Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കാവ്യയുമായുള്ള വിവാഹക്കാര്യം പറഞ്ഞപ്പോൾ അച്ഛന് ഇനിയും മതിയായില്ലേ എന്ന് മകൾ മീനാക്ഷി ചോദിച്ചു!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2026, 09:43 am IST
in Entertainment

കഴിഞ്ഞ ദിവസമായിരുന്നു ദിലീപിന്റെയും മഞ്ജു വാര്യരുടെയും പ്രിയ പുത്രിയായ മീനാക്ഷിയുടെ പിറന്നാൾ. 26 വയസിൽ എത്തി നിൽക്കുകയാണ് താരപുത്രി ഇപ്പോൾ. അച്ഛനും അമ്മയും രണ്ടാനമ്മയും ഒക്കെ സിനിമയിലെ വമ്പൻ താരങ്ങൾ ആയിരുന്നിട്ടും മീനാക്ഷി ഇതുവരെ സിനിമയുടെ മായിക ലോകത്തേക്ക് എത്തി നോക്കിയിട്ടില്ല. പകരം ഡോക്‌ടറായി തന്റെ ജീവിതം ഉഴിഞ്ഞു വയ്‌ക്കാനാണ് മീനാക്ഷി ആഗ്രഹിക്കുന്നതെന്ന് ദിലീപ് തന്നെ പറഞ്ഞിരുന്നു.

ചെന്നൈയിൽ നിന്നാണ് മീനാക്ഷി മെഡിക്കൽ ബിരുദപഠനം പൂർത്തിയാക്കിയത്. നേരത്തെ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം പിതാവ് ദിലീപിനൊപ്പമുള്ള ചിത്രങ്ങൾ ഉൾപ്പെടെ മീനാക്ഷി പങ്കുവച്ചിരുന്നു. അത് സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ രീതിയിൽ വൈറലായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആളാണ് മീനാക്ഷിയെന്ന് ഇടയ്‌ക്കിടെ പറയാറുള്ള ആളാണ് ദിലീപ്. മാത്രമല്ല മകളെ പറ്റി അദ്ദേഹം ഇപ്പോഴും വൈകാരികമായാണ് സംസാരിക്കാറുള്ളത്

മഞ്ജുവുമായി വേർപിരിഞ്ഞ ശേഷവും ദിലീപിനൊപ്പം തന്നെ നിൽക്കാനാണ് മീനാക്ഷി ആഗ്രഹിച്ചത് എന്നത് ഇരുവരും തമ്മിലുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്നു. മാത്രമല്ല ഇത്രയും കാലത്തിന് ഇടയിൽ വലിയ കേസും, ആരോപണങ്ങളും ഒക്കെ പിതാവിനെതിരെ ഉയർന്നിട്ടും ഒരിക്കൽ പോലും മീനാക്ഷി അദ്ദേഹത്തെ തള്ളിപറഞ്ഞിരുന്നില്ല.

കഴിഞ്ഞ ദിവസം മീനാക്ഷിയുടെ പിറന്നാൾ ദിനത്തിൽ മുൻപ് ഒരിക്കൽ ദിലീപ് പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തിരുന്നു. ദിലീപ്-കാവ്യ മാധവൻ വിവാഹ സമയത്തെ അനുഭവമാണ് പങ്കുവച്ചത്. കാവ്യയെ വിവാഹം കഴിക്കുന്നത് സംബന്ധിച്ച് ചോദിച്ച ചോദ്യത്തിന് മകളായ മീനാക്ഷി നൽകിയ മറുപടിയെ കുറിച്ച് ഒരു അഭിമുഖത്തിൽ ദിലീപ് വാചാലനായിരുന്നു.

ദിലീപും കാവ്യയും വിവാഹിതരാകുമ്പോൾ 15 വയസ് മാത്രമായിരുന്നു മീനാക്ഷിക്ക് പ്രായം. ഈ ചെറിയ പ്രായത്തിൽ തന്നെ വിഷയത്തോട് പക്വമായി പെരുമാറാൻ മീനാക്ഷിക്ക് സാധിച്ചുവെന്നാണ് ആരാധകർ പോലും പറയുന്നത്. എന്തെന്നാൽ കാവ്യയെ കുറിച്ച് ചോദിച്ചപ്പോൾ മീനാക്ഷി യാതൊരു തരത്തിലുള്ള എതിർപ്പും പ്രകടപ്പിച്ചില്ല എന്ന് മാത്രമല്ല പിതാവിനൊപ്പം ഉറച്ചു നിൽക്കുകയും ചെയ്‌തു.

ദിലീപിന്റെ വാക്കുകൾ ഇങ്ങനെ: കാവ്യയെ വിവാഹം ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ അച്ഛന് മതിയായില്ലേ എന്നാണ് മീനാക്ഷി ആദ്യം ചോദിച്ചത്. എനിക്ക് പരിചയമുള്ള ആളല്ലേ, എനിക്കും ഇഷ്‌ടമാണ് അച്ഛാ എന്നാണ് അവൾ അന്ന് മറുപടി നൽകിയത്. മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാനും പറ്റില്ല എന്നെനിക്ക് നല്ല ബോധ്യമുണ്ടായിരുന്നു. സുഹൃത്തുക്കൾ എന്ന നിലയിൽ അവർ പോകട്ടെയെന്നാണ് കരുതിയത്.

എന്റെ മകൾക്ക് അമ്മയുടെ സ്ഥാനത്തായിരുന്നില്ല കാവ്യ. ജീവിതത്തിൽ ഏറ്റവും വലിയ മുൻഗണന എന്റെ മകൾക്കാണ്. അവളെ നോക്കുന്ന, ഉൾക്കൊള്ളുന്ന, അറിയാവുന്ന ഒരാൾക്കല്ലാതെ ആ കമ്മ്യൂണിക്കേഷൻ ശരിയാകില്ല. ഇല്ലെങ്കിൽ അതെനിക്ക് ഏറ്റവും വലിയ തലവേദനയാകും. നാളെ മുതൽ മീനാക്ഷിയുടെ അമ്മയാകണം എന്ന് ഞാൻ കാവ്യയോട് പറഞ്ഞിട്ടില്ല. ഇത്രയും വലിയ കുട്ടിയുടെ അമ്മയാകാൻ കാവ്യക്ക് പറ്റില്ല.

അതേസമയം, ദിലീപിന്റെ കാവ്യ മാധവനുമായുള്ള വിവാഹത്തിന് ശേഷവും മീനാക്ഷിയുമായുള്ള അടുപ്പത്തിന് ഒരു ഇടിവും സംഭവിച്ചിട്ടില്ല. പലപ്പോഴും ഒരു സുഹൃത്ത് എന്ന നിലയിൽ കൂടിയാണ് കാവ്യയെ മീനാക്ഷി കാണുന്നത് എന്നാണ് ആരാധകർ പറയുന്നത്. അതിന് കാരണം അവർ തമ്മിലുള്ള കുറഞ്ഞ പ്രായ വ്യത്യാസമാണ്. നിഷാൽ ചന്ദ്രയുമായുള്ള വിവാഹ മോചനത്തിന് ശേഷം 2016ലായിരുന്നു കാവ്യ മാധവൻ ദിലീപിനെ വിവാഹം കഴിച്ചത്.

അതിന് ശേഷം അവരുടെ ജീവിതത്തിൽ പലവിധത്തിലുള്ള പ്രതിസന്ധികൾ ഉദയം ചെയ്‌തിരുന്നു. നടിയെ ആക്രമിച്ച കേസിൽ ദിലീപ് പ്രതി ചേർക്കപ്പെട്ടതും ജയിലിൽ കിടക്കേണ്ടി വന്നതും ഒക്കെ അതിന് ശേഷമായിരുന്നു. എന്നിട്ടും മീനാക്ഷിയോ കാവ്യ മാധവനോ ദിലീപിനെതിരായ ഒരു തരത്തിലും സംസാരിച്ചിരുന്നില്ല. കുടുംബം മുഴുവൻ ഒറ്റക്കെട്ടായാണ് കേസുകളെയും ആരോപണങ്ങളെയും നേരിട്ടത്.

 

Tags: Malayalam MoviedileepMeenakshi DileepKavya MadhavanLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്‌ക്കില്ലെന്ന് പറഞ്ഞു’;ജമാഅത് ഇസ്ലാമിയെ വിമർശിക്കുന്ന ഞാൻ എങ്ങനെ കോൺഗ്രസിൽ ?

India

ഒരു വെടിക്ക് പാകിസ്ഥാനും ചൈനയും…ഇന്ത്യന്‍നിര്‍മ്മിത ഘാതക് ഡ്രോണുകള്‍ വാങ്ങാന്‍ 30,000 കോടി അനുവദിച്ച് പ്രതിരോധമന്ത്രാലയം…

India

എൽപിജിയുമായി രണ്ട് ഇന്ത്യൻ കപ്പലുകൾകൂടി ഹോർമുസ് കടലിടുക്ക് കടന്നു; ഹോര്‍മുസ് കടക്കാന്‍ ശ്രമിച്ച പാക് കപ്പലിനെ തിരിച്ചയച്ച് ഇറാന്‍

Kerala

ബിജെപിയുടെ എ ക്ലാസ് മണ്ഡലമായ തൃപ്പൂണിത്തുറയില്‍ നിന്നും എംഎല്‍എ ആകാന്‍ അഞ്ജലി നായര്‍

ഇന്ത്യയുടെ നാവികക്കപ്പലുകള്‍ അറോറയ്ക്ക് സംരക്ഷണം നല്‍കി കൂടെ യാത്ര ചെയ്യുന്നു
India

ചൈനയിലേക്ക് പോകേണ്ട അറോറ പാചകവാതക ടാങ്കര്‍ ഇന്ത്യയിലെ മംഗലാപുരത്തേക്ക് തിരിച്ചുവിട്ട മോദിയുടെ പവര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭാ തെരഞ്ഞെടുപ്പ് : മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ ; ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരം

കോണ്‍ഗ്രസിന്റെ സൗജന്യ ബസ് യാത്ര നാടകം പൊളിഞ്ഞു

കേന്ദ്രവിഹിതം യഥാസമയം കൈമാറി; പ്ലാന്‍ ഫണ്ട് മുടങ്ങി: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വന്‍ പ്രതിസന്ധിയില്‍

ലോക്ഭവനില്‍ എത്തിയ ശുഭാംശു ശുക്ലയ്ക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശ്രീപദ്മനാഭ സ്വാമിയുടെ വിഗ്രഹം ഉപഹാരമായി നല്‍കുന്നു

ബഹിരാകാശ ദൗത്യങ്ങള്‍ സമൂഹത്തെ സഹായിക്കുന്നതിന്: ശുഭാംശു ശുക്ല

കാവ്യയുമായുള്ള വിവാഹക്കാര്യം പറഞ്ഞപ്പോൾ അച്ഛന് ഇനിയും മതിയായില്ലേ എന്ന് മകൾ മീനാക്ഷി ചോദിച്ചു!

രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗക്കേസ് : സൈബര്‍ അധിക്ഷേപ പരാതി നല്‍കി രണ്ട് അതിജീവിതമാര്‍

കേന്ദ്ര ജനക്ഷേമ പദ്ധതികളെല്ലാം പിണറായി അട്ടിമറിച്ചു: കുമ്മനം

റാന്നിയില്‍ സിപിഎമ്മിനെ വേട്ടയാടി നേതാവിനെതിരെ പീഡന പരാതി

ജനം ടിവിയും ജനം സൗഹൃദവേദിയും സംയുക്തമായി സംഘടിപ്പിക്കുന്ന ജനോത്സവം നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യുന്നു. ജി. അശോക് കുമാര്‍, കെ.ജി. സുരേഷ്, പ്രിയദര്‍ശന്‍, സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി, ജയറാം, ജി. സുരേഷ് കുമാര്‍, എ. ജയകുമാര്‍, രാജീവ് അഞ്ചല്‍ തുടങ്ങിയവര്‍ സമീപം

കലാരൂപങ്ങളെ അന്യംനിന്ന് പോകാതെ കാത്തുസൂക്ഷിക്കണം: മോഹന്‍ലാല്‍

പി. ശ്രീകുമാര്‍ അഡീ. സോളിസിറ്റര്‍ ജനറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.