Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കേരളത്തെ തീവ്രവാദികളുടെ പറുദീസയാക്കാന്‍ ഒത്താശചെയ്യുന്നു; ഇടതു-വലതു മുന്നണികള്‍ വോട്ടിനും നോട്ടിനുംവേണ്ടി ജിഹാദികളെ വളര്‍ത്തുന്നു: കെപി ശശികല ടീച്ചര്‍

കേരളത്തെ തീവ്രവാദികളുടെ പറുദീസയാക്കാന്‍ ഇടതു-ജിഹാദി സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്. മാറാട് കൂട്ടക്കൊല നടത്തിയ കലാപകാരികള്‍ക്കുവേണ്ടി അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ.മുരളീധരനും കൈകോര്‍ത്തുപിടിച്ചാണ് പ്രവര്‍ത്തിച്ചത്.

Janmabhumi Online by Janmabhumi Online
May 2, 2023, 06:08 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ഇടതു വലതു മുന്നണികള്‍ കേരളത്തില്‍ വോട്ടിനും നോട്ടിനും വേണ്ടി ജിഹാദികളെ വളര്‍ത്തുകയാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല ടീച്ചര്‍. മാറാട് കൂട്ടക്കൊലയുടെ 20-ാം വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ സംഘടിപ്പിച്ച അനുസ്മരണദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശികലടീച്ചര്‍.

കേരളത്തെ തീവ്രവാദികളുടെ പറുദീസയാക്കാന്‍ ഇടതു-ജിഹാദി സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണ്. മാറാട് കൂട്ടക്കൊല നടത്തിയ കലാപകാരികള്‍ക്കുവേണ്ടി അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് കെ.മുരളീധരനും കൈകോര്‍ത്തുപിടിച്ചാണ് പ്രവര്‍ത്തിച്ചത്.

ഇന്ന് കേരളം ലോകതീവ്രവാദത്തിന്റെ ഹബ്ബായി മാറിയിരിക്കുകയാണ്. മാറാട് കലാപത്തിന്റെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച് കൃത്യമായ നടപടിയെടുത്തിരുന്നെങ്കില്‍ കേരളത്തിന് ഈ അവസ്ഥ വരില്ലായിരുന്നു. എന്നാല്‍ ജിഹാദി തീവ്രവാദികളെ സഹായിക്കുന്ന നടപടികളാണ് ഇടതു വലതു മുന്നണികള്‍ ഇപ്പോഴും തുടരുന്നത്.

ജിഹാദി തീവ്രവാദത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പോലും തടയാന്‍ ശ്രമമുണ്ടാകുന്നത് അതുകൊണ്ടാണ്. ദ കേരള സ്റ്റോറി എന്ന സിനിമയ്‌ക്കുനേരെ നടക്കുന്ന പ്രചരണങ്ങളും ഈ നിലയില്‍ വേണം കാണാന്‍. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അഭിമുഖം സിനിമയില്‍ നിന്ന് മാറ്റിക്കാന്‍ പ്രതിഷേധക്കാര്‍ക്ക് സാധിച്ചേക്കാം.

എന്നാല്‍ അദ്ദേഹം പറഞ്ഞ സത്യങ്ങള്‍ ജനങ്ങളുടെ മനസില്‍ നിന്ന് മാറ്റാന്‍ സിപിഎമ്മിന് സാധിക്കില്ല. ബാലഗോകുലത്തിന്റെ ഘോഷയാത്രകളില്‍ ഇല്ലാത്ത സംഘിഭീകരത തേടുന്ന സിപിഎം സര്‍ക്കാര്‍ മറ്റുമതങ്ങളെ ഉന്മൂലനം ചെയ്യാന്‍ പ്രേരിപ്പിക്കുന്ന മതഗ്രന്ഥങ്ങള്‍ മതപാഠശാലകളില്‍ പഠിപ്പിക്കുന്നത് കാണുന്നില്ലെന്നും ശശികല ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

രാഷ്‌ട്രീയം മറന്ന് മതത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ലക്ഷണമൊത്ത തീവ്രവാദി അക്രമമായിരുന്നു മാറാട് കൂട്ടക്കൊലപാതകമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഹിന്ദുഐക്യവേദി സംസ്ഥാന വക്താവ് ആര്‍.വി.ബാബു പറഞ്ഞു. കൂട്ടക്കൊലയ്‌ക്കുപിന്നില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ്, എന്‍ഡിഎഫ്, മാറാട് ജുമാമസ്ജിദ് ഭാരവാഹികള്‍ എന്നിവരെല്ലാം സജീവമായി ഇടപെട്ടിരുന്നെന്ന് ജുഡീഷ്യല്‍ അന്വേഷണം നടത്തിയ ജസ്റ്റിസ് തോമസ് ജോസഫ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

കേരളം മതതീവ്രവാദികള്‍ക്ക് സുരക്ഷിത ഇടമെന്ന് മതഭീകരന്‍ സക്കീര്‍ നായിക്കുംം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട. എന്നാല്‍ തീവ്രവാദത്തെക്കുറിച്ച് പറയുന്ന ദ കേരള സ്റ്റോറി തടയുമെന്നാണ് എസ്എഫ്‌ഐ പറയുന്നത്. തീവ്രവാദത്തെക്കുറിച്ചു പറയുമ്പോള്‍ വി.ഡി.സതീശനും സിപിഎമ്മിനും പൊള്ളുന്നതെന്താണെന്നും ആര്‍.വി.ബാബു ചോദിച്ചു. ഹിന്ദുഐക്യവേദി ജില്ലാപ്രസിഡന്റ് കിളിമാനൂര്‍ സുരേഷ് അധ്യക്ഷത വഹിച്ചു. മഹിളാ ഐക്യവേദി സംസ്ഥാന അധ്യക്ഷ അനിത ജനാര്‍ദ്ദനന്‍,  ജ്യോതീന്ദ്രകുമാര്‍, മഞ്ഞപ്പാറ സൂരേഷ്, അമ്പൂരി പ്രഭാകരന്‍, വഴയില ഉണ്ണി, പൂഴനാട് വേണുഗോപാല്‍, അറപ്പുര ബിജു,സന്ദീപ് തമ്പനൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags: Kerala JihadiscpmterrorismcongressK.P Sasikala TeacherJihadteacher
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്കണവാടികളില്‍ സര്‍ക്കാര്‍ ചെലവില്‍ പാര്‍ട്ടി പത്രം; പദ്ധതി സിപിഎമ്മിന്റെ നേതൃത്വത്തില്‍

Kerala

സിപിഎം ജാഥയ്‌ക്കിടെ ഇസ്രയേല്‍ അനുകൂല മുദ്രാവാക്യം: 52കാരി അറസ്റ്റില്‍

Kerala

കാറിടിച്ച് വിദ്യാര്‍ഥിനിക്ക് ഗുരുതര പരിക്ക്: അധ്യാപികയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍വാഹന വകുപ്പ്

Kerala

രാജ്യഭവനിലെ ചടങ്ങ് ബഹിഷ്‌കരിച്ചതിലൂടെ വിദ്യാഭ്യാസ മന്ത്രി കേവലം രാഷ്‌ട്രീയക്കാരനായി അധപതിച്ചു

Kerala

നിലമ്പൂര്‍ വിധിയെഴുതി, മികച്ച പോളിംഗ് , വോട്ടെണ്ണല്‍ തിങ്കളാഴ്ച

പുതിയ വാര്‍ത്തകള്‍

സിനിമാപ്രവര്‍ത്തകരില്‍നിന്ന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാംഗ്മൂലം വാങ്ങാന്‍ നിര്‍മാതാക്കളുടെ സംഘടന

തിരുവനന്തപുരത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം തിരിച്ചുപോകുന്നത് വൈകും

ഇറാനിലെ ഫര്‍ദോ ആണവകേന്ദ്രത്തില്‍ യുറേനിയത്തിന്‍റെ സമ്പുഷ്ടീകരണം നടക്കുന്നു (ഇടത്ത്) ഫര്‍ദോ ആണവകേന്ദ്രം തകര്‍ക്കാനുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബ് (വലത്ത്)

ഫോര്‍ദോ ആണവകേന്ദ്രം ആക്രമിക്കുന്നതിന് ഇസ്രയേലിനുള്ള തടസ്സം എന്താണ്?

തിരുവല്ലയില്‍ കാവുംഭാഗത്ത് യാത്രക്കാര്‍ക്ക് ഭീഷണിയായ തേനീച്ചക്കൂട് വനപാലകര്‍ നീക്കി

ചരക്കുലോറി യന്ത്രത്തകരാര്‍ മൂലം നടുറോഡില്‍ കിടന്നു, അരൂരില്‍ വന്‍ ഗതാഗതക്കുരുക്ക്

ഇത് ഇന്ത്യയാണ്, ഇഷ്ടമുള്ള വസ്ത്രം ധരിച്ചു പുറത്ത് പോകാൻ കഴിയില്ലെന്ന് മകളെ ഓര്‍മിപ്പിക്കും.

വാല്‍പ്പാറയില്‍ 6 വയസുകാരിയെ പുലി പിടിച്ചു

ഇറാന്‍ വെള്ളിയാഴ്ച ഇസ്രയേലിന് നേരെ നടത്തിയ ആക്രമണത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട പൊലീസ്

ഇറാന്റെ ബുഷെഹ്ര്‍ ആണവനിലയം ആക്രമിക്കുമെന്ന് ഇസ്രയേല്‍; ഇസ്രയേലിനെ ആക്രമിച്ച് ഇറാന്‍; സമാധാനത്തിനായി യുകെ, ഫ്രാന്‍സ്, ജര്‍മ്മനി

ചെങ്ങന്നൂര്‍ സ്വദേശികളായ ദമ്പതികള്‍ മുംബയില്‍ വാഹനാപകടത്തില്‍ മരിച്ചു

കെഎസ്ആര്‍ടി സി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം: വടകര സ്വദേശി സവാദ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies