Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ജയിലായാലും മരണമായാലും വരിയ്‌ക്കും’…ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് പോകുമെന്ന് ഷേഖ് ഹസീന; വധിക്കപ്പെട്ടേയ്‌ക്കുമെന്ന് വേദനയോടെ ഇന്ത്യക്കാര്‍

ഈ ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുമെന്ന് പ്രഖ്യാപിച്ച് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2026, 11:53 pm IST
in India, World

ന്യൂദല്‍ഹി:: ഈ ഡിസംബറിനുള്ളില്‍ ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുമെന്ന് പ്രഖ്യാപിച്ച് മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന. ജയിലായാലം മരണമായാലും വരിയ്‌ക്കുമെന്നും ഷേഖ് ഹസീന പറഞ്ഞു. ഇതോടെ ഷേഖ് ഹസീന വധിക്കപ്പെടാനാണ് സാധ്യതയെന്ന ആശങ്ക സമൂഹമാധ്യമങ്ങളില്‍ പരക്കെ ഇന്ത്യക്കാര്‍ പങ്കുവെയ്‌ക്കുകയാണ്.

2024 ആഗസ്ത് അഞ്ചിനാണ് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഷേഖ് ഹസീന ഇന്ത്യയില്‍ അഭയം തേടിയത്. അതിന് ശേഷം ഇന്നുവരെ ഇന്ത്യയില്‍ കഴിയുകയായിരുന്ന ഷേഖ് ഹസീന ഇപ്പോഴാണ് താന്‍ ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുമെന്ന പ്രഖ്യാപനം നടത്തിയത്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം വേദനയുണ്ടാക്കുന്നതാണ് ഈ പ്രസ്താവന. കാരണം ബംഗ്ലാദേശ് ഷേഖ് ഹസീനയെ സംബന്ധിച്ചിടത്തോളം സുരക്ഷിതമല്ല. ജമാ അത്തെ ഇസ്ലാമി ഇപ്പോഴും അവിടെ ശക്തമാണ്. ഹമാസ് പോലുള്ള ഭീകരശക്തികളും അവിടെ ഉണ്ട്. ഇപ്പോള്‍ ബംഗ്ലാദേശ് ഭരിയ്‌ക്കുന്ന പ്രധാനമന്ത്രി താരിഖ് റഹ്മാനും ഷേഖ് ഹസീനയ്‌ക്കെതിരായ വ്യക്തിയാണ്. ബംഗ്ലാദേശില്‍ 2026ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി വിജയിച്ചതോടെയാണ് താരിഖ് റഹ്മാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയായത്.

വിദ്യാര്‍ത്ഥി കലാപം അനിയന്ത്രിതമാവുകയും അവര്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ചുചെയ്യുകയും ചെയ്തപ്പോഴാണ് സേനാമേധാവി ഷേഖ് ഹസീനയോട് എവിടേയ്‌ക്കെങ്കിലും രക്ഷപ്പെട്ടോളാന്‍ ആവശ്യപ്പെട്ടത്. അമേരിക്കയോ ബ്രിട്ടനോ അഭയം നല‍്കാന്‍ തയ്യാറായില്ല. ഷേഖ് ഹസീനയുടെ ആവശ്യം തള്ശളിക്കളയാന്‍ പക്ഷെ മോദിയ്‌ക്ക് കഴിയുമായിരുന്നില്ല. ധൈര്യസമേതം ഇന്ത്യയിലേക്ക് പറന്നോളൂഎന്നായിരുന്നു മോദിയുടെ മറുപടി. ഉടന്‍ ബംഗ്ലാദേശ് എയര്‍ഫോഴ്സിന്റെ വിമാനത്തില്‍ യുപിയിലെ ഗാസിയാബാദിലുള്ള ഹിന്‍ഡോണ്‍ എയര്‍പോര്‍ട്ടില്‍ 2024 ആഗസ്ത് അഞ്ചിന് വന്നിറങ്ങുകയായിരുന്നു. അന്നു മുതല്‍ ഇന്നുവരെ ഇന്ത്യ തന്നെയാണ് ഷേഖ് ഹസീനയ്‌ക്ക് അഭയം നല്‍കിയത്.പല തവണ  വിചാരണയ്‌ക്ക് ബംഗ്ലാദേശ് ഷേഖ് ഹസീനയെ ആവശ്യപ്പെട്ടെങ്കിലും വിട്ടുകൊടുക്കാന്‍ മോദി തയ്യാറായില്ല.

ഷേഖ് ഹസീന വധിക്കപ്പെടുമെന്ന ആശങ്ക വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ പലരും പങ്കുവെയ്‌ക്കുകയാണ്. അവരെ ഇന്ത്യ വിട്ട് പോകാന് അനുവദിക്കരുതെന്ന് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

Tags: Latest newsJamaate IslamiTariq RahmanJail or deathIndian amnestyBangladeshSheikh Hasina
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

രാമസ്പര്‍ശം- 15: ഒരു നോട്ടം, ഒരു യുദ്ധത്തിന്റെ തുടക്കം

കനത്ത മഴ തുടരുന്നു: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ: രണ്ട് മരണം, ജനങ്ങൾ ജാഗ്രത പാലിക്കുക

കനത്ത മഴ: അരുവിക്കര ഡമിന്റെ ഷട്ടറുകൾ ഉയർത്തും

കനത്ത മഴ: എട്ട്‌ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള വാടക ഹെലികോപ്റ്റര്‍; കരാര്‍ നീട്ടാന്‍ സര്‍ക്കാര്‍ ചെലവ് 45 കോടി, 2.40 കോടി കുടിശ്ശിക

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

കനത്തമഴ തുടരും; ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാ​ല് ജി​ല്ല​ക​ളി​ൽ സ്കൂ​ളു​ക​ൾ​ക്ക് അ​വ​ധി

പരിക്കേറ്റ പോലീസുകാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുടംബാംഗങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനം

പോലീസുകാരും മനുഷ്യരാണ്; അവര്‍ക്കും കുടുംബമുണ്ട്…; കോക്രോച്ച് പാര്‍ട്ടിയുടെ അക്രമ സമരത്തില്‍ പരിക്കേറ്റ പോലീസുകാരുടെ കുടുംബാംഗങ്ങള്‍

മുത്തങ്ങ കേസ്: സുപ്രധാന വിധി 23 വര്‍ഷത്തിന് ശേഷം

അദ്ധ്യാപികമാര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസ്: വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.