Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഓണാട്ടുകരയുടെ പെെതൃകമായ ദേവീ ദേവ ചൈതന്യമുള്ള ജീവതകളെ കുറിച്ചറിയാം

Janmabhumi Online by Janmabhumi Online
Jul 3, 2025, 06:32 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

 ജീവത എഴുന്നള്ളത്തിന്റെ ചരിത്രവും ഐതിഹ്യവും.

ഓണാട്ടുകരയുടെ ദേവിദേവ ചെെതന്യമുള്ള ക്ഷേത്ര
പെെതൃകമാണ് ജീവതകള്‍.മധ്യതിരുവിതാംകൂറിലെ ഒാണാട്ടുകരപ്രദേശത്ത് നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ‘ജീവതകളി’ പ്രസിദ്ധമാണ്. ഉത്സവ കാലത്തു ദേവീ ദേവ ചൈതന്യത്തെ ജീവതയ്‌ക്കുള്ളിലെ വിഗഹത്തിലേക്ക്  ആവാഹിച്ചു  ക്ഷേത്രം നിലനിൽക്കുന്ന കരയിലെ ഓരോ വീടുകളിലും നേരിട്ട് ദേവന്മാർ എത്തുന്നു എന്നതാണ് ഇതിന്റെ സവിശേഷത.

ജീവതയ്‌ക്കുള്ളിൽ ദേവന്റെയോ ദേവിയുടെയോ ഒരു ചെറിയ വിഗ്രഹം ഉണ്ടാവും. നേരിൽ വീട്ടിലെത്തി അനുഗ്രഹം നൽകുന്നു എന്നതാണ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നത്. വീട്ടുകാർ നെല്ലും അവലും മറ്റും വഴിപാടായി പറയിൽ അളന്നു നൽകുകയും ചെയ്യും. ഇതിനു പറയെടുപ്പ് എന്നാണ് പറയുന്നത്. ദേവനോ ദേവിയോ ആരായാലും  ജാതി വ്യത്യാസങ്ങളില്ലാതെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും എത്തി പറ സ്വീകരിച്ചു മടങ്ങാറുണ്ട്. അപൂർവ്വം ചില മറ്റു മതസ്ഥരുടെ നേർച്ചപ്രകാരം നൽകുന്ന പറയും അവരുടെ വീടുകളിൽ പോയി സ്വീകരിക്കാറുമുണ്ട്.

പ്രസിദ്ധമായ ചെട്ടികുളങ്ങര ദേവി ജീവതയെപ്പറ്റി നടന്ന ഒരു സംഭവ കഥ വളരെ പ്രശസ്തമാണ്. പതിവുപോലെ ഒരു ഉത്സവ കാലത്തു പറയെടുപ്പിനായി അങ്ങ് ദൂരെ പോകുന്ന ജീവത കണ്ട് വയലിൽ പണിയെടുക്കുകയായിരുന്ന തൊഴിലാളികളെല്ലാം പണി നിർത്തി തലയിൽ കെട്ടഴിച്ചു ബഹുമാനത്തോടെ തൊഴുതു നിന്നു. ഇത് കണ്ട ക്രിസ്തീയ മത വിശ്വാസിയായ വയലിന്റെ ഉടമ തൊഴിലാളികളെ കളിയാക്കി. “”നിങ്ങളുടെ ചെട്ടികുളങ്ങരയമ്മയ്‌ക്ക് ശക്തിയുണ്ടെങ്കിൽ ഇവിടെ വരട്ടെ, ഞാൻ ഈ കണ്ഡം ( വയൽ ) മുഴുവൻ അമ്മയ്‌ക്ക് കൊടുക്കും.”” എന്ന് പറഞ്ഞു. എല്ലാവരെയും അമ്പരപ്പിച്ചു വളരെ ദൂരെ നിന്നും ജീവത തുള്ളി ഓടി വയലിൽ വന്നു നൃത്തം ചവിട്ടി. വയലിന്റെ ഉടമ കരഞ്ഞു കൊണ്ട് മാപ്പപേക്ഷിക്കുകയും വയൽ ചെട്ടികുളങ്ങര അമ്പലത്തിനു എഴുതി കൊടുത്തെന്നുമാണ് കഥ. ആ വയലിൽ ആണ് ഇന്ന് കെട്ടുകാഴ്ചകൾ നിരത്തി വെക്കുന്നത്.

ഓണാട്ടുകരയിലെ മിക്ക ദേവതകൾക്കും ജീവതകളും പറയെടുപ്പ് മഹോത്സവവും ഉണ്ട്. പറയെടുപ്പിനുള്ള ജീവതകളുടെ ചിട്ടകൾ ഇവയാണ്,
1.രാമപുരംചിട്ട
2, കാരാഴ്മ ചിട്ട
3.ചെട്ടികുളങ്ങര ചിട്ട എന്നിവയാണ് പൊതുവേ അറിയപ്പെടുന്നത്.

രാജഭരണകാലത്ത് പണികഴിപ്പിച്ചതായി പറയപ്പെടുന്ന രാമപുരത്തെ ജിവതയ്‌ക്ക് 18 1/2 പറനെല്ലിന്റെ ഭാരം കണക്കാക്കുന്നു. ചെട്ടികുളങ്ങര ദേവി ജീവത ഇവയിൽ നിന്നും വ്യത്യസ്ഥമാണ്. ഞൊറിഞ്ഞു വെക്കുന്ന പുടവയിൽ ചുവന്ന കരകൾ അണ് പ്രധാന വ്യത്യാസം. ചെട്ടികുളങ്ങര ജീവത വീടുകളിലെ പറ എടുത്തതിനു ശേഷം ചുവടു വെച്ച് കളിക്കാറില്ല.

ചെന്നിത്തല കാരാഴ്മ ക്ഷേത്രത്തിന്റെ വിളക്ക് അൻപൊലിയും,കുട തുള്ളിക്കലും, ചെണ്ട മേളവും മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തവും,മറ്റു ക്ഷേത്രങ്ങൾ അപേക്ഷിച്ചു പ്രാചീനകാലം മുതൽ ചിട്ടപ്പടി ചെയ്തു വരുന്നതും ആണ്.ഓണാട്ടുകരയിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലെ പറയ്‌ക്ക് എഴുന്നള്ളിക്കൽ ഇങ്ങനെ വളരെയേറെ വിശേഷപ്പെട്ടതാണ്. ഓണാട്ടുകരയും ഇന്ന് പ്രശസ്തിയുടെ നിറവിലാണ്.

Tags: OnattukaraJEEVATHA
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഓണാട്ടുകരയുടെ ദേവശില്‍പ്പികള്‍

Samskriti

കാരാഴ്മ തമ്പുരാട്ടി അകത്തെഴുന്നള്ളി; ഓണാട്ടുകരയില്‍ ഉത്സവ സമാപ്തി

Kerala

ആനയ്‌ക്ക് പ്രവേശനമില്ല, വെള്ളാപ്പാട് ക്ഷേത്രത്തില്‍ സിംഹാരൂഢയായ ദേവി ജീവതയിലെഴുന്നള്ളി

chettikulangara
Alappuzha

കെട്ടുകാഴ്ച നിര്‍മ്മാണമില്ലാതെ കരകള്‍, ആര്‍പ്പുവിളികളും ആരവങ്ങളുമില്ലാതെ ഓണാട്ടുകര

പുതിയ വാര്‍ത്തകള്‍

സർക്കാർ ഭൂമിയിൽ അനധികൃതമായി വീട് വച്ച് താമസിച്ചത് 1,400 ഓളം ബംഗാളി മുസ്ലീങ്ങൾ : വീടുകൾ പൊളിച്ചു നീക്കി അസം സർക്കാർ

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തലപ്പത്തേക്ക് തേജസ്സാര്‍ന്ന മലയാളിയുവതി പ്രിയാനായര്‍; ഈ പദവി കയ്യാളുന്ന ആദ്യ വനിത

മുസ്ലീം രാജ്യങ്ങളിൽ നിന്ന് ലഭിച്ചത് 500 കോടി ; ലൗ ജിഹാദിനായി ആയിരത്തിലധികം മുസ്‌ലിം യുവാക്കൾക്കു ചങ്കൂർ ബാബ പണം നൽകി

ഗുരുപൂജ അനുവദിക്കില്ല ; സനാതന ധർമം നടപ്പാക്കാനുള്ള ആർ എസ് എസിന്റെ ശ്രമം ചെറുത്ത് തോൽപ്പിക്കുമെന്ന് എം വി ​ഗോവിന്ദൻ

46 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പെരുമ്പാവൂരിൽ അറസ്റ്റിൽ

കാലടിയിൽ ഇരുചക്ര വാഹന മോഷ്ടാവ് അറസ്റ്റിൽ

ഇമ്രാൻ ഖാൻ ഉടൻ മോചിതനാകുമോ ? ഷഹബാസ് സർക്കാരിനെ മുട്ടുകുത്തിക്കാൻ പിടിഐയുടെ പുതിയ തന്ത്രം ; പാകിസ്ഥാനിൽ രാഷ്‌ട്രീയ പ്രക്ഷോഭം രൂക്ഷമാകുന്നു

കൃത്രിമക്കാലുകളുമായി സദാനന്ദന്‍ മാസ്റ്റര്‍ (ഇടത്ത്)

രണ്ടു കാലുകളും വെട്ടിക്കളയുന്ന സിപിഎം ക്രൂരത…കെടുത്താനായില്ല സദാനന്ദന്‍ മാസ്റ്ററുടെ ധിഷണയും തേജസ്സും ….ഇനി ദേശീയതലത്തില്‍ സിപിഎം തലതാഴ്‌ത്തും

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം: സി സദാനന്ദന്‍ മാസ്റ്ററെ അഭിനന്ദിച്ച് ഗവര്‍ണര്‍

ബംഗ്ലാദേശിൽ മതമൗലികവാദികൾ ഹിന്ദു വ്യവസായിയെ കോൺക്രീറ്റ് സ്ലാബിന് അടിച്ച് കൊന്നു ; മൃതദേഹത്തിൽ നൃത്തം ചെയ്ത് കൊലയാളികൾ   

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies