Thursday, June 5, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

‘അച്ഛന്റെ അഹങ്കാരത്തിന്റെ തണലില്‍ മുടിചൂടാമന്നനായി ഇരിക്കാമെന്നുള്ള കാലം കഴിഞ്ഞു; വിജയ് യേശുദാസിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി പ്രവാസി ഗായകന്‍

. ഒരു കാലഘട്ടത്തില്‍ ഉദിച്ചുയര്‍ന്ന ഗായകനായ ഉണ്ണിമേനോനും, വേണു ഗോപാലിനും, മാര്‍ക്കോസിനും ഒക്കെ പാര വച്ചൊതുക്കിയ പോലുള്ള കാലഘട്ടം കഴിഞ്ഞു മകനേ.

Janmabhumi Online by Janmabhumi Online
Oct 19, 2020, 07:20 pm IST
in Music
FacebookTwitterWhatsAppTelegramLinkedinEmail

പിന്നണി ഗായകര്‍ക്ക് അര്‍ഹിക്കുന്ന വില കിട്ടാത്തതിനാല്‍ ഇനി മലയാളത്തില്‍ പാടില്ലന്ന വിജയ് യേശുദാസിന്റെ പ്രസ്താവനയ്‌ക്കെതിരെ  വ്യാപക പ്രതികരണം. തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റുകളാണ് കൂടുതലും. നേരത്തെ വേണ്ടിയിരുന്നു എന്നും പുതിയ നല്ല് ഗായകര്‍ക്ക് അവസരം കിട്ടാന്‍ ഉപകരിക്കുമെന്നും ഒക്കെ പറഞ്ഞ് വിജയിനെ കളിയാക്കുയാണ് പലരും

‘അച്ഛന്റെ അഹങ്കാരത്തിന്റേയും ഹുങ്കിന്റേയും തണലില്‍ മുടിചൂടാമന്നനായി എന്നും ഇരിക്കാമെന്നുള്ള കാലം കഴിഞ്ഞു.  അഹങ്കാരവും ധിക്കാരവും ഉപേക്ഷിച്ച് ഗാനോപാസകനാവൂ.  എന്ന ഉപദേശവും നല്‍കുന്നു.

വിജയിന്റെ അഹങ്കാരവും അറിവില്ലായാമയും തുറന്നു കാട്ടി സംഗീത പ്രേമിയായ പ്രവാസി മലയാളി എഴുതിയ കുറിപ്പ് വൈറല്‍ ആയി.

അമേരിക്കയില്‍ താമസിക്കുന്ന പാട്ടുകാരന്‍ കൂടിയായ മനോജ് കൈപ്പള്ളി , വിജയ് യേശുദാസിന്റെ ഗാനമേള കേട്ടപ്പോള്‍ തോന്നിയ വികാരമാണ് പുതിയ സാഹചര്യത്തില്‍ ഫേസ് ബുക്കില്‍ കുറിച്ചത്

ഒരു കാലഘട്ടത്തില്‍ ഉദിച്ചുയര്‍ന്ന ഗായകനായ ഉണ്ണിമേനോനും, വേണു ഗോപാലിനും, മാര്‍ക്കോസിനും ഒക്കെ പാര വച്ചൊതുക്കിയ പോലുള്ള കാലഘട്ടം കഴിഞ്ഞു മകനേ. തൈക്കൂടം ബ്രിഢ്ജിനും ഹരിശങ്കറിനും തുടങ്ങീ എല്ലാ ഗായകര്‍ക്കും നവയുഗത്തില്‍ അവരുടേതായ സ്ഥാനം ഉണ്ടാക്കാന്‍ സാധിക്കും. കഴിവുണ്ടെങ്കില്‍. എന്ന് കുറിപ്പില്‍ പറയുന്നു

”അപ്പന്റെ മകനായിട്ട് വരെ തനിക്ക് പരിഗണന തന്നില്ലെന്ന്.  അത് കേട്ടയുടനെ 1988ല്‍ ഇറങ്ങിയ ആവണി തെന്നലില്‍ പ്രമുഖന്‍ പാടിയ പാട്ടൊന്ന് കേട്ടു. അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന കുട്ടികള്‍ വരെ അതിനേക്കാള്‍ നന്നായി പാടുമെന്നറിയാമെങ്കിലും തെറ്റരുതല്ലോ എഴുതുമ്പോള്‍. കൊച്ചല്ലേ കുറച്ച് മുന്നോട്ട് പോയി 2002 ല്‍ ഓര്‍മ്മിക്കാന്‍ ഓമനിക്കാന്‍ അതും തഥൈവ. മാഷെ പ്രമുഖാ, പരാതി പറയുന്നതിനൊരു അതിരില്ലേ.  

അച്ഛന്റെ മോനായത് കൊണ്ട് മാത്രമാണിവിടെ എത്തിയത്. മലയാളി അത് സഹിച്ചത് കോണ്ട്. പിന്നെ അച്ഛന്റെ കാര്യത്തിലേക്ക് ഞാന്‍ പോവുന്നില്ല. ഉല്‍സവപ്പറമ്പില്‍ ഗാനമേള നടത്തുന്ന് ലോക്കല്‍ പാട്ടുകാര്‍ക്കെതിരെ വരെ കോപ്പിറൈറ്റ് വാളെടുത്തത് മലയാളികള്‍ മറന്നിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല. അച്ഛന്‍ അടക്കി വാണിരുന്ന കാലം കഴിഞ്ഞു മോനെ.”

എന്ന് ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു

 

Tags: യേശുദാസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംഗീതം പഠിക്കാന്‍ അഞ്ച് രൂപ ഫീസടയ്‌ക്കാന്‍ ബിഷപ്പിനോട് ചോദിച്ചു; എന്തിനാടോ ക്രിസ്ത്യാനിക്ക് പാട്ട് എന്നായിരുന്നു ബിഷപ്പ് ചോദിച്ചത്: യേശുദാസ്

Kerala

മമ്മൂട്ടി,മോഹന്‍ലാല്‍,പി ടി ഉഷ, ഇ.ശ്രീധരന്‍, ജി.മാധവന്‍ നായര്‍, യേശുദാസ്, കെ എസ് ചിത്ര, യുസഫലി….. മലയാളികളുടെ പേരെടുത്ത് പ്രശംസിച്ച് ഉപരാഷ്‌ട്രപതി

Kerala

കോഴിക്കോട് ബീച്ചിൽ ഗാനമേളയ്‌ക്കിടെ യേശുദാസിനേയും ചിത്രയേയും കല്ലെറിഞ്ഞയാൾ പിടിയിൽ; പ്രതി പിടിയിലാകുന്നത് 24 വര്‍ഷങ്ങൾക്ക് ശേഷം

വിജയ് യേശുദാസ് കേരളത്തില്‍ സംഘടിപ്പിച്ച യേശുദാസിന്‍റെ ജന്മദിനാഘോഷത്തിന് അമേരിക്കയിലെ ഡാലസില്‍ നിന്നും ഓണ്‍ലൈനായി കേരളത്തിലെ സ്റ്റേജിലെ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന യേശുദാസ് കാണികളോട് സംസാരിക്കുന്നു (വലത്ത്)
Kerala

യേശുദാസ് ഡയാലിസിസിലെന്ന് വാര്‍ത്ത പരന്നു; ഡാലസ് എന്ന വാക്ക് തെറ്റിക്കേട്ടത് വ്യാജപ്രചാരണത്തിന് കാരണമായി

Varadyam

പാട്ടിന്റെ പനിനീര്‍വഴി

പുതിയ വാര്‍ത്തകള്‍

ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ ആക്രമണം: വര്‍ക്കലയില്‍ 6 പേര്‍ പിടിയില്‍

ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ ശര്‍മ്മിഷ്ഠ പനോളി (വലത്ത്) കൊല്‍ക്കൊത്ത ഹൈക്കോടതി ജഡ്ജി പാര്‍ത്ഥ സാരഥി ചാറ്റര്‍ജി (ഇടത്ത്)

ശര്‍മ്മിഷ്ഠ പനോളിക്ക് ജാമ്യം നല്‍കാത്ത ജഡ്ജിയെ വധിക്കണമെന്ന് സമൂഹമാധ്യമപോസ്റ്റ്; ബിജെപി പ്രവര്‍ത്തകരെ കുടുക്കാന്‍ വ്യാജഅക്കൗണ്ടുകള്‍ വഴി സന്ദേശം

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി, കുട്ടനാട് താലൂക്കിലും അവധി

ആലുവയിലെ മില്‍മ ബൂത്തുകളില്‍ വിതരണം ചെയ്ത പാല്‍ പാക്കറ്റുകളില്‍ തൂക്കം കൂടുതല്‍

അധ്യാപിക ട്രെയിനില്‍ നിന്ന് പുഴയില്‍ ചാടി മരിച്ചു

വനിതാ ഡോക്ടര്‍മാര്‍ താമസിക്കുന്ന കെട്ടിടത്തില്‍ അതിക്രമിച്ച് കയറിയ യുവാവ് അറസ്റ്റില്‍

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം (വലത്ത്) ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ എത്തിയ ഇന്ത്യന്‍ പ്രതിനിധി സംഘം (നടുവില്‍)

നമ്മളും നിങ്ങളും മുസ്ലിംരാജ്യങ്ങളാണ്….മലേഷ്യയിലെത്തിയ ഇന്ത്യന്‍ സംഘത്തെ മതം പറഞ്ഞ് തുരത്താന്‍ പാകിസ്ഥാന്റെ ശ്രമം

തൃശൂരില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകം, രണ്ടാം ഭര്‍ത്താവിനെ തെരയുന്നു

ആര്‍സിബി ആഘോഷപരിപാടിക്കിടെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം

തുർക്കി എയർലൈൻസ് വിമാനങ്ങളിൽ മിന്നൽ പരിശോധന ; ഇന്ത്യയിലെ നിയമങ്ങൾ പാലിച്ച് തന്നെ പ്രവർത്തിക്കണമെന്ന് നിർദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies