Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വനം കൊള്ള പ്രതികള്‍ക്ക് മുന്‍ വനം മന്ത്രിയുടെ ഓഫീസുമായി ബന്ധം; പ്രതികളെ വിളിച്ചെന്ന് കെ. രാജുവിന്റെ അഡീ.പ്രൈവറ്റ് സെക്രട്ടറി; തട്ടിപ്പു പുറത്ത്

പട്ടയഭൂമിയിലെ സംരക്ഷിത മരങ്ങള്‍ മുറിക്കാന്‍ റവന്യു വകുപ്പ് അനുമതി നല്‍കിയ വിവാദ ഉത്തരവ് റദ്ദാക്കിയതിന്റെ പിറ്റേന്ന് റോജി അഗസ്റ്റിനുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് ശ്രീകുമാര്‍ സമ്മതിച്ചിരിക്കുന്നത്. പ്രതികളുമായി ശ്രീകുമാര്‍ ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ അടക്കം പുറത്ത് വന്നിരുന്നു.

Janmabhumi Online by Janmabhumi Online
Jun 25, 2021, 06:01 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: വനം കൊള്ളയില്‍ മുന്‍ വനം മന്ത്രിയുടെ ഓഫീസിനും ബന്ധം. മുട്ടില്‍ മരം മുറിക്കേസിലെ പ്രതി റോജി അഗസ്റ്റിനെയും ആന്റോ അഗസ്റ്റിനെയും ഫോണില്‍ വിളിച്ചെന്ന് സമ്മതിച്ച് മുന്‍ വനം മന്ത്രി കെ. രാജുവിന്റെ അഡീഷണല്‍ െ്രെപവറ്റ് സെക്രട്ടറി ജി. ശ്രീകുമാര്‍. ഒരു തവണ റോജി അഗസ്റ്റിന്‍ ഓഫീസിലെത്തി തന്നെ കണ്ടതായും ശ്രീകുമാര്‍ മാധ്യമങ്ങളോട് സമ്മതിച്ചു.

പട്ടയഭൂമിയിലെ സംരക്ഷിത മരങ്ങള്‍ മുറിക്കാന്‍ റവന്യു വകുപ്പ് അനുമതി നല്‍കിയ വിവാദ ഉത്തരവ്  റദ്ദാക്കിയതിന്റെ പിറ്റേന്ന് റോജി അഗസ്റ്റിനുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നാണ് ശ്രീകുമാര്‍ സമ്മതിച്ചിരിക്കുന്നത്. പ്രതികളുമായി ശ്രീകുമാര്‍ ബന്ധപ്പെട്ടിരുന്നതിന്റെ തെളിവുകള്‍ അടക്കം പുറത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ശ്രീകുമാറിന്റെ പ്രതികരണം.  ഉത്തരവ് റദ്ദാക്കിയതിന് പിറ്റേന്ന് രാവിലെ 9.30നു പ്രതി ആന്റോ അഗസ്റ്റിന്‍ ശ്രീകുമാറിനെ വിളിച്ചു.  

കോള്‍ ഒരു സെക്കന്റില്‍ കട്ടായി. ശ്രീകുമാര്‍ തൊട്ടുപിന്നാലെ  ആന്റോയെ തിരികെവിളിച്ച് 83 സെക്കന്‍ഡ് സംസാരിച്ചു. അന്ന് ഉച്ചയോടെയാണ് മുട്ടിലില്‍ നിന്നും മുറിച്ചിട്ട  54 കഷണം ഈട്ടിത്തടി ലക്കിടി ചെക്‌പോസ്റ്റ് വഴി പരിശോധനയില്ലാതെ കടത്തുന്നത്. ഫെബ്രുവരി 17, 25 തീയതികളും ശ്രീകുമാര്‍ ആന്റോയെ വിളിച്ചിരുന്നുവെന്നാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്. ഇതിന് വിശദീകരണവുമായി രംഗത്ത് എത്തവെയാണ് പ്രതികളുമായി ഫോണില്‍ ബന്ധപ്പെട്ടന്ന് ശ്രീകുമാര്‍ സമ്മതിച്ചത്.  

മിസ്ഡ് കോള്‍ കണ്ട് തിരിച്ച് വിളിക്കുകയായിരുന്നു എന്നാണ് ശ്രീകുമാറിന്റെ വിശദീകരണം. ഫോണില്‍ വിളിക്കുകമാത്രമല്ല ഒരു തവണ ഓഫീസില്‍ വന്ന്  കാണുകയും ചെയ്തുവെന്നും ശ്രീകുമാര്‍ സമ്മതിച്ചു.  

വിവാദ ഉത്തരവ് റദ്ദാക്കിയതിന്റെ പിന്നാലെയാണ് ആന്റോയുടേയും റോജിയുടേയും വിളിയെത്തിയത് എന്ന് പറയുന്നു. എന്നാല്‍ ഉത്തരവ് റദ്ദാക്കിയ കാര്യം പോലും അറിഞ്ഞിരുന്നില്ല. ഉത്തരവ് റദ്ദാക്കിയത് റവന്യു വകുപ്പില്‍ നിന്നാണ്. സ്വന്തം തോട്ടത്തിലെ മരം മുറിച്ചപ്പോള്‍ അതിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തടസം നില്‍ക്കുന്നു എന്നും സഹായിക്കണം എന്നുമാണ് അവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ താന്‍ അവര്‍ക്ക് സഹായം ചെയ്തില്ലെന്ന് വ്യവസ്ഥാപിതമായ രീതിയില്‍ അപേക്ഷ നല്‍കണമെന്നുമുള്ള മറുപടിയാണ് നല്‍കിയത്. ഡിഎഫ്ഒയെ മാറ്റണമെന്നടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചെന്നും ശ്രീകുമാര്‍ പറഞ്ഞു. ഡിഎഫ്ഒയെ അവിടെ തന്നെ നിലനിര്‍ത്തിയത് കൊണ്ടാണ് മരംമുറി ക്രമക്കേട് തയാനായതെന്നും മിസ്ഡ് കോള്‍ കണ്ട് തിരിച്ച് വിളിച്ചതല്ലാതെ ഒരിക്കല്‍ പോലും പ്രതികളെ അങ്ങോട്ട് വിളിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നുമാണ് ശ്രീകുമാറിന്റെ വിശദീകരണം.   

Tags: cpiMuttil Forest Looting Case
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംഡിഎംഎയുമായി സിപിഐ നേതാവുള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

Kerala

സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം,കൃഷി,സിവില്‍ സപ്ലൈസ് വകുപ്പുകള്‍ വന്‍പരാജയം

Kerala

ബിനോയ് വിശ്വത്തിനെതിരെ ആക്ഷേപ പരാമര്‍ശം: കമലാ സദാനന്ദനും കെ.എം. ദിനകരനും താക്കീത്

Kerala

എം സ്വരാജ് പൊട്ടി, പന്തയം വച്ചത്‌ പാലിച്ച് സി പി ഐ നേതാവ്, മുസ്ലീം ലീഗില്‍ ചേര്‍ന്നു

Kerala

ആലപ്പുഴ തലവടിയില്‍ എല്‍ ഡി എഫ് ഭരണസമിതിക്കെതിരെ സിപിഐയുടെ അവിശ്വാസ പ്രമേയ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

കോന്നി ആനക്കൂട്ടിലെ കുട്ടിയാന ചരിഞ്ഞു

അമേരിക്കയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് സ്ഥാനമില്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ ഇടപെട്ടാല്‍ സൊഹ്റാന്‍ മംദാനിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രംപ്

കൊല്ലത്ത് പാചക വാതക സിലിണ്ടറിന് തിപിടിച്ച് വീട് കത്തി നശിച്ചു

നടി കെ ആര്‍ വിജയ ശബരിമലയില്‍ നടയ്‌ക്ക് വച്ച ആന ചരിഞ്ഞു

ഹയര്‍ സെക്കണ്ടറി പാഠ്യപദ്ധതിയില്‍ സമഗ്ര പരിഷ്‌കാരം: മന്ത്രി വി ശിവന്‍കുട്ടി

ഉദ്ധവ് താക്കറെ (വലത്ത്) മകന്‍ ആദിത്യ താക്കറെയും ഫുഡ് റൈറ്ററും എഴുത്തുകാരനും  ടെലിവിഷൻ താരവുമായ കുനാൽ വിജയ് കറും വിഭവസമൃദ്ധമായ തീന്‍മേശയില്‍ ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്നു (ഇടത്ത്)

ഹിന്ദി വേണ്ടെന്ന് ഉദ്ധവ് താക്കറെ; മകന്‍ ആദിത്യ താക്കറെ കുശാലായി ഭക്ഷണവും കഴിച്ച് ഹിന്ദിയില്‍ സംസാരിക്കുന്ന വീഡിയോ പുറത്ത്

ഡിജിപി റവാഡ ചന്ദ്രശേഖര്‍ രാജ്ഭവനിലെത്തി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി

മഴവിൽ അഴകിൽ ഒഴുകുന്ന നദി; വിസ്മയക്കാഴ്ചയ്‌ക്കു പിന്നിൽ

മുടികൊഴിച്ചിലാണോ? കരുത്തുള്ള മുടി നേടാൻ മുരിങ്ങയില മാത്രം മതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies