വൈരാഗ്യം വന്നാല്‍ പ്രതികരണം സ്വാഭാവികമായി ഉണ്ടായിക്കൊള്ളും. അപ്പോള്‍ ആരെയെങ്കിലും ശാസിച്ചാലും അതിനുപിന്നില്‍ വെറുപ്പുണ്ടാവില്ല. അതു ബന്ധിക്കത്തില്ല. ആ മനോഭാവത്തോടെ മറ്റൊരാളെ മര്യാദ പഠിപ്പിക്കുന്നതുകൊണ്ടു പ്രശ്നമില്ല. അതാണമ്മ പറഞ്ഞതു പ്രതികരണം ഏതൊരാള്‍ക്കും സാധിക്കുന്നതാണെന്ന്. അതു നമ്മുടെ മാനസികാവസ്ഥയെ മാത്രമാണ് ആശ്രയിച്ചിരിക്കുന്നത്. അല്ലാതെ പരിതസ്ഥിതികളെയല്ല.
മാതാ അമൃതാനന്ദമയീദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: