Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിഭജനക്കാലത്ത് ഇന്ത്യ വിട്ട് പാകിസ്ഥാനിലേക്ക് പോയ മുത്തച്ഛന്റെ തീരുമാനത്തില്‍ പശ്ചാത്തപിച്ച് പാകിസ്ഥാന്‍ ജേണലിസ്റ്റ് അര്‍സു കസ്മി

ഇന്ന് പാകിസ്ഥാനിലെ മികച്ച ജേണലിസ്റ്റായ അര്‍സു കസ്മിയ്‌ക്ക് ഇപ്പോള്‍ മുത്തച്ഛനോട് കടുത്ത നീരസമാണ്. ഇന്ത്യ വിഭജനക്കാലത്ത് അദ്ദേഹം ഭാരതം വിട്ട് പാകിസ്ഥാനില്‍ കുടിയേറിയതാണ് ഈ നീരസത്തിന് കാരണം.

Janmabhumi Online by Janmabhumi Online
Apr 3, 2023, 09:43 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ഇസ്ലാമബാദ് : ഇന്ന് പാകിസ്ഥാനിലെ മികച്ച ജേണലിസ്റ്റായ അര്‍സു കസ്മിയ്‌ക്ക് ഇപ്പോള്‍ മുത്തച്ഛനോട് കടുത്ത നീരസമാണ്.  ഇന്ത്യ വിഭജനക്കാലത്ത് അദ്ദേഹം ഭാരതം വിട്ട് പാകിസ്ഥാനില്‍ കുടിയേറിയതാണ് ഈ നീരസത്തിന് കാരണം.  

1947ല്‍ ഭാരതത്തെ ഇന്ത്യയും പാകിസ്ഥാനുമായി വെട്ടിമുറിച്ചപ്പോള്‍ പാകിസ്ഥാനിലേക്ക് പോയ മുത്തച്ഛന്റെ തീരുമാനത്തില്‍ ഇപ്പോള്‍ പശ്ചാത്തപിക്കുകയാണ്  അര്‍സു കസ്മി. “പ്രയാഗ് രാജില്‍ നിന്നും ദല്‍ഹിയില്‍ നിന്നും മുത്തച്ഛനും കുടുംബാംഗങ്ങളും പാകിസ്ഥാനിലേക്ക് പോയത് ഒരു മെച്ചപ്പെട്ട ഭാവി പ്രതീക്ഷിച്ചാണ്. പക്ഷെ എന്റെ മുത്തച്ഛന്‍ ഞങ്ങളുടെ ജീവിതം തകിടം മറിച്ചു. പാകിസ്ഥാനില്‍ ഒരു ഭാവിയും തങ്ങള്‍ക്കില്ലെന്ന് എന്റെ സഹോദരന്മാരും കുടുംബാംഗങ്ങളും കരുതുന്നു.”- അര്‍സു കസ്മി പറയുന്നു.  

പാകിസ്ഥാനില്‍ ഒരു ഭാവിയുമില്ലെന്ന് എന്റെ സഹോദരന്മാരും കുടുംബാംഗങ്ങളും കരുതുന്നു എന്ന അര്‍സു കസ്മിയുടെ വൈറലായ ട്വീറ്റ്:

ശ്രീലങ്കയ്‌ക്ക് പിന്നാലെ പാകിസ്ഥാന്‍ എന്ന രാജ്യം സാമ്പത്തികമായി തകര്‍ന്നുകൊണ്ടിരിക്കുകയാണ്. ദാരിദ്ര്യവും സാമ്പത്തിക പ്രശ്നങ്ങളും പാകിസ്ഥാനെ കുഴക്കുകയാണ്. 50 വര്‍ഷത്തില്‍ വെച്ചേറ്റവും കടുത്ത പണപ്പെരുപ്പം അനുഭവപ്പെടുന്നത് മൂലം ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുകയാണ്.  

ധാന്യത്തിന്റെ ക്ഷാമവും പ്രശ്നമാണ്. എന്നാല്‍ ഭരണാധികാരികളാകട്ടെ ജനങ്ങളുടെ ഈ ദുരിതം കേട്ട മട്ടില്ല. മാത്രമല്ല, പാകിസ്ഥാന് ധനസഹായം നല്‍കാന്‍ ഐഎംഎഫ് തയ്യാറാകുന്നുമില്ല. ഐഎംഎഫ് മുന്നോട്ട് വെയ്‌ക്കുന്ന കടുത്ത വ്യവസ്ഥകള്‍ പാലിക്കാന്‍ പാകിസ്ഥാന്‍ ഭരണാധികാരികള്‍ തയ്യാറാകാത്തതാണ് കാരണം.  

കറാച്ചിയില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ച റേഷന്‍ വിതരണം ചെയ്യുന്നതിനിടയിലെ തിക്കിലും തിരക്കിലും പെട്ട് 9 സ്ത്രീകള്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇന്ത്യ വിട്ട്പാകിസ്ഥാനിലേക്ക് പോയ മുത്തച്ഛന്റെ തീരുമാനത്തില്‍ പശ്ചാത്തപിക്കുന്ന അര്‍സൂ കസ്മിയുടെ ട്വീറ്റ് വൈറലാവുകയാണ്. 

നിരവധി ഇന്ത്യക്കാര്‍ അര്‍സു കസ്മിയുടെ ഈ ദുഖത്തോട് പ്രതികരിക്കുന്നുണ്ട്. അച്ഛന്‍ വികാരപരമായ ഒരു തീരുമാനമെടുത്ത് പാകിസ്ഥാനില്‍ പോയില്ലായിരുന്നെങ്കില്‍ ഇന്നത്തെ പ്രയാഗ് രാജില്‍ ചരിത്രം സൃഷ്ടിക്കപ്പെടുന്നതിന് സാക്ഷ്യം വഹിക്കാമായിരുന്നു എന്നാണ് അഭിഷേക് സാകേത് ഇന്ത്യയില്‍ നിന്നും പ്രതികരിച്ചത്. യോഗി ആദിത്യനാഥിന്റെ ഘര്‍ വാപസി പദ്ധതി പ്രകാരം വീണ്ടും പ്രയാഗ് രാജിലേക്ക് സ്വാഗതം എന്നും മറ്റൊരു ഇന്ത്യക്കാരന്‍ പ്രതികരിക്കുന്നു. 

Tags: മാധ്യമപ്രവര്‍ത്തകര്‍ട്വിറ്റര്‍ട്വീറ്റ്വിഭജനംപാകിസ്ഥാന്‍ രാഷ്ട്രീയ പ്രതിസന്ധിപാക് സാമ്പത്തിക പ്രതിസന്ധിജേണലിസ്റ്റ് അര്‍സു കസ്മിindiaപാകിസ്ഥാന്‍ ജേണലിസ്റ്റ് അര്‍സു കസ്മിpakistanവിലക്കയറ്റംഐഎംഎഫ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തുർക്കിയ്‌ക്ക് F-35 യുദ്ധവിമാനം നൽകരുത് : യുഎസിനോട് എതിർപ്പ് അറിയിച്ച് ഇസ്രായേൽ ; പിന്നിൽ ഇന്ത്യയാണെന്ന് തുർക്കി മാധ്യമങ്ങൾ

World

ഡ്രോൺ വഴി ബോംബ് വിക്ഷേപിക്കാനുള്ള ശ്രമത്തിനിടെ സ്ഫോടനം ; തെഹ്രീക്-ഇ-താലിബാൻ കമാൻഡർ യാസിൻ കൊല്ലപ്പെട്ടു 

World

പാകിസ്ഥാനിൽ പെൺകുട്ടികളുടെ സ്കൂൾ ബോംബ് വച്ച് തകർത്ത് തീവ്രവാദികൾ ; ഗോത്രമേഖലകളിൽ ഇതുവരെ നശിപ്പിച്ചത് ആയിരത്തിലധികം സ്കൂളുകൾ

World

പിതാവിനെ കാണാൻ വന്നാൽ മതി, കലാപത്തിനിറങ്ങിയാൽ അടിച്ച് നിരത്തും ; ഇമ്രാൻ ഖാന്റെ മക്കൾക്കും പാകിസ്ഥാനിൽ രക്ഷയില്ല

India

ഞങ്ങളെ തകർക്കാൻ ശ്രമിക്കുകയാണ് : അജിത് ഡോവൽ കാരണമാണ് പാകിസ്ഥാനിൽ ആക്രമണങ്ങൾ നടക്കുന്നത് ; അസിം മുനീർ

പുതിയ വാര്‍ത്തകള്‍

ജീവിതപങ്കാളി ഈ നക്ഷത്രമാണോ , എങ്കിൽ തേടിവരും മഹാഭാഗ്യം

അരിയിലും കടലയിലും കയറുന്ന ചെള്ളിനെ ഒഴിവാക്കണോ , മാർഗമുണ്ട്

മഹാദേവ ഭക്തർക്ക് സുരക്ഷ ഒരുക്കാൻ ഇന്ത്യൻ സൈന്യം : അമർനാഥ് യാത്രയ്‌ക്ക് സർവ്വസന്നാഹവുമൊരുക്കി ; ഓപ്പറേഷൻ ശിവയ്‌ക്ക് തുടക്കം

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ; ഭാരതത്തിൻറെ പേര് ലോകരാജ്യങ്ങൾക്കു മുൻപിൽ ഉയർത്തിക്കാട്ടാൻ മോദിജിക്കായി

കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പലരൂപത്തിൽ സജീവം; എൽഡിഎഫ് യുഡിഎഫും പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു: അമിത് ഷാ

മദ്രസാപഠനം 15 മിനിറ്റ് കുറയ്‌ക്കട്ടെയെന്ന് സർക്കാർ ; അരമണിക്കൂർ അധിക ക്ലാസ്സ് എടുക്കട്ടെയെന്ന് സമസ്ത

നോവാക് ജൊകോവിച്ച് നല്ല നാളുകളില്‍ (ഇടത്ത്) വിംബിള്‍ഡണ്‍ സെമിഫൈനല്‍ മത്സരത്തിനിടയില്‍ ജൊകോവിച്ചിന്‍റെ തലയില്‍ ഐസ് പൊത്തുന്നു (നടുവില്‍) വിംബിള്‍ഡണ്‍ ക്വാര്‍ട്ടര്‍ഫൈനല്‍ മത്സരത്തില്‍ കോര്‍ട്ടില്‍ വീണ ജൊകോവിച്ച് (വലത്ത്)

പ്രായം 38, പക്ഷെ എട്ടാം വിബിംള്‍ഡണ്‍ കിരീടം എത്തിപ്പിടിക്കാനായില്ല…അതിന് മുന്‍പേ വീണുപോയി…ജൊക്കോവിച്ചിനും വയസ്സായി

ദക്ഷിണ റെയിൽവേയുടെ ആഭിമുഖ്യത്തിൽ തൊഴിൽ മേള; വിവിധ വകുപ്പുകളിലായി 93 പേർക്ക് നിയമന ഉത്തരവുകൾ കൈമാറി

ബിജെപി കരുത്തറിയിക്കുന്ന പാർട്ടിയായി മാറിക്കഴിഞ്ഞു; 2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും: അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies