Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 3, 2026, 05:01 am IST
in Kerala, Kozhikode
മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ് പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

കോഴിക്കോട്: ആഗോള ഇസ്ലാമിക ഭീകരതയുടെ ശൃംഖല കേരളത്തിലേക്ക് വരുന്നു എന്ന പാഠമാണ് മാറാട് കൂട്ടക്കൊല നല്‍കുന്നതെന്ന് പ്രഭാഷകനും എഴുത്തുകാരനുമായ എ.പി. അഹമ്മദ്. മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തിന്റെ ഭാഗമായി ‘കേരളം വിഴുങ്ങുന്ന മതഭീകരത’ എന്ന വിഷയത്തില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

23 വര്‍ഷമായിട്ട് മാറാട്ട് സമാധാനമുണ്ടെങ്കിലും അതുണ്ടാക്കിയത് ഒത്തുതീര്‍പ്പിന് പോയവരല്ല. ഒത്തുതീര്‍പ്പല്ലാതെ പോരാട്ടം നടത്തിയാലാണ് സമാധാനം ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞു. നാദാപുരം ഇതിന് തെളിവാണ്. ഇസ്ലാമിക ഭീകരവാദികളെ കമ്മ്യൂണിസ്റ്റുകള്‍ വര്‍ഗീയമായി നേരിട്ടതുകൊണ്ടാണ് അവിടെ സമാധാനമുണ്ടായത്.

2001 ആഗോള ഇസ്ലാമിക ഭീകരതയുടെ കാര്യത്തില്‍ പ്രത്യേകം ഓര്‍ക്കേണ്ട വര്‍ഷമാണ്. അമേരിക്കയിലെ സപ്തംബര്‍ 11 ലെ ഭീകരാക്രമണം ആ വര്‍ഷമായിരുന്നു. അക്കാലത്താണ് കമ്മ്യൂണിസ്റ്റ് ബുദ്ധിജീവിയായ കെ.ഇ.എന്‍. ഇസ്ലാമിക തീവ്രവാദത്തെ അനുകൂലിച്ചു കൊണ്ടല്ലാതെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടം നടത്താനാവില്ല എന്ന് പറഞ്ഞത്. തൊട്ടടുത്ത വര്‍ഷം 2002ലാണ് മാറാട് കലാപം നടന്നത്. 2003ല്‍ ഏകപക്ഷീയമായ കൂട്ടക്കൊലയും നടന്നു എന്നും അദ്ദേഹം പറഞ്ഞു.

ഓര്‍മപ്പെടുത്തലുകള്‍ പ്രതികാരത്തിനുള്ള ഉപാധിയാക്കി മാറ്റുന്നത് സംസ്‌കാരമല്ലെന്നും അങ്ങനെ സംഭവിച്ചാല്‍ അതായിരിക്കും ബലിദാനികളായവരോട് ചെയ്യുന്ന അപരാധമെന്നും തുടര്‍ന്ന് സംസാരിച്ച എക്‌സ് മുസ്ലിം ആരീഫ് ഹുസൈന്‍ പറഞ്ഞു. ഭാരതത്തില്‍ സമാധാനം നിലനില്‍ക്കുന്നത് ഹിന്ദു സമുദായം ഭൂരിപക്ഷമായതു കൊണ്ടാണെന്ന് ഞാന്‍ എല്ലായിടത്തും പറയാറുണ്ട്. ജൂതരെ പോലെ തന്നെ എന്തെല്ലാം പ്രതിസന്ധികള്‍ നേരിട്ടിട്ടും സമാധാനത്തെ മുറുകെപ്പിടിക്കുന്ന സമൂഹമാണ് ഹിന്ദുക്കളെന്നും ചരിത്രം പരിശോധിച്ചാല്‍ മനസിലാകും. എന്നാല്‍ ഓര്‍മപ്പെടുത്തലുകള്‍ ആവശ്യമാണ്. ഗുജറാത്ത് കലാപത്തെ കുറിച്ച് നിരന്തരം പറഞ്ഞുകൊണ്ടിരിക്കാന്‍ ചിലര്‍ക്ക് അവകാശമുണ്ടെങ്കില്‍ മറാട് കൂട്ടക്കൊലയും ഓര്‍മിപ്പിക്കാന്‍ അവകാശമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗാണ് കേരളത്തിലെ ഭരണം നിയന്ത്രിക്കുക എന്ന അവസ്ഥ വരുന്നിടത്ത് കേരളത്തിന്റെ ഭാവിയെക്കുറിച്ച് ഭയക്കേണ്ടതുണ്ടെന്ന് ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. സ്വാതന്ത്ര്യത്തിന് മുമ്പ് നടന്ന റഫറണ്ടത്തില്‍ പാകിസ്ഥാന്‍ വേണമെന്ന് ആവശ്യപ്പെട്ടവരാണ് മുസ്ലീം ലീഗെന്ന് നാം ഓര്‍ക്കണമെന്നും അവര്‍ പറഞ്ഞു.

ഹിന്ദു ഐക്യവേദി ജില്ലാ അധ്യക്ഷന്‍ ടി.എന്‍. ഗോപാലന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ശശി കമ്മട്ടേരി സംസാരിച്ചു.

Tags: Marad massacreമാറാട് കൂട്ടക്കൊലIslamic terrorism in KeralaA.P. AhmedThe lesson of Marad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറാട് കൂട്ടക്കൊലയ്‌ക്ക് നാളെ 23 വയസ്; മറക്കാതിരിക്കാം, വംശഹത്യയുടെ ആ കറുത്തദിനം

Kerala

മാറാട് കലാപം വീണ്ടും പറഞ്ഞു മനസ്സ് വേദനിപ്പിക്കരുത്: ഖലീൽ ബുഖാരി തങ്ങൾ

Main Article

മാറാട്: അവര്‍ ഒന്നായിരുന്നു എന്നും

Kerala

മൗദൂദി-മാര്‍ക്‌സിസ്റ്റ് സഖ്യം മറച്ചുവെച്ച് സിപിഎം

കല്‍പ്പറ്റയില്‍ നടന്ന ജനജാഗ്രതാ സദസ് ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

മാറാടിലും മതം തിരഞ്ഞുപിടിച്ചാണ് ഭീകരര്‍ കൂട്ടക്കൊല ചെയ്തത്: ശശികല ടീച്ചര്‍

പുതിയ വാര്‍ത്തകള്‍

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.