Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2026, 11:47 am IST
in Kerala, Alappuzha

അമ്പലപ്പുഴ: മത്സ്യത്തൊഴിലാളികള്‍ക്ക് ഇതുവരെ കാര്യമായ പ്രയോജനം ലഭിക്കാത്ത തോട്ടപ്പള്ളി ഹാര്‍ബറിന്റെ പേരില്‍ പാഴായത് കോടികള്‍, ഇടതു വലതു മുന്നണികള്‍ പതിറ്റാണ്ടുകളായി ഭരിച്ചിട്ടും തോട്ടപ്പള്ളി ഹാര്‍ബറിന് ശാപമോക്ഷം ലഭിക്കുന്നില്ല. പത്തു വര്‍ഷം തുടര്‍ച്ചയായി ഭരിക്കാന്‍ അവസരം ലഭിച്ച പിണറായി സര്‍ക്കാര്‍ ഹാര്‍ബറിനെ പൂര്‍ണ്ണമായും അവഗണിക്കുകയായിരുന്നു. പ്രതിവര്‍ഷം പതിനായിരക്കണക്കിന് തൊഴില്‍ അവസരങ്ങളാണ് ഇല്ലാതായതെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിക്കുന്നു. കരിമണല്‍ കടത്ത് ലക്ഷ്യമാക്കി യുഡിഎഫ് സര്‍ക്കാരാണ് അശാസത്രീയമായി ഹാര്‍ബര്‍ നിര്‍മ്മിച്ചത്.

പിണറായി സര്‍ക്കാരും പത്തു വര്‍ഷമായി യുഡിഎഫിന്റെ പാതയാണ് പിന്‍തുടര്‍ന്നത്. നാമമാത്രമായ ചെറുവള്ളങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ഇവിടം പ്രയോജനപ്പെടുന്നത്. ഫിഷിങ് ബോട്ടുകള്‍ക്ക് ഹാര്‍ബറിനുള്ളില്‍ പ്രവേശിക്കുവാനും സാധിക്കാത്ത തരത്തിലാണ് നിര്‍മ്മാണം. തൃക്കുന്നപ്പുഴ, പുറക്കാട്,അമ്പലപ്പുഴ തെക്ക്, വടക്ക്, പുന്നപ്ര തെക്ക്, വടക്ക് പഞ്ചായത്തുകളിലെയും, ആലപ്പുഴയില്‍ കാട്ടൂര്‍ വരെയുള്ള പ്രദേശങ്ങളിലെയും മത്സ്യത്തൊഴിലാളികള്‍ക്ക് ഒരു പോലെ പ്രയോജനപ്പെടേണ്ട തുറമുഖമാണ് ഇന്ന് ഇത്തരത്തില്‍ അവഗണനയില്‍ കിടക്കുന്നത്.

1987ല്‍ ഫിഷ്‌ലാന്‍ഡിങ് സെന്റര്‍ എന്ന നിലയില്‍ തറക്കല്ലിട്ട് 1991ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ശേഷം 15 കോടിയോളം രൂപ ചെലവിട്ട് 2004ല്‍ തുറമുഖ നിര്‍മ്മാണ ഉത്ഘാടനം നടത്തുകയും ചെയ്തു. പിന്നീട് ഇടതു സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ മന്ത്രിയായിരുന്ന ജി.സുധാകരന്‍ പണി പൂര്‍ത്തിയാക്കാതെ ഉത്ഘാടനം ചെയ്യുകയായിരുന്നു. സുധാകരനെതിരെ അന്ന് കോണ്‍ഗ്രസുകാര്‍ സമരം നടത്തുകയും ചെയ്തിരുന്നു.

നിര്‍മ്മാണത്തിന്റെ തുടക്കത്തില്‍ തന്നെ ഇതിന്റെ പ്ലാന്‍ അശാസ്ത്രീയമാണന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ചൂണ്ടി കാട്ടിയിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ സംസ്ഥാന സര്‍ക്കാരോ പരിഗണിക്കാന്‍ തയ്യാറായില്ല. 2014ല്‍ ഹാര്‍ബറിന്റെ പടിഞ്ഞാറെ മുഖം മണല്‍ കയറി അടയുകയും ഇതിന്റെ മറവില്‍ മണല്‍ നീക്കം ചെയ്യാന്‍ എന്ന പേരില്‍ കരിമണല്‍ കമ്പനികളെ എത്തിച്ച് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ തുറമുഖത്തിന്റെ വികസനം എന്നന്നേയ്‌ക്കുമായി അട്ടിമറിക്കുകയായിരുന്നു. അന്ന് ജി.സുധാകരനായിരുന്നു ഇവിടുത്തെ എംഎല്‍എ.

ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും യഥേഷ്ടം കയറി മത്സ്യം വിറ്റഴിക്കാനും സുരക്ഷിതമായി ലാന്റ് ചെയ്യുവാനും കഴിയുന്ന തരത്തില്‍ നിര്‍മ്മിക്കേണ്ട തുറമുഖമാണ് ഇത്തരത്തില്‍ ഇരുമുന്നണികളുടേയും വികസന വിരോധം മൂലം ഒറ്റപ്പെട്ടുകിടക്കുന്നത്. തുറമുഖത്തിന്റെ തെക്കേ പുലിമുട്ട് 1325 മീറ്ററും 600 മീറ്റര്‍ വടക്ക് മാറി മറ്റൊരു പുലിമുട്ടും 700 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ചെങ്കില്‍ മാത്രമേ വളളങ്ങള്‍ക്കും ബോട്ടുകള്‍ക്കും ഹാര്‍ബറിനുള്ളില്‍ സുരക്ഷിതമായി മത്സ്യ വിപണനം നടത്താന്‍ സാധിക്കൂ.

Tags: developmentBlack SandthottappallyHarbor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പോഡ് കാസ്റ്റര്‍ ഷാരീഖ് ഷംസുദ്ദീന്‍ (വലത്ത്)
Kerala

‘1991ല്‍ മൈക്രോസോഫ്റ്റില്‍ 29 ലക്ഷം ശമ്പളം, ഇന്‍റല്‍ ഈ മിടുക്കനെ സ്വന്തമാക്കി..നേമത്തിന്റെ മുഖച്ഛായ മാറ്റാന്‍ ഈ രാജീവ് ചന്ദ്രശേഖര്‍ ജയിക്കണം’

Kerala

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

Kerala

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

Kerala

വികസനവും ശബരിമലയും ചര്‍ച്ചയാകരുത്; ചെറ്റയില്‍ തുടങ്ങി ഡീല്‍ വിവാദം വരെ

Kerala

ആറന്മുളയില്‍ വികസനമുരടിപ്പ്; പണി തീരാത്ത പദ്ധതികള്‍ വീണയ്‌ക്ക് തിരിച്ചടിയാകുന്നു

പുതിയ വാര്‍ത്തകള്‍

‘ഡാഷ് മോനെ രേവന്താ മറുപടി വരുന്നുണ്ട്‘; രേവന്ത് റെഡ്ഡിക്കെതിരെ അസഭ്യ പ്രയോഗവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

ഗുരുവായൂരിന്‌ വേണ്ടി നിലപാടിലുറച്ച്

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

വികസനം കാത്ത് തോട്ടപ്പള്ളി ഹാര്‍ബര്‍; നഷ്ടമായത് വന്‍ തൊഴിലവസരങ്ങള്‍, കരിമണല്‍ ലോബിക്കായി ഒത്തുകളിച്ച് ഇടതുവലതും

ഗുരുവായൂരിൽ പൂജയ്‌ക്ക് മുമ്പേ പ്രസാദം; തീരുമാനം വിവാദമാകുന്നു; വിശ്വാസികളെ വഞ്ചിക്കുന്നുവെന്ന് വിമർശനം

തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സുരേഷ് ഗോപിക്കെതിരെ നൽകിയ ഹർജി തള്ളി ഹൈക്കോടതി; ഹർജി നിലനിൽക്കില്ലെന്ന വാദം അംഗീകരിച്ചു

ഇൻസ്റ്റാഗ്രാം കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ കണ്ടെത്തി മടങ്ങവെ പോലീസിന്റെ മുന്നിൽ വച്ച് ഭർത്താവ് കുത്തിക്കൊന്നു

അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി; യുവതീ പ്രവേശം അനുവദിച്ച വിധി തെറ്റ്, സുപ്രീംകോടതിയിൽ നിലപാട് അറിയിച്ച് കേന്ദ്രസർക്കാർ

2018ലേത് മനുഷ്യനിര്‍മ്മിത പ്രളയം; തൊട്ടപ്പള്ളി സ്പില്‍വേ തുറക്കാഞ്ഞതിലും വൻ അട്ടിമറി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ആ പ്രളയം പിണറായി സർക്കാരിന്റെ സൃഷ്ടിയായിരുന്നുവെന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.