Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

കല്ലാച്ചി എന്ന കെ.എം. മീരയുടെ നോവല്‍ തന്റെ ദി സിന്‍ എന്ന നോവലിന്റെ മോഷണമാണെന്ന് ആരോപിച്ച് ഹരിത സാവിത്രി രംഗത്ത് വന്നെങ്കിലും സൈബര്‍ ആക്രമണം നീളുന്നത് കേരളവര്‍മ്മയിലെ ഇടത് ചായ് വുള്ള ദീപാനിശാന്തിന് നേരെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2026, 12:39 am IST
in Kerala, Literature
ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)

തിരുവനന്തപുരം: കല്ലാച്ചി എന്ന കെ.എം. മീരയുടെ നോവല്‍ തന്റെ ദി സിന്‍ എന്ന നോവലിന്റെ മോഷണമാണെന്ന് ആരോപിച്ച് ഹരിത സാവിത്രി രംഗത്ത് വന്നെങ്കിലും സൈബര്‍ ആക്രമണം നീളുന്നത് കേരളവര്‍മ്മയിലെ ഇടത് ചായ് വുള്ള ദീപാനിശാന്തിന് നേരെ. കവിതാമോഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നേരത്തെ പിടിപ്പിക്കപ്പെട്ടിട്ടുള്ള ദീപാ നിശാന്ത് മീരയുടെ കല്ലാച്ചി നോവലിനെ പുകഴ്‌ത്തി നിരവധി കുറിപ്പുകള്‍ എഴുതിയിരുന്നു.

മീരേച്ചി ദീപയടി നടത്തിയെന്ന രീതിയിലുള്ള കമന്‍റുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമാണ്. ദീപയടി എന്ന വാക്ക് തന്നെ സാഹിത്യമോഷണത്തിന്റെ പര്യായപദമായി മാറിയ വിവാദമുണ്ടായത് 2018ലാണ്.

എകെപിസിടിഎ മാസികയില്‍ ദീപ നിശാന്ത് തന്റെ കവിതയെന്ന് പറഞ്ഞ് പ്രസിദ്ധീകരിച്ചത് യുവ കവി എസ്. കലേശിന്റെ കവിതയാണെന്ന് കണ്ടുപിടിക്കപ്പെട്ടതുമുതല്‍ സാഹിത്യ ചോരണം സ്ഥിരം ആരോപിക്കപ്പെടുന്ന കവയത്രിയാണ് ദീപ നിശാന്ത്. അങ്ങിനെയാണ് സാഹിത്യ ചോരണത്തിന് ദീപയടി എന്ന പര്യായപദം ഉണ്ടായത്. അന്ന് കലേശിന്റെ കവിത സ്വന്തം കവിത എന്ന രീതിയില്‍ അയച്ചുതന്നത് ദീപാ നിശാന്ത് തന്നെയാണെന്ന് എകെപിസിടിഎയുടെ മാസികയുടെ എഡിറ്റോറിയൽ ബോർഡ് വെളിപ്പെടുത്തിയതോടെയാണ് ദീപ നിശാന്തിന് മുഖം നഷ്ടമായത്.

എന്തായാലും ഹരിത സാവിത്രി എഴുതിയ സിന്‍ എന്ന നോവലിന്റെയും മീരയുടെ കല്ലാച്ചി എന്ന നോവലിന്റെയും ഉള്ളടക്കം ഒന്നുതന്നെ എന്ന വിലയിരുത്തല്‍ ശക്തമാണ്. ആദ്യം എഴുതപ്പെട്ടത് സിന്‍ എന്ന നോവല്‍ ആണ്. മലയാളത്തിലെ പ്രശസ്ത സാഹിത്യ നിരൂപകന്‍ രാജശേഖരന്‍ സിന്‍ എന്ന നോവലിനെ വിമര്‍ശിച്ചതാണ് ഹരിത സാവിത്രിയെ വല്ലാതെ വേദനിപ്പിച്ചത്. രാജശേഖരന്റെ ബാര്യ രാധിക സി നായര്‍ കല്ലാച്ചി എന്ന നോവലിനെ നക്ഷത്രത്തോടും സിന്‍ എന്ന നോവലിനെ പുല്‍ക്കൊടിയോടും ഉപമിച്ചതും ഹരിത സാവിത്രിയെ മുറിവേല്‍പിച്ചിരുന്നു. ഇതെല്ലാം അവര്‍ ഈ വിവാദത്തെക്കുറിച്ചെഴുതിയ ഫെയ്സ് ബുക്ക് കുറിപ്പില്‍ പരാമര്‍ശിക്കുന്നു. “വിദേശ രാജ്യത്ത് വച്ചു നടക്കുന്ന കഥ എന്ന് പറഞ്ഞ് സിനിനെ കിട്ടുന്ന വേദികളിലെല്ലാം ആക്ഷേപിച്ചു നടക്കുന്ന ഒരു നിരൂപകന്റെ പുകഴ്‌ത്തല്‍ മേല്‍പ്പറഞ്ഞ പുസ്തകത്തിന്റെ പിന്നില്‍ കണ്ടു. അയാളുടെ ഭാര്യ ഈ വിഷയം പുകഞ്ഞു തുടങ്ങിയപ്പോള്‍ ആ എഴുത്തുകാരിയെ ആകാശത്തിലെ നക്ഷത്രത്തോടും എന്നെ പുല്‍ക്കൊടിയോടും ഉപമിച്ചു കൊണ്ട് ഒരു പോസ്റ്റ് ഇട്ടതും ശ്രദ്ധയില്‍ പെട്ടു”- ഇതായിരുന്നു ഹരിത സാവിത്രിയുടെ പ്രതികരണം.

ഈ വിവാദത്തില്‍ പെട്ട കെ.ആര്‍. മീരയും ഹരിത സാവിത്രിയും ഇടതുപക്ഷ കോട്ടയില്‍ നിന്നുള്ളവരാണ്. എന്നതില്‍ ഇടത് സാഹിത്യ നായകര്‍ ഏത് പക്ഷം പിടിക്കണമെന്നറിയാതെ വലയുകയാണ്. മോഷണം നിഷേധിച്ചാല്‍ ഹരിത സാവിത്രി പിണങ്ങും. മോഷണമുണ്ടെന്ന് സമ്മതിച്ചാല്‍ അവരുടെ പ്രിയപ്പെട്ട കെ.ആര്‍. മീര ചൂലെടുക്കും.

കല്ലാച്ചി എന്ന മീരയുടെ നോവലിനെ വിവാദത്തില്‍ കുടുക്കി ഈ ബുക്ക് വിറ്റുപോകാന്‍ ഡിസി ബുക്സ് നടത്തുന്ന കളിയാണിതെന്നും ചിലര്‍ ആരോപിക്കുന്നു. കാരണം കല്ലാച്ചി എന്ന മീരയുടെ നോവല്‍ ഡിസിയുടെ ബുക്ക്‌ സ്റ്റാളുകളിൽ കേട്ടുകണക്കിന് അട്ടിയട്ടിയായി കിടക്കുകയാണത്രെ.

Tags: plagiarismnovelkallachiLatest newsDC BooksDeepayadiHaritha SavitriSin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചി മറൈന്‍ ഡ്രൈവില്‍  ‘കോക്രാച്ച് ജനതാപാർട്ടി’ ദക്ഷിണേന്ത്യന്‍ സംഗമത്തിന് ആഹ്വാനം; ആരും എത്തിയില്ല, നിരീക്ഷിച്ച് കേന്ദ്ര ഇന്‍റലിജന്‍സ്

എസ് എഫ് ഐക്കാരോട് റോഡില്‍ കുത്തിയിരുന്ന് സമരം ചെയ്യാന്‍ കല്‍പിക്കുന്ന എ.എ. റഹിം (ഇടത്ത്) എസ് എഫ് ഐക്കാരെ പൊലീസ് തല്ലുമ്പോള്‍ ഓടിരക്ഷപ്പെടുന്ന എ.എ. റഹിം. (വലത്ത്)
Kerala

എയറിലായി എ.എ. റഹിം…കേരളസര്‍വ്വകലാശാല തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലാത്തിച്ചാര്‍ജ്ജില്‍ എസ് എഫ് ഐക്കാരെ തല്ലുകൊള്ളിച്ചു, തല്ലുകൊള്ളാതെ സ്വയം സേഫായി

Kerala

കമ്മികൾ ശരിക്കും സൈക്കോകളോ? നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ പഠിക്കുന്ന എല്‍പി സ്കൂളില്‍ സമരാഹ്വാനം ചെയ്യുന്ന ചെഗുവേരയുടെ ബാനര്‍

World

ഗള്‍ഫിലെ പ്രതിസന്ധി മൂര്‍ച്ഛിക്കും;യുഎസുമായുള്ള സമാധാനചര്‍ച്ചയില്‍നിന്നും ഇറാന്‍ പിന്‍മാറി; കാരണം ഇസ്രയേലിന്റെ ലെബനോന്‍ ആക്രമണം

India

ഡിഎംകെ നേതാവ് സ്റ്റാലിന്റെ കുടുംബരാഷ്‌ട്രീയത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

‘ജിഹാദി’ എന്ന് വിളച്ചു എന്നതും മതപരിവര്‍ത്തന ആരോപണവും ‘വിക്ടിം കാര്‍ഡ്’ കളിക്കാന്‍ കൂട്ടിച്ചേര്‍ത്തതോ? ഉരയാടാതെ ടിനി ടോം

ദീപ നിശാന്ത് കല്ലാച്ചി വായിക്കുന്നു (ഇടത്ത്) മീര (നടുവില്‍) ഹരിത സാവിത്രി (വലത്ത്)

നോവല്‍ മോഷണം എന്ന ആരോപണം മീരയ്‌ക്കെതിരെയാണെങ്കിലും സമൂഹമാധ്യമങ്ങളില്‍ ആക്രമണം ദീപാ നിശാന്തിനെതിരെ, ‘മീരേച്ചി ദീപയടി നടത്തി’

അങ്ങനെ വരട്ടെ , മമത ബാനർജിയുടെ ഇസ്ലാം പ്രീണനം പെട്ടെന്ന് തുടങ്ങിയതല്ല ; സമൂഹമാധ്യമങ്ങളിൽ ചർച്ചയായി ആ തിരിച്ചറിയൽ കാർഡ്

കോൺഗ്രസിനെ വിശ്വസിക്കാൻ പറ്റില്ല ; എസ് ഡി പി ഐയ്‌ക്ക് വോട്ട് നൽകണമെന്ന് പറഞ്ഞ് കർണാടക മന്ത്രി ; കോൺഗ്രസിലെ ഇസ്ലാമിസ്റ്റുകൾ എസ്ഡിപിഐയ്‌ക്കൊപ്പം തന്നെ

ഹിജാബ് അനുവദിച്ച സർക്കാർ കാവി വിലക്കി ; കർണാടകയിൽ ട്രെൻഡിംഗായി കാവി ഷാൾ കാമ്പെയ്ൻ ; കാവി ധരിച്ചെത്തുക ആയിരക്കണക്കിന് വിദ്യാർത്ഥികൾ

ലൗ ജിഹാദിന് വഴങ്ങിയില്ല : പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു ; പ്രതി ആഷിക് അലിയെ അസം പൊലീസ് വെടിവച്ച് കൊന്നു

കെടി ജലീല്‍ സിപിഎം അംഗമാകുന്നു

മദ്യപിച്ച് ബൈക്കോടിച്ചുളള അപകടത്തില്‍ പിന്നിലിരുന്ന ആള്‍ മരിച്ചു, ബൈക്കോടിച്ച ആള്‍ പിടിയില്‍, ജാമ്യമില്ലാ വകുപ്പ് ചുമത്തി

കോതമംഗലത്ത് വീടാക്രമിച്ച് കാട്ടാനക്കൂട്ടം

പാമ്പുകളുടെ ആവാസ കേന്ദ്രമാക്കാനാവില്ല, കാടുമൂടിയ വസ്തു തദ്‌ദേശസ്ഥാപനങ്ങള്‍ വെട്ടിത്തെളിച്ചേ പറ്റൂ:ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.