Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അപകട ദിവസം വരെ ഇടമലക്കുടിയില്‍ വൈദ്യുതി പൂര്‍ണ്ണമായും മുടങ്ങിയിട്ടില്ല

പെട്ടിമുടിയില്‍ ദിവസങ്ങളായി വൈദ്യുതി ഇല്ലാതിരുന്നതാണ് ദുരന്തം പുറത്തറിയാന്‍ വൈകിയതെന്നാണ് ജില്ലാ ഭരണകൂടവും കമ്പനി അധികൃതരും വ്യക്തമാക്കുന്നത്. വൈദ്യുതി ഇല്ലാതിരുന്നതായി പ്രദേശവാസികളും വനം വകുപ്പ് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുന്നുന്നു.

അനൂപ് ഒ.ആര്‍ by അനൂപ് ഒ.ആര്‍
Sep 3, 2020, 11:08 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

മൂന്നാര്‍: രാജമല പെട്ടിമുടി ദുരന്തമുണ്ടായ ദിവസം വരെയും സംസ്ഥാനത്തെ ആദ്യ ഗോത്ര വര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ വൈദ്യുതി പൂര്‍ണ്ണമായും മുടങ്ങിയിട്ടില്ലെന്ന് കെഎസ്ഇബി. മൂന്നാറില്‍ ചില സ്ഥലങ്ങള്‍ ഒഴികെ പൂര്‍ണ്ണമായും ടാറ്റാ കമ്പനിയാണ് വൈദ്യുതി വിതരണം നടത്തുന്നത്.  

അറ്റകുറ്റപണിയടക്കം ചെയ്ത് വൈദ്യുതി മുടക്കം കൂടാതെ നല്‍കുകയെന്നത് കമ്പനിയുടെ മാത്രം ഉത്തരാവദിത്വമാണ്. ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിച്ച് നല്‍കുക മാത്രമാണ് ഇവിടെ കെഎസ്ഇബി ചെയ്യുന്നത്.  

പെട്ടിമുടിയില്‍ ദിവസങ്ങളായി വൈദ്യുതി ഇല്ലാതിരുന്നതാണ് ദുരന്തം പുറത്തറിയാന്‍ വൈകിയതെന്നാണ് ജില്ലാ ഭരണകൂടവും കമ്പനി അധികൃതരും വ്യക്തമാക്കുന്നത്. വൈദ്യുതി ഇല്ലാതിരുന്നതായി പ്രദേശവാസികളും വനം വകുപ്പ് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുന്നുന്നു. എന്നാല്‍ 13 കിലോ മീറ്റര്‍ അകലെയുള്ള ഇടമലക്കുടിയില്‍ വൈദ്യുതി പൂര്‍ണ്ണമായും മുടങ്ങിയിട്ടില്ലെന്നും ഇടയ്‌ക്കിടക്ക് ചെറിയ വിതരണ തടസം നേരിട്ടിരുന്നതായും കെഎസ്ഇബി ഇടുക്കി ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ മനോജ് ഡി. വ്യക്തമാക്കുന്നത്. പെട്ടിമുടിയില്‍ നിന്നാണ് ഇടമലക്കുടിയ്‌ക്കുള്ള ഭൂഗര്‍ഭ കേബിളും പോകുന്നത്.  

ടാറ്റായുടെ കൈയില്‍ നിന്ന് വൈദ്യുതി തിരികെ വാങ്ങിയാണ് പെട്ടിമുടിയില്‍ നിന്ന് കേബിള്‍ വഴി ഇവിടേക്ക് വൈദ്യുതി എത്തിക്കുന്നത്. അപകട ദിവസം 1.5 കിലോ മീറ്ററോളം ദൂരം കേബിള്‍ നശിച്ചതിനാല്‍ നിലവില്‍ ഇവിടേക്കുള്ള വൈദ്യുതി പുനസ്ഥാപിക്കാനായിട്ടില്ലെന്നും പണികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  

പള്ളിവാസല്‍ പവര്‍ ഹൗസില്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി മൂന്നാറില്‍ വെച്ചാണ് ടാറ്റായ്‌ക്ക് കൈമാറുന്നത്. 11 കെ.വി. ലൈന്‍ വഴി 34 കിലോ മീറ്ററോളം ദൂരമാണ് മൂന്നാറില്‍ മാത്രം ഇത് വിതരണം ചെയ്യുന്നത്. ഇത് മിക്കപ്പോഴും മഴയും കാറ്റുമുള്ളപ്പോള്‍ വൈദ്യുതി മുടക്കത്തിന് കാരണമാകുന്നുണ്ട്. വൈദ്യുതി വിതരണം ചെയ്യുന്നതാകട്ടെ 100 വര്‍ഷം വരെ പഴക്കമുള്ള ലൈന്‍ വഴിയും. ഇതടക്കം മാറ്റി 33 കെ.വി ലൈനാക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്നും ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പറയുന്നു. ടാറ്റാ ഉപഭോക്താക്കളില്‍ നിന്ന് വാങ്ങുന്ന വിലയേക്കാള്‍ കുറഞ്ഞ നിരക്കാണ് കെഎസ്ഇബിയ്‌ക്കുള്ളത്. മൂന്നാര്‍ ടൗണില്‍ ആവശ്യക്കാരെത്തിയാല്‍ വൈദ്യുതി നല്‍കാന്‍ കെഎസ്ഇബി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.  

മറയൂരില്‍ സബ് സ്റ്റേഷന്‍ അടക്കം നിര്‍മ്മിച്ച് പുതിയ ലൈന്‍ വലിച്ച് വൈദ്യുതി എത്തിക്കാനുള്ള പണികളും നടക്കുകയാണ്. ഇതിന്റെ പ്രവര്‍ത്തനം 70% പൂര്‍ത്തിയായി കഴിഞ്ഞു. ഇതില്‍ 14 കിലോ മീറ്റര്‍ ലൈന്‍ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. മറയൂരില്‍ നിലവില്‍ ടാറ്റായുടെ കൈയില്‍ നിന്ന് വാങ്ങിയാണ് കെഎസ്ഇബി വിതരണം നടത്തുന്നത്. ഇത് പലപ്പോഴും ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്നതിന് കാരണമാകുന്നുണ്ട്.    

Tags: അപകടംവൈദ്യുതിidamalakkudy
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

സുരേഷ്‌ഗോപിയെ വിമര്‍ശിക്കാം, പക്ഷേ…

Kerala

അരിമ്പൂർ സ്വദേശിയെ സഹോദരൻ തലക്കടിച്ച് കൊന്നു; ബൈക്കപകടത്തിൽ മരിച്ചെന്ന് ആദ്യം കള്ളക്കഥ

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Kerala

മിമിക്രി താരം വിതുര തങ്കച്ചന്‍ സഞ്ചരിച്ചിരുന്ന കാര്‍ ജെസിബിയില്‍ ഇടിച്ചുകയറി; അപകടത്തില്‍ താരത്തിന്റെ നെഞ്ചിനും കഴുത്തിനും പരുക്ക്

India

ചന്ദ്രബോസ് വധക്കേസ് വെറും വാഹനാപകട കേസല്ല, ഭയാനകമെന്ന് സുപ്രീംകോടതി; വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് കേരളം നല്‍കിയ അപ്പീല്‍ പരിഗണിക്കവെ

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

ഡി ജെ പാര്‍ട്ടിക്കിടെ യുവതി യുവാവിനെ ആക്രമിച്ചു: ബാറിനെതിരെയും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies