Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബംഗാള്‍ ഉള്‍ക്കടലില്‍ ചൈനയുടെ മുങ്ങിക്കപ്പലുമായി പാകിസ്താൻ; 1971ല്‍ പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യ തകര്‍ത്തതിന് ശേഷം വീണ്ടും പാകിസ്ഥാന്റെ കടല്‍നീക്കം

1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിലെ കടുത്ത പരാജയത്തിന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്‍ കടല്‍വഴി സൈനിക നീക്കം നടത്തുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2026, 10:38 pm IST
in India, Defence

ന്യൂദല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തമായ നാവിക സാന്നിധ്യമുറപ്പിക്കാനുള്ള വൻ നീക്കങ്ങളുമായി പാകിസ്താൻ. ചൈനയില്‍ നിന്നും ലഭിച്ച ആദ്യ അന്തര്‍വാഹിനിയാണ് കഴിഞ്ഞ ദിവസം ബംഗാള്‍ ഉള്‍ക്കടലില്‍ പാകിസ്ഥാന്‍ വിന്യസിച്ചത്. പാകിസ്ഥാനില്‍ നിന്നും ഏറെ ദൂരെയുള്ള ബംഗാള്‍ ഉള്‍ക്കടലില്‍ ഈ മുങ്ങിക്കപ്പലിനെ വിന്യസിപ്പിക്കുന്നത് പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനം തന്നെയാണ്.

ബംഗാള്‍ ഉള്‍ക്കടല്‍ കേന്ദ്രീകരിച്ച്‌ ഇവ വിന്യസിക്കാനാണ് പാക് നാവികസേനയുടെ നീക്കമെന്നാണ് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ചൈനയില്‍ നിന്നും ലഭിയ്‌ക്കേണ്ട എട്ട് അന്തര്‍വാഹനികളില്‍ ആദ്യത്തേത് ലഭിച്ചയുടന്‍ പാകിസ്ഥാന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വിന്യസിയ്‌ക്കുകയായിരുന്നു.

1971-ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിലെ കടുത്ത പരാജയത്തിന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്‍ കടല്‍വഴി സൈനിക നീക്കം നടത്തുന്നത്. അന്ന് ഇന്ത്യ പാകിസ്ഥാന്റെ ഒരു മുങ്ങിക്കപ്പലിനെ ആക്രമിച്ച് തകര്‍ത്തിരുന്നു.

500 കോടി ഡോളറിന് വാങ്ങുന്നത് എട്ട് ചൈനീസ് മുങ്ങിക്കപ്പലുകള്‍

ചൈനയില്‍ നിന്ന് പാകിസ്താൻ എട്ട് അത്യാധുനിക അന്തർവാഹിനികള്‍ വാങ്ങുന്നുണ്ട്. അതില്‍ ആദ്യത്തേതാണ് കഴിഞ്ഞ ദിവസം കറാച്ചിയില്‍ എത്തിയത്. ഇത് ഉടനെ തന്നെ പാകിസ്ഥാന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വിന്യസിച്ചു. ഇതില്‍ നാല് മുങ്ങിക്കപ്പലുകള്‍ പാകിസ്ഥാനിലാണ് അസംബിള്‍ ചെയ്യുക. പാകിസ്ഥാനിലെ കറാച്ചി ഷിപ് യാര്‍ഡ് ആന്‍റ് എഞ്ചിനീയറിംഗ് വര്‍ക്സിനാണ് ഈ അസംബ്ലിങ് ചുമതല. മറ്റ് നാലെണ്ണം ചൈനയില്‍ നിര്‍മ്മാണഘട്ടത്തിലാണ്. ഇതില്‍ ഒരെണ്ണം പൂര്‍ത്തിയാക്കിയതാണ് കഴിഞ്ഞ ദിവസം കറാച്ചിയില്‍ എത്തിച്ചത്.

എഐപിയുള്ള ഹാങ്കോര്‍ ക്ലാസ് മുങ്ങിക്കപ്പലിനെ പേടിക്കണം

. ‘ഹാങ്കോർ ക്ലാസ്’ (Hangor-class) വിഭാഗത്തില്‍പ്പെട്ട അതീവ ശേഷിയുള്ള അന്തർവാഹിനിയാണ് ചൈന ഇപ്പോള്‍ പാകിസ്താന് കൈമാറിയിരിക്കുന്നത്. ഇതിന്റെ ഒരു പ്രത്യേകത എയര്‍ ഇന്‍ഡിപെന്‍റന്‍റ് പ്രൊപ്പല്‍ഷന്‍ (എഐപി) സംവിധാനം ഈ കപ്പലില്‍ ഉണ്ടെന്നതാണ്. അതായത് വായുവിന് വേണ്ടി സാധാരണ മുങ്ങിക്കപ്പലുകള്‍ ഇടയ്‌ക്കിടെ കടലിന്റെ മുകള്‍ത്തട്ടില്‍ വരണം. എന്നാല്‍ ഈ ഹാങ്കോര്‍ ക്ലാസ് അന്തര്‍വാഹിനിയ്‌ക്ക് എഐപി സംവിധാനം ഉള്ളതുകൊണ്ട് ദീര്‍ഘകാലം കടലിനുള്ളില്‍ മുങ്ങിക്കിടക്കാന്‍ കഴിയും. ഇത് അപകടകരമാണെന്ന് ഇന്ത്യ കണക്കാക്കുന്നു. ഇത് ഒരു ഡീസല്‍ ഇലക്ട്രിക് അന്തര്‍വാഹിനിയാണ്.

ഇന്ത്യയുടെ കിഴക്കൻ തീരപ്രദേശങ്ങളോട് ചേർന്നുകിടക്കുന്ന ബംഗാള്‍ ഉള്‍ക്കടലില്‍ പാകിസ്താൻ നടത്തുന്ന ഈ അപ്രതീക്ഷിത സൈനിക നീക്കം ഇന്ത്യൻ പ്രതിരോധ മന്ത്രാലയവും അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. ഇന്ത്യയെ തന്ത്രപ്രധാനമായി പ്രതിരോധത്തിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാകിസ്താന്റെ ഈ പുതിയ നീക്കമെന്ന് പ്രതിരോധ വിദഗ്‌ദ്ധർ വിലയിരുത്തുന്നു. ദീർഘദൂരം സഞ്ചരിക്കാനും ഒരേസമയം ഒന്നിലധികം ലക്ഷ്യങ്ങളെ തകർക്കാനും ശേഷിയുള്ളതാണ് ഈ ഹാങ്കോർ ക്ലാസ് അന്തർവാഹിനികള്‍. വരും വർഷങ്ങളില്‍ ബാക്കി ഏഴ് അന്തർവാഹിനികള്‍ കൂടി ചൈനയില്‍ നിന്നും പാകിസ്താനിലെത്തുന്നതോടെ കടല്‍ മേഖലയില്‍ അശാന്തി പടര്‍ത്തുകയാണ് പാകിസ്ഥാന്റെ ലക്ഷ്യം.

1971ല്‍ പാകിസ്ഥാന്‍ മുങ്ങിക്കപ്പല്‍ ഇന്ത്യ തകര്‍ത്തു

ബംഗ്ലാദേശ് യുദ്ധകാലത്ത് ഇന്ത്യൻ നാവികസേന പാകിസ്താന്റെ പ്രമുഖ അന്തർവാഹിനിയായ ‘പിഎൻഎസ് ഗാസി’യെ ബംഗാള്‍ ഉള്‍ക്കടലില്‍ വെച്ച്‌ തകർത്ത ചരിത്രമുണ്ട്. വിശാഖപട്ടണകടല്‍ത്തീരത്ത് വെച്ചാണ് ഇന്ത്യ പാകിസ്ഥാന്റെ അന്തര്‍വാഹിനിയെ തകര്‍ത്തത്. അതിനുശേഷം ഈ മേഖലയിലേക്ക് വരാൻ ഭയപ്പെട്ടിരുന്ന പാക് നാവികസേന, ഇപ്പോള്‍ ചൈനയുടെ കടുത്ത പിന്തുണയോടെയാണ് വീണ്ടും തിരിച്ചുവരവിന് ശ്രമിക്കുന്നത്.

ചൈനയും പാകിസ്താനും തമ്മിലുള്ള പ്രതിരോധ കൂട്ടുകെട്ട് ഏഷ്യൻ പസഫിക് മേഖലയിലെ സന്തുലിതാവസ്ഥയ്‌ക്ക് വലിയ വെല്ലുവിളിയാണെന്ന ചർച്ചകള്‍ ആഗോളതലത്തില്‍ ഉയരുന്നതിനിടെയാണ് ഈ പുതിയ വാർത്ത പുറത്തുവരുന്നത്.

Tags: Chinese SubmarinePak threat1971 Bangladesh warBay of BengalLatest newsOperation SindoorIndia Pak warPNS HangorXI Asim Munir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

അഞ്ചുപേര്‍ കാണാമറയത്ത് തന്നെ; തെരച്ചില്‍ ഇന്നും തുടരും

പെരുമഴ ഇന്നും തുടരും; മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ഡിഡ്‌ജെറിഡൂ-തബല ജുഗൽബന്ദി ആസ്വദിച്ച് മോദി ; ഇരു രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങളെ മനോഹരമായി പകർത്തിയെന്നും പ്രധാനമന്ത്രി

ദേശീയപാതാ വികസനം: കേരളത്തിന് 2039 കോടി, ശബരിമല, മൂന്നാര്‍, വയനാട് റോപ് വേയ്‌ക്ക് അനുമതി

‘ലോകത്തിന്റെ വെല്ലുവിളികളെ നമ്മൾ ഒരുമിച്ച് നേരിടും’ : ഓസ്ട്രേലിയയിൽ ഭാരതത്തിന്റെ ശക്തിയെ എടുത്ത് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി

ഫിഫ ലോകകപ്പ്: നാലായി ചുരുങ്ങാന്‍ എട്ട് കൂട്ടര്‍, ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍

വിദേശയാത്രയും സ്ഥാനക്കയറ്റവും: സമ്പൂർണ്ണ രാശിഫലം (09 ജൂലൈ 2026) – AI ജ്യോതിഷം

മാലിന്യ നിക്ഷേപവും നിരോധിത പ്ലാസ്റ്റിക് ഉപയോഗവും: 1.10 കോടി പിഴ ചുമത്തി

ഉസ്‌ബെക്കിസ്ഥാനില്‍ മരിച്ച സാവരിയയുടെ സംസ്‌കാരം ഇന്ന് ഹരിപ്പാട്ട്

ചിറക്കൽ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഐതീഹ്യത്തെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.