Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഒന്ന് വിതച്ചാൽ രണ്ടു കൊയ്യാം

Janmabhumi Online by Janmabhumi Online
May 12, 2017, 11:39 pm IST
in Agriculture
FacebookTwitterWhatsAppTelegramLinkedinEmail

വിതക്കുന്നത് ഒരു തവണ കൊയ്യുന്നതാവട്ടെ രണ്ട് തവണയും. ഇങ്ങനെയായിരുന്നു കേരളത്തിലെ പരമ്പരാഗതനെല്‍കൃഷി. പുതുതലമുറക്ക് അന്യമായ ഈ കൃഷി രീതി പഴയ തലമുറക്ക്ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകളാണ് സമ്മാനിക്കുന്നത്. ഈ പരമ്പരാഗത കൃഷിരീതി ഇന്ന് അന്യമായി കൊണ്ടിരിക്കുകയാണ് .അപൂര്‍വ്വം ചില സ്ഥലങ്ങളില്‍മാത്രമാണ് ഒരു തവണ വിതച്ച് രണ്ടു തവണ കൊയ്‌ത്ത് നടത്തുന്നത്.

വിരിപ്പും, മുണ്ടകനും

ഒരു തവണ വിതച്ച് രണ്ടു തവണകൊയ്യുന്ന കൃഷി രീതിക്ക് ഉപയോഗിക്കുന്ന നെല്‍വിത്തുകളാണ്‌വിരുപ്പും,മുണ്ടകനും. ഈ വിത്തുകള്‍ കിട്ടാനില്ല എന്നതാണ് സത്യം. രണ്ടു ഇനംവിത്തുകളും കൂട്ടികലര്‍ത്തിയാണ് വിതക്കുന്നത് .ആദ്യം വിരിപ്പും പിന്നെമുണ്ടകനും കൊയ്യും .കാലവര്‍ഷം തുടങ്ങുന്നതിനു മുന്‍പ് മേടമാസത്തിലാണ്‌വിതക്കുന്നത്. ചിങ്ങം കന്നിയോടെ വിരിപ്പ് കൊയ്യുന്നു. ധനു മകരത്തിലാണ്മുണ്ടകന്‍ കൊയ്യുന്നത് . വിരിപ്പുകൊയ്‌ത്തിനെ കന്നിക്കൊയ്‌ത്ത്എന്നും,കന്നികൃഷി അഥവാ കന്നിപ്പൂവ് എന്നും വിളിക്കും. മുണ്ടകന്‍കൊയ്‌ത്ത്, മകരക്കൊയ്‌ത്ത് എന്നാണ് മുണ്ടകന്‍ അറിയപ്പെടുന്നത്.കന്നികൊയ്തിന് ശേഷം അല്പം ശ്രദ്ധ കൂടുതല്‍ വേണം.കൂടുതല്‍ വളവും വെള്ളവും വേണം.വിരിപ്പ് കൊയ്യുമ്പോള്‍ കിട്ടുന്നതിനേക്കാള്‍ കൂടുതല്‍ വിളവ് മുണ്ടകന്‌ലഭിക്കും .വളര്‍ച്ചയുടെ സമയത്ത് ധാരാളം വെള്ളം ആവശ്യമുള്ള ഒരു ചെടിയാണ്‌നെല്‍ച്ചെടി. മഴ ധാരാളം കിട്ടുന്ന , മഴവെള്ളം പാടങ്ങളില്‍ത്തന്നെകെട്ടിനില്‍ക്കുന്ന സ്ഥലങ്ങളിലാണ് ‘വിരപ്പ് ‘മുണ്ടകന്‍ കൃഷി വിജയിക്കുന്നത്.

കൃഷി രീതി

നേരിട്ട് വിത്തു വിതച്ച് വിളവാകുമ്പോള്‍ കൊയ്തെടുക്കുന്ന രീതിയാണ് പതിവ്.നേരത്തെ തയ്യാറാക്കുന്ന ഞാറ് (ഇരുപത് ഇരുപത്തഞ്ച് ദിവസത്തോളം പ്രായമുള്ള നെല്‍ച്ചെടികള്‍) കാലിവളവും പച്ചിലവളവും ധാരാളം ചേര്‍ത്ത്‌വെള്ളം കയറ്റിനിര്‍ത്തി പൂട്ടിയൊരുക്കിയ വയലുകളിലേക്ക് പറിച്ചുനട്ട്‌വളര്‍ത്തിയെടുക്കുന്ന രീതിയും നിലവിലുണ്ട്. നിലത്തിന്റെനിരപ്പ് ഒരുപോലെയാക്കി നിര്‍ത്തി എല്ലാ സ്ഥലത്തും ഒരേയളവില്‍ വെള്ളംകിട്ടുമെന്നുറപ്പാക്കേണ്ടതുണ്ട്. നിലം തയ്യാറാക്കാന്‍ ഉഴവുമാടുകളെക്കൊണ്ട് വലിപ്പിക്കുന്ന കലപ്പകളും ആധുനികയന്ത്രങ്ങളായട്രാക്ടറുകളും ഉപയോഗിക്കുന്നു. നെല്‍ച്ചെടികളോടൊപ്പം വളര്‍ന്നുപൊങ്ങുന്നകളകളെ വളരെ നേരത്തെ തന്നെ പറിച്ചുമാറ്റുന്നതും ശ്രമകരമായ ഒരു ജോലിയാണ്.ജൈവ വളമായ ചാണകവും ,ചാരവും തന്നെയാണ് വിരിപ്പ് മുണ്ടകന്‍ കൃഷിക്ക് ഉത്തമം

വിത്ത് ഗുണം പത്ത് ഗുണം

മറ്റ് നെല്‍ വിത്തുകളേക്കാള്‍ കരുത്തുള്ള നെല്‍വിത്തുകളാണ് വിരിപ്പുംമുണ്ടകനും.രോഗ പ്രതിരോധ ശേഷി കൂടുതലുണ്ടെന്ന് പരമ്പരാഗത കര്‍ഷകര്‍സാക്ഷ്യപ്പൊടുത്തുന്നു. പൂജാദികര്‍മ്മകള്‍ക്ക് കൂടുതലും ഉപയോഗിക്കുന്നത്‌വിരിപ്പ് കുത്തിയ അരിയാണ്. രുചിയുടെ കാര്യത്തില്‍ മുന്നിലാണ് നെല്ല്കുത്തിയ അരിയുടെ കഞ്ഞിയും , കഞ്ഞിവെള്ളവും ആരോഗ്യത്തിന് അത്യുത്തമം. വേവ്കൂടുതലാണെന്നോ കുറവാണെന്നോ ഉള്ള പരാതി വിരിപ്പും മുണ്ടകനും ഭക്ഷ്യക്കുന്ന അടുക്കളകളില്‍യില്‍ നിന്ന് കേള്‍ക്കാറില്ല. തുച്ഛമായ വളപ്രയോഗത്തിലൂടെമെച്ചപ്പെട്ട വിളവ് കിട്ടും.മറ്റ് വിത്തുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വിലയും കുറവ്.ജലസേചനത്തിന് മഴ മാത്രം മതി.

കരപ്പുറത്തെ കൃഷി

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല അമ്പലപ്പുഴ താലൂക്കുകളിലെ നെല്‍കര്‍ഷകര്‍ഇപ്പോഴും വിരിപ്പും മുണ്ടകനുമാണ് കൃഷി ചെയ്യുന്നത് .കഞ്ഞിക്കുഴിയിലെചാലുങ്കല്‍ ,മാരാരിക്കുളത്തെ പുറക്കരി തുടങ്ങിയ പാടശേഖരങ്ങളില്‍ വിരിപ്പ്മുണ്ടകന്‍ കൃഷി മുടങ്ങാതെ നടത്തുന്നുണ്ട്.വിരിപ്പ് മുണ്ടകന്‍ വിത്തുകള്‍സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇവിടങ്ങളില്‍ കൃഷി നടത്തുന്നത്. വിരിപ്പ് മാത്രം വിതച്ച ശേഷം രണ്ടാമാതായി പാടത്ത് പച്ചക്കറി കൃഷി നടത്തുന്നവരുമുണ്ട്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ദിരയോട് ഐക്യപ്പെട്ട കമ്യൂണിസ്റ്റുകള്‍

Article

വിനോദസഞ്ചാര മേഖലയെ പുനര്‍നിര്‍വ്വചിച്ച് ഭാരതം

Editorial

സംസ്ഥാനത്ത് പോലീസ് കിരാത വാഴ്ച

Kerala

ഖത്തർ‌ വ്യോമപാത അടച്ച സംഭവം; തിരുവനന്തപുരത്ത് നിന്നും കൊച്ചിയിൽ നിന്നും ബഹറിനിലേക്ക് പോയ വിമാനങ്ങൾ തിരിച്ചുവിളിച്ച് അധികൃതർ

World

ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ ആക്രമണം; ഇന്ത്യക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

യുഎഇയും ബഹ്റൈനും, കുവൈത്തും വ്യോമപാത അടച്ചു; ഗള്‍ഫിലേക്കുള്ള പല വിമാനങ്ങളും റദ്ദാക്കി

വെള്ളറടയില്‍ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 6 പേര്‍ക്ക് പരിക്ക്

ഇറാന്റെ 400 കിലോഗ്രാം വരുന്ന 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം എവിടെ? ഇതുപയോഗിച്ച് അടുത്ത മൂന്നാഴ്ചയില്‍ അണുബോംബ് നിര്‍മ്മിക്കാം…ലോകം ആശങ്കയില്‍

സിനിമാനയ രൂപീകരണത്തിനായി സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റില്‍

മോഷണത്തിനിടെ വീട്ടുടമയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവിനെ പൊലീസ് പിടികൂടി

ഉസ്ബെകിസ്ഥാനിലെ താഷ്കെന്‍റില്‍ നടക്കുന്ന ഊസ് ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ സിന്‍ഡൊറോവിനെ തോല്‍പിച്ച് തകര്‍പ്പന്‍ പ്രകടനത്തിലൂടെ നാല് റൗണ്ട് പിന്നിട്ട ടൂര്‍ണ്ണമെന്‍റില്‍ മൂന്ന് പോയിന്‍റുകള്‍ നേടി പ്രജ്ഞാനന്ദ മുന്നില്‍. ഇനി ഒരു റൗണ്ട് കൂടിയേ ബാക്കിയുള്ളൂ.

അദാനി താങ്കളുടെ സ്പോണ്‍സര്‍ഷിപ്പ് പ്രജ്ഞാനന്ദയുടെ കയ്യില്‍ ഭദ്രമാണ്…ഊസ് ചെസ്സില്‍ സിന്‍ഡൊറോവിനെ തകര്‍ത്ത് പ്രജ്ഞാനന്ദയുടെ കുതിപ്പ്

കാപ്പ ആക്ട് പ്രകാരം നാടുകടത്തിയ യുവാവ് വിലക്ക് ലംഘിച്ച നാട്ടില്‍ തിരികെയെത്തി: അറസ്റ്റ് ചെയ്ത് പൊലീസ്

ഖത്തര്‍ വ്യോമപാത അടച്ചു: കേരളത്തില്‍ നിന്നുള്ള വിമാനങ്ങളെ തിരിച്ചുവിളിച്ചു

തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ഭാഗത്ത് ഗുരുതര വീഴ്ച

ഞായറാഴ്ച സിറിയയിലെ ഡമാസ്കസ് സെന്‍റ് ഏലിയാസ് ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന സ്ഫോടനത്തിന് ശേഷമുള്ള പള്ളിയുടെ അകത്തെ ദൃശ്യം;.അമേരിക്ക സിറിയയില്‍ ബാഷര്‍ അല്‍ അസ്സാദിനെ ഭരണത്തില്‍ നിന്നും തൂത്തെറിഞ്ഞത് ഐഎസ് ഉള്‍പ്പെടെയുള്ള ആഭ്യന്തരഗ്രൂപ്പുകളുടെ സഹായത്തോടെയാണ്

ക്രിസ്ത്യന്‍ പള്ളിയില്‍ പൊട്ടിത്തെറിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍; കുര്‍ബാന സ്വീകരിക്കുകയായിരുന്ന 25 ക്രിസ്ത്യന്‍ വിശ്വാസികള്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies