Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചോദ്യപേപ്പറിലെ തെറ്റുകള്‍ക്ക്‌ പിഎസ്സിക്ക്‌ ഉത്തരവാദിത്വമില്ല: ചെയര്‍മാന്‍

Janmabhumi Online by Janmabhumi Online
Apr 11, 2013, 11:11 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: പിഎസ്സി നടത്തുന്ന പരീക്ഷകളിലെ ചോദ്യങ്ങളിലും ഉത്തരസൂചികകളിലും വരുന്ന തെറ്റുകളുടെ ഉത്തരവാദിത്വം പബ്ലിക്‌ സര്‍വീസ്‌ കമ്മിഷനല്ലെന്ന്‌ ചെയര്‍മാന്‍ ഡോ.കെ.എസ്‌.രാധാകൃഷ്ണന്‍. ഇതു സംബന്ധച്ച്‌ പരീക്ഷാര്‍ത്ഥികളിലും പൊതുജനങ്ങളിലും തെറ്റിദ്ധാരണയുണ്ട്‌. ചോദ്യക്കടലാസുകള്‍ തയാറാക്കുന്ന വിദഗ്ധപാനല്‍ രൂപീകരിക്കുക മാത്രമാണ്‌ ചെയര്‍മാന്‍ ചെയ്യുന്നത്‌.
ചോദ്യകര്‍ത്താവ്‌ തയ്യാറാക്കുന്ന ചോദ്യങ്ങള്‍ ആദ്യം കാണുന്നത്‌ പരീക്ഷാര്‍ഥിയാണ്‌. പരീക്ഷ കഴിയാതെ പിഎസ്സിയിലെ ആരും തന്നെ ചോദ്യം കാണുന്നില്ല. അതിനാല്‍ ചോദ്യങ്ങളിലും ഉത്തരസൂചികകളിലും തെറ്റുപറ്റുന്നെങ്കില്‍ അതിന്റെ പരിപൂര്‍ണ ഉത്തരവാദിത്വം ചോദ്യക്കടലാസ്‌ തയ്യാറാക്കുന്ന വിദഗ്ധര്‍ക്കാണെന്നും ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സര്‍ക്കാര്‍ മേഖലയിലുള്ള കോളേജുകളിലും സ്കൂളുകളിലും വര്‍ഷങ്ങളുടെ അനുവഭജ്ഞാനമുള്ള അധ്യാപകരെയാണ്‌ പാനലില്‍ ഉള്‍പ്പെടുത്തുന്നത്‌. ഇവരുടെ അഭാവത്തില്‍ മാത്രമാണ്‌ എയ്ഡഡ്‌ മേഖലയിലെ അധ്യാപകരെ ഉള്‍പ്പെടുത്തുന്നത്‌. തയ്യാറാക്കുന്ന ചോദ്യങ്ങള്‍ അധ്യാപകര്‍ തന്നെ മുദ്രവച്ച്‌ കവറിലാക്കി പരീക്ഷാ കണ്‍ട്രോളര്‍ക്ക്‌ അയയക്കുകയാണ്‌ ചെയ്യുക. ഇത്തരത്തിലുള്ള മുദ്രവച്ച കവറുകളിലൊന്ന്‌ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്നത്‌ പിഎസ്സി സെക്രട്ടറിയാണ്‌. തെരഞ്ഞെടുക്കുന്ന കവര്‍ മറ്റൊരു കവറിലാക്കി മുദ്രവച്ചു സെക്യൂരിറ്റി പ്രസിലേക്ക്‌ അയക്കുന്നു. അവിടെ അച്ചടി പൂര്‍ത്തിയായ ബുക്ക്ലെറ്റുകള്‍ പിഎസ്സിയിലേക്ക്‌ അയച്ചുതരുന്നു. ഇതു പരീക്ഷാ കേന്ദ്രങ്ങളിലേക്ക്‌ അയക്കുകയാണ്‌ ചെയ്യുന്നത്‌. പരീക്ഷയ്‌ക്കുശേഷം തൊട്ടടുത്ത ദിവസം തന്നെ വിദഗ്ധര്‍ നല്‍കിയ ഉത്തര സൂചിക പ്രസിദ്ധീകരിക്കുന്നു. ഇതിന്മേലുള്ള ആക്ഷേപം സൂക്ഷമ പരിശോധന നടത്തി തെറ്റുള്ളവ നീക്കി മൂല്യനിര്‍ണയം നടത്തുകയാണ്‌ ചെയ്യുന്നതെന്നും ചെയര്‍മാന്‍ പറഞ്ഞു.

അസിസ്റ്റന്റ്‌ ഗ്രേഡ്‌ റാങ്ക്‌ പട്ടികയുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങള്‍ ചെയര്‍മാന്‍ തള്ളി. പട്ടിക പ്രസിദ്ധീകരിക്കുന്നതിനു അനാവശ്യ തിടുക്കം കാട്ടിയിട്ടില്ല. പരീക്ഷ നടത്തി സമയബന്ധിതമായി റാങ്ക്‌ പട്ടിക പ്രസിദ്ധീകരിക്കുകയായിരുന്നു. 99.94 ശതമാനം ഉദ്യോഗാര്‍ഥികളും നിശ്ചിത സമയത്ത്‌ തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി. ക്രിമിലെയര്‍ സര്‍ട്ടിഫിക്കെറ്റ്‌ വാങ്ങാന്‍ സമയം അനുവദിച്ചില്ലെന്ന പരാതിയും ശരിയല്ല. ക്രീമിലെയര്‍ സര്‍ട്ടിഫിക്കെറ്റിന്‌ ആറുമാസം കാലാവധി ഉണ്ടെന്നിരിക്കെ ഷോര്‍ട്ട്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ച ഘട്ടത്തില്‍ തന്നെ ഇവര്‍ക്ക്‌ സര്‍ട്ടിഫിക്കെറ്റ്‌ വാങ്ങാമായിരുന്നു.

വെറും 0.06സതമാനത്തിനു വേണ്ടി മാത്രം നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്നത്‌ നീതിയല്ലെന്നും ചെയര്‍മാന്‍ പറഞ്ഞു. കഴിഞ്ഞ ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 30 ലക്ഷം പേരാണ്‌ പിഎസ്സി പരീക്ഷ എഴുതിയത്‌. 214 ദിവസവും പരീക്ഷകള്‍ നടന്നു. ആകെയുള്ള 1600 ജീവനക്കാരെ ഉപയോഗിച്ചാണ്‌ ഇവയെല്ലാം ഭംഗിയായി നടത്തിയതെന്നും ചെയര്‍മാന്‍ ഡോ.കെ.എസ്‌.രാധാകൃഷ്ണന്‍ വ്യക്തമാക്കി. കമ്മിഷന്‍ സെക്രട്ടറി പി.സി.ബിനോയ്‌, പരീക്ഷാ കണ്‍ട്രോളര്‍ മേരിക്കുട്ടി എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രാമനാകാൻ എത്തിയ അരുൺ ഗോവിലിനെ നിരസിച്ച രാമാനന്ദ് സാഗർ ; പുഞ്ചിരിയിൽ രാമാനന്ദ് സാഗറിനെ വീഴ്‌ത്തി ; രാമനാകാൻ പുകവലി ഉപേക്ഷിച്ച അരുൺ ഗോവിൽ

Kerala

പടക്കം വാങ്ങിത്തന്നതും പൊട്ടിക്കാന്‍ വെല്ലുവിളിച്ചതും സിപിഎം നേതാക്കള്‍ : സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പടക്കമെറിഞ്ഞ അഷ്റഫ് കല്ലടി

Kerala

എസ്എഫ്‌ഐ ക്ഷുഭിത യൗവനത്തെ കൂടെ നിര്‍ത്തുന്നു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ടിവിയില്‍ കാണാം- പി ജെ കുര്യന്‍

Kerala

സദാനന്ദന്‍ മാസ്റ്റര്‍ക്ക് മാര്‍ക്കിടാന്‍ രമേശ് ചെന്നിത്തലയ്‌ക്ക് എന്ത് അവകാശവും യോഗ്യതയുമാണുളളതെന്ന് എന്‍ ഹരി

Kerala

ഭഗവ പതാക കയ്യിലേന്തിയത് ചെറിയ പ്രായത്തിലാണ് ; അതുയര്‍ത്തിയതിന് തല്ല് കൊണ്ടിട്ടുണ്ട് ; മരിക്കുമ്പോഴും ആ പതാകയില്‍ പൊതിഞ്ഞേ ശരീരം തീയെടുക്കൂ

പുതിയ വാര്‍ത്തകള്‍

അജ്മൽ കസബെന്ന ഇസ്ലാം ഭീകരനെ തൂക്കുകയറിന് മുന്നിലെത്തിച്ച അഭിഭാഷകൻ :  ഉജ്ജ്വൽ നിഗം ഇനി രാജ്യസഭയിലേയ്‌ക്ക്

കെ ജി ശിവാനന്ദന്‍ സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി

വാരഫലം ജൂലൈ 14 മുതല്‍ 20 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, സുഖവും സമ്പത്തും വര്‍ധിക്കും

ആലംബമാകും ആലത്തിയൂര്‍ ഹനുമാന്‍

ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (വലത്ത്) തലയ്ക്കുമുകളില്‍ നൂറായിരം വയറുകള്‍ തൂങ്ങുന്ന ദല്‍ഹി റോഡ് (ഇടത്ത്)

റോഡില്‍ തലയ്‌ക്ക് മുകളില്‍ തൂങ്ങുന്ന വയറുകള്‍ ഒഴിവാക്കുന്ന പദ്ധതിയുമായി ദല്‍ഹി മുഖ്യമന്ത്രി രേഖാഗുപ്ത; തല ഉയര്‍ത്തിയാല്‍ ഇനി നീല ആകാശം

വായന: പ്രകാശം പരത്തുന്ന ജീവിതം

കാലിക്കറ്റ് സര്‍വകലാശാലയില്‍ സമരങ്ങള്‍ക്ക് നിരോധനം,പൊലീസ് വിദ്യാര്‍ഥി സംഘടനകള്‍ക്ക് കത്തയച്ചു

ബാലഗോകുലം ദക്ഷിണകേരളം സുവർണ്ണജയന്തി സമ്മേളനത്തിന്റെ പൊതുസഭയിൽ  കേരള ഗവർണ്ണർ  രാജേന്ദ്ര വിശ്വനാഥ ആർലേക്കർ ശ്രീകൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി ഉദ്‌ഘാടനം ചെയ്യുന്നു

ഗുരുഭക്തിയും ഗുരുവന്ദനവും നമ്മുടെ മഹത്തായ സാംസ്കാരിക പൈതൃകം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

അശ്വതി തിരുനാള്‍ ഗൗരിലക്ഷ്മിബായിക്കൊപ്പം 
പ്രൊഫ. പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയും ഭാര്യ രത്‌നമണി ദേവിയും

എഴുത്തിന്റെ ചിന്മയശൃംഗങ്ങള്‍

അനുഗ്രഹം തേടി പറശ്ശിനിക്കടവ് മുത്തപ്പന് മുന്‍പില്‍ ഗാനാര്‍ച്ചനയുമായി ഗായിക കെ.എസ്. ചിത്ര; സംഗീതസാന്ദ്രമായി മുത്തപ്പന്റെ മടപ്പുര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies