Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

സുനില്‍ തളിയല്‍ by സുനില്‍ തളിയല്‍
Mar 26, 2026, 10:40 am IST
in Kerala, Thiruvananthapuram
കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

തിരുവനന്തപുരം: കാലടി ഗവ.ഹൈസ്‌കൂളില്‍ പ്ലസ്ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രതിപക്ഷ എംഎല്‍എ ആയ വി.ശിവന്‍കുട്ടി നിവേദനം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് വി. ശിവന്‍കുട്ടി അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിരുന്നിട്ടും പഌസ്ടു അനുവദിച്ചില്ല.

2011ല്‍ രണ്ടാം ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ എംഎല്‍എ ആയിരുന്നു വി. ശിവന്‍കുട്ടി. ഇന്നത്തെ നേമം മണ്ഡലം ഉള്‍പ്പെടുന്ന പഴയ തിരുവനന്തപുരം ഈസ്റ്റ് നിയോജക മണ്ഡലം എംഎല്‍എ ആയിരുന്നു അദ്ദേഹം. കാലടിയിലെയും പരിസര പ്രദേശത്തെയും ജനങ്ങളുടെ നിരന്തരമായ ആവശ്യമായിരുന്നു കാലടി ഗവ.ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കുക എന്നത്.

2013ല്‍ കാലടി സ്‌കൂള്‍ പിടിഎ ജനറല്‍ ബോഡി കൂടി നാട്ടിലെ റസിഡന്റ്‌സ് അസോസിയേഷനുകളെ ഉള്‍പ്പെടുത്തി കമ്മറ്റി രൂപീകരിച്ച് ജനങ്ങളില്‍ നിന്ന് ഒപ്പ് ശേഖരിച്ചാണ് നിവേദനം നല്‍കിയത്. ഈസ്റ്റ് മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തിലാണ് കാലടി സ്‌കൂളില്‍ പഌസ്ടു അനുവദിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കിയത്.

ദേവസ്വം മന്ത്രിയായിരുന്ന വി.എസ്. ശിവകുമാറിനും നിവേദനംനല്‍കി. തിരുവനന്തപുരം ഈസ്റ്റ് എംഎല്‍എ ആയിരുന്ന വി. ശിവന്‍കുട്ടി, അന്നത്തെ വാര്‍ഡ് കൗണ്‍സിലര്‍ കെ. കൃഷ്ണന്‍കുട്ടി, കാലടി ഗവ. ഹൈസ്‌കൂള്‍ പിടിഎ പ്രസിഡന്റ് ശെല്‍വകുമാര്‍, സിപിഎം ചാല എല്‍സി സെക്രട്ടറി സി. ഗോപി, എഐവൈഎഫ് ജില്ലാ സെക്രട്ടറി കാലടി ജയചന്ദ്രന്‍ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി അധികാരത്തില്‍ വന്നാല്‍ കാലടി ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. പക്ഷേ യുഡിഎഫ് ആണ് അധികാരത്തില്‍ വന്നത്. പി.കെ. അബ്ദുള്‍ റബ്ബായിരുന്നു വിദ്യാഭ്യാസ മന്ത്രി.

2011 മുതല്‍ 2016 വരെ കാലടി ഉള്‍പ്പെടുന്ന് ഈസ്റ്റ് നിയോജകമണ്ഡലം എംഎല്‍എ ആയിരുന്ന വി. ശിവന്‍കുട്ടി കാലടി സ്‌കൂളിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി ഒന്നും ചെയ്തില്ല. 2016ല്‍ വി. ശിവന്‍കുട്ടിയെ തോല്‍പ്പിച്ച് എംഎല്‍എ ആയ ഒ. രാജഗോപാലിന്റെ കാലത്താണ് അടിസ്ഥാന സൗകര്യ വികസന കാര്യത്തില്‍ കാലടി ഗവ. ഹൈസ്‌കൂള്‍ വന്‍ കുതിച്ചുചാട്ടം നടത്തിയത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രമാക്കുക എന്ന പദ്ധതിയില്‍ കാലടി സ്‌കൂളിനെ ഉള്‍പ്പെടുത്തിയത് ഒ. രാജഗോപാലിന്റെ ശ്രമഫലമായാണ്. അതിനെത്തുടര്‍ന്നാണ് പുതിയ മന്ദിരങ്ങളും വിശാലമായ കഌസ്മുറികളും സ്മാര്‍ട്ട് കഌസ് മുറികളും ഫര്‍ണിച്ചറുകളും കാലടി സ്‌കൂളിന് ലഭ്യമായത്.

കാലടി ഗവ. സ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്ന് ജനങ്ങളുടെ ആവശ്യത്തിന് പ്രതിപക്ഷത്തിരിക്കുമ്പോള്‍ പിന്തുണ നല്‍കിയ വി. ശിവന്‍കുട്ടി പക്ഷേ വിദ്യാഭ്യാസ മന്ത്രിയായപ്പോള്‍ സ്വന്തം മണ്ഡലത്തിലെ കാലടി ഗവ. ഹൈസ്‌കൂളിനെ മറന്നു. കഴിഞ്ഞ 5 വര്‍ഷവും പഌസ് ടു അനുവദിക്കുന്നതിന് ഒരു ചെറുവിരല്‍പോലും അനക്കിയില്ല. കാലടി സ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് വി. ശിവന്‍കുട്ടിയുള്‍പ്പെടുന്ന സംഘം നിവേദനം നല്‍കിയിട്ട് 13 വര്‍ഷം പിന്നിട്ടു. അതില്‍ 10 വര്‍ഷവും എല്‍ഡിഎഫ് മന്ത്രിസഭയായിരുന്നു ഭരണത്തില്‍. അഞ്ച് വര്‍ഷം വി. ശിവന്‍കുട്ടി വിദ്യാഭ്യാസ മന്ത്രിയും. എന്നിട്ടും കാലടി സ്‌കൂളില്‍ പഌസ് ടു യാഥാര്‍ത്ഥ്യമായില്ല.

Tags: educationv sivankuttyPlus twoelection 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

പ്ലസ്ടുകാര്‍ക്ക് ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി പ്രവേശനം; പ്രവേശനപരീക്ഷ ജൂണ്‍ 28 ന്

Education

കരസേനയില്‍ പ്ലസ്ടുകാര്‍ക്ക് സൗജന്യ എന്‍ജിനീയറിംഗ് ബിരുദ പഠനം; ഓഫീസറായി ജോലി

Kerala

വി ജോയി സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായതില്‍ പാര്‍ട്ടിയില്‍ എതിര്‍പ്പ്

Kerala

വി.ജോയി വേണ്ട, വി ശിവന്‍കുട്ടി തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകണമെന്ന് കടകംപളളി

Kerala

ഇ ഡി യെ ആക്രമിച്ച കേസിൽ ജയിലിൽ അടയ്‌ക്കപ്പെട്ട അടിമകളുടെ വീട്ടിൽ തമ്പ്രാൻ ശിവൻ കുട്ടി സന്ദർശിച്ചു: അഖില്‍ മാരാര്‍

പുതിയ വാര്‍ത്തകള്‍

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.