Wednesday, June 18, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

കുമ്മനം മോദിയെപ്പോലെയെന്ന് ശോഭ കരന്തലജെ; പാര്‍ട്ടിക്ക് അതീതമായി സാമൂഹ്യസേവനം ചെയ്യുന്ന രാജര്‍ഷി

. ഒ. രാജഗോപാല്‍ എംഎല്‍എ നേമത്തിനുവേണ്ടി തന്റെ സര്‍വകഴിവും ഉപയോഗിച്ച് 440 കോടി രൂപയുടെ വികസനമാണ് കൊണ്ടുവന്നത്. അത് തുടരാന്‍ കുമ്മനം രാജശേഖരനിലൂടെ സാധിക്കും.

Janmabhumi Online by Janmabhumi Online
Apr 1, 2021, 05:01 pm IST
in BJP
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: നേമത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയായ കുമ്മനം രാജശേഖരന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെയാണെന്ന് ശോഭ കരന്തലജെ എംപി. രണ്ടുപേരും ജീവിക്കുന്നത് സമൂഹത്തിനുവേണ്ടിയാണ്. രണ്ടുപേര്‍ക്കും സ്വകാര്യ സമ്പാദ്യങ്ങളില്ലെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേവലം സ്ഥാനാര്‍ഥിയായല്ല പ്രേരണാദായകനായാണ് കുമ്മനം രാജശേഖരനെ കാണുന്നത്. പാര്‍ട്ടിക്ക് അതീതമായി സാമൂഹ്യസേവനം ചെയ്യുന്ന അദ്ദേഹം രാജര്‍ഷിയാണ്. അദ്ദേഹത്തെ പോലുള്ളവരുടെ സാന്നിധ്യമാണ് കേരള നിയമസഭയില്‍ ഉണ്ടാകേണ്ടത്.

മോദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ആയുഷ്മാന്‍ കാര്‍ഡ് കേരളത്തില്‍ എത്ര പേര്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ ലഭ്യമാക്കി ? ഈ കാര്‍ഡ് ഉണ്ടെങ്കില്‍ ആര്‍ക്കും ഭീമമായ ആശുപത്രി ബില്ലിനെ ഭയപ്പെടാതെ ചികിത്സിക്കാം. കേരളത്തില്‍ ആകെ 130 ആശുപത്രികള്‍ മാത്രമാണ് ആയുഷ്മാന്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ പദ്ധതി വേണ്ടവിധം നടപ്പാക്കാതെ പാവപ്പെട്ടവര്‍ക്ക് ചികിത്സ നിഷേധിക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍. നൈപുണ്യവികസനം പോലുള്ള പദ്ധതികളും കേരളത്തില്‍ വേണ്ടവിധത്തില്‍ നടപ്പാക്കിയില്ല. നൈപുണ്യ വികസനപദ്ധതിയില്‍ പെടുത്തി കേരളത്തിലെ ഓരോ പഞ്ചായത്തിനും കേന്ദ്രം പണം അനുവദിച്ചിട്ടുണ്ട്. നഗരഗ്രാമ ശുചീകരണത്തിന് സ്വച്ഛഭാരത്, വീടില്ലാത്തവര്‍ക്ക് വീടിനായി പ്രധാനമന്ത്രി ആവാസ് യോജന, ദേശീയപാതബൈപ്പാസുകള്‍ എന്നിവയുടെ വികസനം, റെയില്‍വേ വികസനം തുടങ്ങി എല്ലാ മേഖലകളിലേക്കും കേന്ദ്രം പണം നല്‍കി. കേരളത്തില്‍ നിന്ന് ബിജെപിക്ക് ഒരു എംപി പോലുമില്ലാതിരുന്നിട്ടും യാതൊരു പക്ഷപാതിത്വവും കാട്ടാതെയാണ് മോദിസര്‍ക്കാര്‍ കേരളത്തിന് പണം അനുവദിച്ചത്.

പിണറായി സര്‍ക്കാര്‍ നേമത്തിനു വേണ്ടതൊന്നും ചെയ്തില്ല. നേമത്തേക്ക് കേന്ദ്രപദ്ധതികള്‍ കൊണ്ടുവരണം. പുതിയവ്യവസായങ്ങള്‍ നേമത്തേക്ക് വരണം. അതിന് അടിസ്ഥാനസൗകര്യങ്ങള്‍ വികസിക്കണം. ഒ. രാജഗോപാല്‍ എംഎല്‍എ നേമത്തിനുവേണ്ടി തന്റെ സര്‍വകഴിവും ഉപയോഗിച്ച് 440 കോടി രൂപയുടെ വികസനമാണ് കൊണ്ടുവന്നത്. അത് തുടരാന്‍ കുമ്മനം രാജശേഖരനിലൂടെ സാധിക്കും. സ്ത്രീകളെയും ചെറുപ്പക്കാരെയും മുന്‍നിര്‍ത്തി വികസനം എന്നതാണ് എന്‍ഡിഎയുടെ അജണ്ട.

സ്വര്‍ണഡോളര്‍ കള്ളക്കടത്തിലും അഴിമതിയിലും മുങ്ങി നില്‍ക്കുകയാണ് പിണറായി സര്‍ക്കാര്‍. ഹിന്ദുക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ക്ക് ഭീഷണിയായിരിക്കുന്ന ലൗ ജിഹാദിനെതിരെ നിയമം നിര്‍മിക്കാന്‍ എന്‍ഡിഎക്കേ സാധിക്കൂവെന്നും ശോഭ കരന്തലജെ പറഞ്ഞു.

Tags: Kummanam Rajasekharanനേമംkummanamശോഭ കരന്തലജെ
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുമ്മനം രാജശേഖരന് മാധവീയം പുരസ്‌കാരം

Kerala

കടമുണ്ടാക്കിയതല്ലാതെ സര്‍ക്കാര്‍ എന്ത് നേടി: കുമ്മനം

News

സ്മാര്‍ട്ട് സിറ്റി ഉദ്ഘാടനത്തില്‍ കേന്ദ്രത്തെ ഒഴിവാക്കിയ നടപടി അല്‍പ്പത്തരം: കുമ്മനം

Kerala

കുളിര്‍കാറ്റേറ്റല്ല, തീക്കാറ്റേറ്റ് വളര്‍ന്നതാണ് ജന്മഭൂമി : സുരേഷ് ഗോപി

Thiruvananthapuram

ജന്മഭൂമി സുവര്‍ണജൂബിലി: നമസ്‌തേ കിള്ളിയാര്‍ നദീവന്ദന യാത്ര നാളെ

പുതിയ വാര്‍ത്തകള്‍

വിരമിച്ച സബ് ഇന്‍സ്‌പെക്ടറെ അപമാനിച്ച് വാട്ട്‌സ്ആപ് സ്റ്റാറ്റസ് ഇട്ട മറ്റൊരു സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്പന്‍ഷന്‍

ഇസ്രയേല്‍ ഇറാനുള്ളില്‍ സ്ഥാപിച്ച മിസൈല്‍ ആക്രമണത്തിനുള്ള ലോഞ്ച് സംവിധാനം (ഇടത്ത്) മൊസ്സാദ് ചാരന്‍ (വലത്ത്)

ഇറാന് മേല്‍ ഇസ്രയേല്‍ വ്യോമാധിപത്യം നേടിയത് ഒരു വര്‍ഷം നീണ്ട ആസൂത്രണത്തിനൊടുവില്‍

ടിഎച്ച്ഇ ഇംപാക്റ്റ് റാങ്കിംഗില്‍ ആഗോളതലത്തില്‍ മികവുമായി കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല

ദേശീയ ദുരന്ത നിവാരണ അതോറിറ്റി ആപ്ദ മിത്ര സിവില്‍ ഡിഫന്‍സ് ടീമിനെ സജ്ജരാക്കുന്നു

12 വയസുകാരിയെ പീഡിപ്പിച്ച 60കാരന് 145 വര്‍ഷം കഠിന തടവ്

സയണിസ്റ്റ് ഭീകരത ലോക സമാധാനത്തിന് ഭീഷണി: പിണറായി വിജയന്‍

തിരുവനന്തപുരം വിമാനത്താവളത്തിനടുത്ത് ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ഇറക്കേണ്ടി വന്ന എഫ് 35 ബി എന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്നു- വിമാനത്തിനടുത്ത് നില്‍ക്കുന്ന പൈലറ്റ് മൈക്കിനേയും കാണാം.

ബ്രിട്ടന്റെ അഞ്ചാം തലമുറ യുദ്ധവിമാനം ഇന്ധനം തീര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്നപ്പോള്‍ അതിന്റെ പൈലറ്റ് കസേര ആവശ്യപ്പെട്ടത് ഇക്കാരണത്താല്‍

കുട്ടനാട് പ്രൊഫഷണല്‍ കോളേജുകളൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി

മിഠായി നല്‍കി 12 കാരിയായ പെണ്‍കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ 60കാരന് 145 വര്‍ഷം കഠിനതടവ്

19 വർഷത്തിന് ശേഷം വക്കീൽ വേഷത്തിൽ സുരേഷ് ​ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies