Tuesday, July 1, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യോഗിയുടെ സര്‍വശക്തിത്വം

ഒരു ദിവസം സന്ധ്യാസമയത്ത് നിരഞ്ജനനും (ഭാവിയില്‍ സ്വാമി നിരഞ്ജനാനന്ദ) മറ്റു ഭക്തന്മാരും ഒത്തുചേര്‍ന്ന് ഉല്ലാസമായി ഈന്തപ്പനയുടെ രസം കുടിക്കാനായി ഓടുകയായിരുന്നു. ശാരദാദേവി ആ സമയത്ത് ഒരു കാഴ്ച കണ്ടു.

സ്വാമി യതിവരാനന്ദ by സ്വാമി യതിവരാനന്ദ
Sep 24, 2020, 03:00 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

രോഗിയായി അനങ്ങാന്‍ കഴിയാതെ കട്ടിലില്‍നിന്നു തിരിഞ്ഞുകിടക്കാന്‍ ആള്‍സഹായംവേണ്ട അവസ്ഥയില്‍ കാശിപ്പൂരിലെ ഉദ്യാനഗൃഹത്തില്‍ ശിഷ്യരുടെയും ശാരദാദേവിയുടെയും ശുശ്രൂഷയില്‍ കഴിയുമ്പോള്‍ ശ്രീരാമകൃഷ്ണന്‍ അത്ഭുതപ്രവൃത്തി ചെയ്തതു നാം കാണുന്നു. കാശിപ്പൂരുദ്യാനത്തില്‍ തെക്കുഭാഗത്തായി ഒരു ഈന്തപ്പന നിന്നിരുന്നു. ആ മരത്തില്‍നിന്ന് എപ്പോഴും തേന്‍ ഒലിച്ചുകൊണ്ടിരിക്കും. ആ രസം ഒന്നാസ്വദിക്കണമെന്നു ശ്രീരാമകൃഷ്ണന്റെ ബാലഭക്തന്മാര്‍ക്ക് ഒരാഗ്രഹം തോന്നി.  

ഒരു ദിവസം സന്ധ്യാസമയത്ത് നിരഞ്ജനനും (ഭാവിയില്‍ സ്വാമി നിരഞ്ജനാനന്ദ) മറ്റു ഭക്തന്മാരും ഒത്തുചേര്‍ന്ന് ഉല്ലാസമായി ഈന്തപ്പനയുടെ രസം കുടിക്കാനായി ഓടുകയായിരുന്നു. ശാരദാദേവി ആ സമയത്ത് ഒരു കാഴ്ച കണ്ടു. ശ്രീരാമകൃഷ്ണന്‍ ദ്രുതഗതിയില്‍ മരത്തിന്റെ ചുവട്ടിലേയ്‌ക്ക് ഓടുന്നു! ഒന്നു തിരിഞ്ഞു കിടക്കാന്‍ പരസഹായം വേണ്ടിയിരുന്ന അദ്ദേഹം എങ്ങനെയാണ് ഇത്ര വേഗം താഴെയിറങ്ങിയത്? ദേവിക്കു സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ദേവി ശ്രീരാമകൃഷ്ണന്റെ മുറിയില്‍ ചെന്നു നോക്കിയപ്പോള്‍ കട്ടിലിന്മേല്‍ അദ്ദേഹത്തെ കാണാനുമില്ല! ദേവി ഭയന്നു. എന്തു ചെയ്യണമെന്നു നിശ്ചയമില്ലാതെ പരിഭ്രാന്തയായി തന്റെ മുറിയിലേയ്‌ക്കു തിരിച്ചുവന്നു. കുറച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ ശ്രീരാമകൃഷ്ണന്‍ അതിവേഗത്തില്‍ മുകളിലേയ്‌ക്ക് ചാടിക്കയറുന്നതു ദേവി കണ്ടു. അവിടെ ചെന്നു നോക്കിയപ്പോള്‍ പഴയപോലെ അദ്ദേഹം കട്ടിലില്‍ കിടക്കുന്നു!  

പിറ്റെ ദിവസം ഭക്ഷണം കൊടുത്തുകൊണ്ടിരുന്നപ്പോള്‍ ദേവി ഈ സംഭവത്തെപ്പറ്റി സൂചിപ്പിച്ചു.  ശ്രീരാമകൃഷ്ണന്‍ ഉത്തരം പറയാതെ ഒഴിഞ്ഞുമാറാനാണു നോക്കിയത്. അടുക്കളയില്‍ ജോലി അധികം ചെയ്തു ദേവിയുടെ തല ചൂടു പിടിച്ചിട്ടുണ്ടാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ വീണ്ടും നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു:  

‘ആ വൃക്ഷത്തിന്റെ ചുവട്ടില്‍ ഒരു ഭയങ്കരസര്‍പ്പമുണ്ടായിരുന്നു. കുട്ടികള്‍ അതറിയാതെ അവിടെ ചെന്നു രസം കുടിക്കുമ്പോള്‍ അതവരെ കടിച്ചു കൊല്ലുമായിരുന്നു. ആ ആപത്തു മുന്‍കൂട്ടി അറിഞ്ഞ് കുട്ടികളെ രക്ഷിക്കാന്‍വേണ്ടി ആ സര്‍പ്പത്തെ എന്നെന്നേയ്‌ക്കുമായി ആ മരത്തിന്റെ ചുവട്ടില്‍നിന്ന് ഓടിക്കാന്‍ അവിടംവരെ  പോയതാണ്.’ ഒരു ശരിയായ യോഗിക്ക് തന്റെ ശരീരത്തെ ഇഷ്ടാനുസരം പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതിന്റെ ദൃഷ്ടാന്തമാണ് നാമിവിടെ കാണുന്നത്.

 (തുടരും)

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനിലേക്ക് പോകൂ എന്ന് പറയുന്നവരോട്, കൈലാസത്തിലേക്ക് പോകൂ എന്ന് ഞാൻ പറയും ; പരസ്യമായ വെല്ലുവിളിയുമായി നസീറുദ്ദീൻ ഷാ

Entertainment

‘കേരളം എന്നെ സൈബര്‍ റേപ്പ് ചെയ്തു, വേദന മറക്കാന്‍ ചെയ്തത് 24 ടാറ്റൂ.മസ്താനി

India

ശിവഗംഗ കസ്റ്റഡി കൊലപാതകം; യുവാവിനെ ഇരുമ്പ് തൂണിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്, മൗനം പാലിച്ച് എം.കെ.സ്റ്റാലിൻ

ജസ്പ്രീത് ബുംറ, ജോഫ്ര ആര്‍ച്ചര്‍
Cricket

രണ്ടാം ടെസ്റ്റ് നാളെ: ഇംഗ്ലണ്ട് ടീമില്‍ ആര്‍ച്ചര്‍ കളിക്കില്ല; ബുംറയ്‌ക്കും വിശ്രമം അനുവദിച്ചേക്കും

Sports

ഭാരത ബാഡ്മിന്റണിന് പുത്തന്‍ ആയുഷ്

പുതിയ വാര്‍ത്തകള്‍

വന്ദനദാസ് കേസ്: പ്രതിക്ക് മാനസിക രോഗമില്ലെന്ന് ദൃക്‌സാക്ഷികള്‍

കേന്ദ്ര സര്‍വ്വീസില്‍ വിവിധ തസ്തികകളില്‍ 14582 ഒഴിവുകള്‍

സാധാരണകാര്‍ക്കായി ഏറ്റവും കുറഞ്ഞ നിരക്കില്‍ രാമജന്മഭൂമിയിലേക്ക് വിമാന തീര്‍ത്ഥയാത്ര

കാവികോണകം പിടിച്ച സ്ത്രീ; ഭാരതാംബയെ അപമാനിച്ച് ഐസ്ആര്‍ഒ ജീവനക്കാരന്‍ ജി.ആര്‍. പ്രമോദ്, ഹൈന്ദവരെ സ്ഥിരമായി അപമാനിക്കുന്നത് പതിവ്

ബജ്‌റംഗ്ദളിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിയ ധര്‍ണ ക്ഷേത്രീയ സംയോജക് ജിജേഷ് പട്ടേരി ഉദ്ഘാടനം ചെയ്യുന്നു

തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ ആസൂത്രിത കേന്ദ്രമായി കേരളം മാറുന്നു: ബജ്‌റംഗ്ദള്‍

നാട്ടാചാരങ്ങളിലെ ശാസ്ത്രീയത

വരയാടുകളുടെയും നീലക്കുറിഞ്ഞികളുടെയും പേരില്‍ പ്രശസ്തമായ ഇരവികുളം രാജ്യത്തെ മികച്ച ദേശീയോദ്യാനം

മദ്രാസ് രജിമെന്റല്‍ സെന്റര്‍ കമാണ്ടന്റ് ബ്രിഗേഡിയര്‍ കൃഷ്‌ണേന്ദു ദാസ് ഭാരതീയ വിചാരകേന്ദ്രം ആസ്ഥാനമായ സംസ്‌കൃതി ഭവന്‍ സന്ദര്‍ശിച്ചപ്പോള്‍. ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ സമീപം

ഭാരതീയ വിചാരകേന്ദ്രത്തിന് 8000 പുസ്തകങ്ങള്‍ കൈമാറി

കോട്ടക്കല്‍ ആര്യവൈദ്യശാലയും ദല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സും  സംയുക്ത ഗവേഷണത്തിനായുള്ള ധാരണാപത്രം ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാരിയര്‍, എയിംസ് ന്യൂദല്‍ഹിയിലെ അഡിഷണല്‍ പ്രൊഫ. ഡോ. ദിനു എസ്. ചന്ദ്രന്‍ എന്നിവര്‍ തമ്മില്‍ കൈമാറുന്നു

ഹൃദയചികിത്സയ്‌ക്ക് ആര്യവൈദ്യശാല എയിംസുമായി കൈകോര്‍ക്കുന്നു

തിരുവനന്തപുരം മെഡിക്കല്‍ കോളജ്. ഒപിയില്‍ ഡോക്ടറെ കാണാന്‍ കാത്തിരിക്കുന്ന രോഗികള്‍

തലസ്ഥാനത്തെ മെഡിക്കല്‍ കോളജ് ചക്രശ്വാസം വലിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies