Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ യുവാവിനെ മുസ്ലീങ്ങള്‍ അടിച്ചു കൊന്നു; കൊലപാതകം സ്വന്തം സഹോദരിയെ ആക്രമണത്തില്‍ നിന്ന് രക്ഷിയ്‌ക്കാന്‍ ശ്രമിക്കുന്നതിനിടെ

ജില്ല പോലീസ് മേധാവിയായ ഉമര്‍ ഫറൂക്കിയുടെ ഉപദേശം അനുസരിച്ച് അന്നേ ദിവസം തന്നെ ആരിഫ് പരാതി നല്‍കിയെങ്കിലും പോലീസ് ആരെയും അറസ്റ്റ് ചെയ്തില്ല. അന്നു മുതല്‍ കേസ് പിന്‍വലിയ്‌ക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് പ്രതികള്‍ ആരിഫിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു.

Janmabhumi Online by Janmabhumi Online
Jun 1, 2021, 03:23 pm IST
in World
FacebookTwitterWhatsAppTelegramLinkedinEmail

ഗോജ്ര : രണ്ട് മുസ്ലീം ചെറുപ്പക്കാരുടെ പീഡനത്തില്‍ നിന്ന് തന്റെ സഹോദരിയെ രക്ഷിയ്‌ക്കാന്‍ ശ്രമിച്ച ക്രിസ്ത്യന്‍ യുവാവിനെ മുസ്ലീം അക്രമികള്‍ മൃഗീയമായി കൊലപ്പെടുത്തി. പാകിസ്ഥാനിലെ ഗോജ്ര പട്ടണത്തിലെ ആരിഫ് മാസിഹ് (32) എന്ന യുവാവിനെയാണ് കൊലപ്പെടുത്തിയത്.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പാല് വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരിഫിന്റെ സഹോദരി രെഹാന ബീബിയെ മുഹമ്മദ് താരീഖും മുഹമ്മദ് മജീദും പിന്തുടർന്ന് ഉപദ്രവിച്ചിരുന്നു. അവരില്‍ നിന്ന് രക്ഷപ്പെടാന്‍ പെണ്‍കുട്ടി വീട്ടിലേക്ക് ഓടിക്കയറി. പിന്തുടര്‍ന്നെത്തിയ ചെറുപ്പക്കാര്‍ വാതില്‍ പൊളിച്ച് അകത്തു കടന്നതോടെ ആരിഫുമായി സംഘട്ടനമുണ്ടായി. തുടർന്ന് അക്രമികള്‍ ബലം പ്രയോഗിച്ച് രെഹാനയെ തെരുവിലേക്ക് വലിച്ചിഴയ്‌ക്കുകയും വസ്ത്രങ്ങള്‍ വലിച്ചു കീറി അപമാനിയ്‌ക്കുകയും ചെയ്തു.

ജില്ല പോലീസ് മേധാവിയായ ഉമര്‍ ഫറൂക്കിയുടെ ഉപദേശം അനുസരിച്ച് അന്നേ ദിവസം തന്നെ ആരിഫ് പരാതി നല്‍കിയെങ്കിലും പോലീസ് ആരെയും അറസ്റ്റ് ചെയ്തില്ല. അന്നു മുതല്‍ കേസ് പിന്‍വലിയ്‌ക്കാന്‍ ആവശ്യപ്പെട്ടു കൊണ്ട് പ്രതികള്‍ ആരിഫിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തി വരികയായിരുന്നു. മെയ് 23 ന് രണ്ട് പ്രതികളും ആരിഫിന്റെ വീട്ടിലേക്ക് കടന്നു ചെന്ന് അയാളെ ആക്രമിക്കുകയുണ്ടായി എന്ന് ദൃക്സാക്ഷി മൊഴികള്‍ പറയുന്നു. അവര്‍ ആരിഫിനെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിയ്‌ക്കുകയും ഉള്ളില്‍ വിഷം കയറ്റുകയും, പിന്നീട് തെരുവില്‍ വലിച്ചെറിയുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതരമായി പരിക്കേറ്റ ആരിഫ് മരണപ്പെടുകയാണ് ഉണ്ടായത്.

പോലീസിന്റെയും സര്‍ക്കാര്‍ അധികൃതരുടെയും ഭാഗത്തു നിന്ന് പ്രതികള്‍ക്കെതിരെ യാതൊരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് ആരിഫിന്റെ കുടുംബം തിരക്കേറിയ റോഡില്‍ മൃതദേഹം പ്രദര്‍ശിപ്പിക്കുകയും, നീതി ലഭ്യമാക്കാന്‍ പൊതുജനങ്ങളുടെ പിന്തുണ തേടുകയും ചെയ്തു. തരീഖാബാദ് പ്രദേശത്തെ ഛാക് ഗ്രാമ നിവാസിയായ സലീം മസീഹിന്റെ പുത്രനാണ് കൊല്ലപ്പെട്ട ആരിഫ് മസീഹ്.

അഖ്ലിയത്-ഇ-തഹഫുസ് പാര്‍ട്ടിയുടെ പ്രസിഡന്റും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബാബ ഇന്തിസാർ ഗില്‍ സംഭവത്തെ അപലപിയ്‌ക്കുകയും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു.”ന്യൂനപക്ഷങ്ങളെ പൂര്‍ണ്ണ പൗരന്മാരായി അംഗീകരിച്ച് അവരുടെ അവകാശങ്ങള്‍ സംരക്ഷിയ്‌ക്കുകയും, കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിയ്‌ക്കുകയും വേണം. ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഇത്തരം സംഭവങ്ങള്‍ ഈ രാജ്യത്ത് പുതിയതല്ല. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിയ്‌ക്കുന്നില്ല” അദ്ദേഹം പറഞ്ഞു.
മുസ്ലീം രാഷ്‌ട്രങ്ങളിലെ മതപീഢനത്തില്‍ പൊറുതി മുട്ടി ഭാരതത്തിലേക്ക് അഭയാര്‍ഥികളായി എത്തുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം കൊടുക്കുന്നതിനുള്ള നടപടികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ആരംഭം കുറിച്ചിരുന്നു. അതിനെതിരെ ഇപ്പോള്‍ മുസ്ലീം ലീഗ് സുപ്രീം കോടതിയെ സമീപിച്ചിരിയ്‌ക്കുകയാണ്.

Tags: deathpakistanമുസ്ലിങ്ങള്‍christianCAAReligious Persecution
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘ പഹൽഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഞങ്ങൾക്ക് വേണ്ട’ ; എസ്‌സി‌ഒ യോഗത്തിൽ നുണക്കഥകൾ പറഞ്ഞ് പരത്തി പാക് വിദേശകാര്യ മന്ത്രി 

രാമായണം നാടകം പാകിസ്ഥാനിലെ കറാച്ചിയില്‍ അരങ്ങേറിയപ്പോള്‍ (ഇടത്ത്)
India

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാകിസ്ഥാന്‍ മാറിയോ? പാകിസ്ഥാനിലെ കറാച്ചിയില്‍ രാമയണം നാടകം അരങ്ങേറി

World

കാണികളുടെ മനം നിറച്ച് പാകിസ്ഥാനില്‍ രാമായണം അരങ്ങേറി; നാടകത്തിന് നല്ല പ്രതികരണമെന്ന് സംവിധായകന്‍ യോഹേശ്വര്‍ കരേര

India

റഫാൽ മോശം വിമാനമൊന്നുമല്ല , വളരെ ശക്തമാണത് : ഇന്ത്യയുടെ റഫാലിനെ പ്രശംസിച്ച് പാകിസ്ഥാൻ എയർ വൈസ് മാർഷൽ ഔറംഗസേബ് അഹമ്മദ്

India

പാകിസ്ഥാൻ ഭരണത്തിൻ കീഴിൽ ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല ; ഓപ്പറേഷൻ ബാം ഒരു തുടക്കം മാത്രം : ബലൂച് നേതാവ് ഖാസി ദാദ് മുഹമ്മദ് റെഹാൻ

പുതിയ വാര്‍ത്തകള്‍

സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍

ആത്മനിര്‍ഭരത പ്രധാനം;ഓപ്പറേഷന്‍ സിന്ദൂര്‍ വിജയത്തിന് കാരണം സ്വന്തം ആയുധങ്ങള്‍, ശത്രുക്കള്‍ക്ക് ഇതിന്റെ പ്രവര്‍ത്തനം ഊഹിക്കാനാകില്ല: സംയുക്തസേനാമേധാവി

ബസ് ഉടമകളുമായി മന്ത്രി ഗണേഷ് കുമാറിന്റെ ചര്‍ച്ച ഫലം കണ്ടില്ല, സമരവുമായി മുന്നോട്ട് പോകാന്‍ ബസ് ഉടമകള്‍

നവംബര്‍ വരെ മാസത്തില്‍ ഒരു ദിവസം ജനകീയ ശുചീകരണം: ജൂലായ് 19 ന് തുടക്കം

ആറന്മുള വള്ളസദ്യ കഴിക്കാണോ? മുന്‍കൂട്ടി ബുക്ക് ചെയ്യാം

സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകളിലെ സംവരണ സീറ്റുകളിലേയ്‌ക്ക് അപേക്ഷിക്കാം

വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ മദ്യം നല്‍കി പീഡിപ്പിച്ച 2 യുവാക്കള്‍ അറസ്റ്റില്‍

കോളേജ് സ്പോര്‍ട്സ് ലീഗിന്റെ ആദ്യ സീസണ്‍ 18ന് ആരംഭിക്കും, സംസ്ഥാനത്ത് ഇതാദ്യം

മുന്‍മന്ത്രിയും കെപിസിസി മുന്‍അധ്യക്ഷനുമായ സി.വി പത്മരാജന്‍ അന്തരിച്ചു

ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മൃതദേഹം നാട്ടില്‍ എത്തിക്കും

നുസ്രത്ത് ജഹാന്‍ (വലത്ത്)

നിമിഷപ്രിയയുടെ കേസ്: അമിത്ഷാ ഒപ്പിടാതെ യെമനിൽ ഒരു ചുക്കും നടക്കില്ലെന്ന് നുസ്രത്ത് ജഹാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies