത്യേക ട്രെയിനുകളുണ്ട്. അയോദ്ധ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ വര്‍ധിപ്പിച്ചു.

Tags: AyodhyaMahotsavamprana pratishtaBalakaramanRama Bhakta
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീരാമന്റെ മണ്ണിൽ ഇസ്ലാം ഉപേക്ഷിച്ച് സനാതനധർമ്മം സ്വീകരിച്ച് മുസ്ലീം യുവാവ് ; ഹിന്ദുമതമാണ് തനിക്ക് സമാധാനം നൽകുന്നതെന്നും യുവാവ്

India

എലോൺ മസ്‌കിന്റെ പിതാവ് എറോൾ മസ്‌ക് അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്താനെത്തും

India

രാമജന്മഭൂമിയിലെ പുണ്യപാതകളിൽ മത്സ്യ-മാംസ വിൽപ്പന നിരോധിച്ച് യോഗി സർക്കാർ ; ഉത്തരവ് ലംഘിച്ചാൽ കടുത്ത നടപടി

India

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

India

ശ്രീരാമന്‍ വെറും കഥയിലെ കഥാപാത്രമെന്ന രാഹുല്‍ ഗാന്ധിയുടെ യുഎസ് സര്‍വ്വകലാശാലയിലെ പ്രസംഗത്തിനെതിരെ കേസ് വാദം മെയ് 19ന്

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

ഡി ജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ആക്രമിച്ചു: ബാറിനെതിരെയും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies