Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീനിവാസന്‍, സലിംകുമാര്‍….സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്ന റീല്‍സുകാര്‍ക്ക് കേരള പൊലീസിന്റെ മുന്നറിയിപ്പ്; മൂന്ന് വര്‍ഷം തടവ് നല്‍കാവുന്ന കുറ്റം

നടന്‍ ശ്രീനിവാസന്റെയും സലിംകുമാറിന്റെയും മരണശേഷം അവരുടെ വീടുകളില്‍ ചെന്ന് കൂടുുംബാഗങ്ങളെ അസ്വസ്ഥപ്പെടുത്തുന്ന രീതിയില്‍ അവരുടെ ദൃശ്യങ്ങള്‍പകര്‍ത്തുന്ന റീല്‍സുകാരോടും ഓണ്‍ലൈന്‍ ചാനലുകാരോടും കേരളാ പൊലീസിന്റെ താക്കീത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2026, 08:07 pm IST
in Kerala
ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

ചന്തു സലിംകുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കെതിരെ പൊട്ടിത്തെറിക്കുന്നു (ഇടത്ത്)

കൊച്ചി: നടന്‍ ശ്രീനിവാസന്റെയും സലിംകുമാറിന്റെയും മരണശേഷം അവരുടെ വീടുകളില്‍ ചെന്ന് കൂടുുംബാഗങ്ങളെ അസ്വസ്ഥപ്പെടുത്തുന്ന രീതിയില്‍ അവരുടെ ദൃശ്യങ്ങള്‍പകര്‍ത്തുന്ന റീല്‍സുകാരോടും ഓണ്‍ലൈന്‍ ചാനലുകാരോടും കേരളാ പൊലീസിന്റെ താക്കീത്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് അവരുടെ അനുവാദമില്ലാതെ ഒളിഞ്ഞുനോക്കുന്നത് മൂന്ന് വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും നല്‍കാവുന്ന കുറ്റമാണെന്നാണ് മുന്നറിയിപ്പ് നല‍്കിയത്.

ആളുകളുടെ സങ്കടവും സ്വകാര്യ നിമിഷങ്ങളും ഒട്ടും ബഹുമാനമില്ലാതെ ക്യാമറയിൽ പകർത്തി സോഷ്യൽ മീഡിയയിൽ ലൈക്കും വ്യൂസും കൂട്ടാൻ നടക്കുന്ന ഇക്കൂട്ടരെ പൂട്ടാൻ ഇപ്പോൾ ആഭ്യന്തരവകുപ്പ് ശക്തമായ നടപടികളിലേക്ക് നീങ്ങുകയാണെന്നാണ് കേൾക്കുന്നത്. നടൻ സലിംകുമാറിന്റെ മരണസമയത്ത് അദ്ദേഹത്തിന്റെ വീട്ടിലും പൊതുദർശനത്തിന് വെച്ച ടൗൺ ഹാളിലും വന്ന് സെലിബ്രിറ്റികളുടെ പിറകെ റീൽസ് ഉണ്ടാക്കാൻ ഓടിനടന്നവരുടെ പെരുമാറ്റം വലിയ രീതിയിൽ വിമർശിക്കപ്പെട്ടിരുന്നു. അച്ഛൻ നഷ്ടപ്പെട്ട വേദനയിൽ നിൽക്കുന്ന മക്കളെയോ പ്രിയതമൻ നഷ്ടപ്പെട്ട ഭാര്യയെയോ പോലും വകവെക്കാതെയാണ് ഇവർ ക്യാമറയുമായി ഇരച്ചുകയറിയത്. സലിംകമാറിന്റെ മകൻ ചന്തു കഴിഞ്ഞ ദിവസം ഇതിനെതിരെ ശക്തമായി പ്രതികരിച്ചിരുന്നു

നടൻ ശ്രീനിവാസൻ മരിച്ചപ്പോഴും ഒക്കെ ഇക്കൂട്ടർ സെലിബ്രിറ്റികളെ പകർത്താൻ വേണ്ടി വലിയ ശല്യമുണ്ടാക്കിയിരുന്നു “ആ നടനെ കണ്ടപ്പോൾ ഈ നടി ചെയ്തത് കണ്ടോ?”, “സൂപ്പർതാരം മകളുമായി വരുന്നത് കണ്ടോ?” എന്നൊക്കെയുള്ള തരംതാണ ക്യാപ്ഷനുകൾ ഇട്ട് യൂട്യൂബിലും ഇൻസ്റ്റഗ്രാമിലും പോസ്റ്റ് ചെയ്യുന്നതാണ് ഇവരുടെ സ്ഥിരം പരിപാടി. സർക്കാർ മാറിയതോടെ സെക്രട്ടേറിയറ്റിനകത്തും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ വരെ ഓൺലൈൻ മീഡിയ എന്ന പേരിൽ റീൽസുകാർ തള്ളിക്കയറുന്ന അവസ്ഥയാണിപ്പോൾ ഉള്ളത്. എന്തായാലും ഇതിനൊക്കെ ഒരു നിയന്ത്രണം വരുത്താനാണ് പൊലീസ് ആലോചിക്കുന്നത്.

സലിംകുമാറിന്റെ മകന്‍ ചന്തു സലിം കുമാര്‍ റീല്‍സെടുക്കുന്നവര്‍ക്കും ഓണ്‍ലൈന്‍ചാനല്‍ ക്യാമറാമാന്മാര്‍ക്കും എതിരെ പൊട്ടിത്തെറിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേരള പൊലീസിന്റെ മുന്നറിയിപ്പ്. 2000-ലെ ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ (66ഇ) പ്രകാരം വലിയ കുറ്റമാണെന്ന് പോലീസ് ഫേസ്ബുക്കിലൂടെ ഓർമ്മിപ്പിച്ചു.

സ്വന്തം മാതാപിതാക്കൾ അപകടത്തിൽപ്പെടുമ്പോൾ പോലും റീൽസ് എടുക്കാൻ നടക്കുന്ന ഇത്തരക്കാര്‍ സ്വയം നിയന്ത്രിക്കാന്‍ ഈ മുന്നറിയിപ്പ് കാരണമാകട്ടെ എന്നും പൊലീസ് പറയുന്നു.

Tags: Online newschannelsKerala PolicevloggersLatest newsChandu SalimkumarReels makersSalim kumar deathviolation of Privacy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

India

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

India

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

India

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.