Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

അടിയന്തരാവസ്ഥയുടെ ഭീകരത അവസാനിച്ചതിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 49 വര്‍ഷം; ജനാധിപത്യം പുനഃസ്ഥാപിച്ച വിജയദിവസം

ആര്‍. മോഹനന്‍ by ആര്‍. മോഹനന്‍
Mar 21, 2026, 09:38 am IST
in Article

1975-77 കാലത്ത് കോണ്‍ഗ്രസ് സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച അടിയന്തരാവസ്ഥയുടെ ഭീകരത അവസാനിച്ചതിന്റെ ഓര്‍മകള്‍ക്ക് ഇന്ന് 49 വര്‍ഷം. മാര്‍ച്ച് 21 നാണ് ഈ ഭീകരാവസ്ഥ അവസാനിച്ചത്. 1975 ജൂണ്‍ 25 ന് അര്‍ധരാത്രിയില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഭരണഘടനയെ കാറ്റില്‍പ്പറത്തിയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. 1971 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ച് ജയിച്ചതിനാല്‍ അലഹബാദ് ഹൈക്കോടതി അവരുടെ തെരഞ്ഞെടുപ്പ് റദ്ദാക്കുകയും 6 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ഇതേത്തുടര്‍ന്ന് പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കളെയും നിരപരാധികളായ പതിനായിരക്കണക്കിന് ജനങ്ങളെയും കല്‍തുറുങ്കില്‍ അടച്ചു. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് ഭാരത ഭരണഘടനയില്‍ മതേതരത്വവും സോഷ്യലിസവും എഴുതി ചേര്‍ത്തത്. പൗരന്മാരുടെ മൗലിക അവകാശങ്ങള്‍ എടുത്തുകളഞ്ഞു. മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പത്രമാരണ നിയമം നടപ്പാക്കി. അടിയന്തരാവസ്ഥക്കെതിരെ ആര്‍എസ്എസ്, ഭാരതീയ ജനസംഘം തുടങ്ങിയ ദേശീയ പ്രസ്ഥാനങ്ങള്‍ ലോകസംഘര്‍ഷ സമിതിയുടെ ആഭിമുഖ്യത്തില്‍ അഖിലേന്ത്യാ തലത്തില്‍ ശക്തമായ സത്യഗ്രഹ സമരങ്ങള്‍ സംഘടിപ്പിച്ചു. ആ സമരം നടത്തിയവരെ പോലീസ് ലോക്കപ്പിലും ജയിലറകളിലും മൃഗീയമായി മര്‍ദ്ദിച്ചു. രാജ്യത്ത് ഒരു ലക്ഷത്തി എഴുപത്തയ്യായിരം പേര്‍ ഈ സമരത്തില്‍ പങ്കെടുത്തു. കേരളത്തില്‍നിന്ന് പതിനായിരത്തോളം ആര്‍എസ്എസ്, ജനസംഘം പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുത്തു. അന്ന് കേരളത്തിലെ ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരന്റെ പോലീസ് കിരാതമായ മര്‍ദ്ദനമുറകളാണ് സമരസേനാനികളുടെ മേല്‍ നടത്തിയത്. സമരസേനാനികളെ മാസങ്ങളോളം ജയിലില്‍ അടച്ചു. രാജ്യത്ത് അടിയന്തരാവസ്ഥാ വിരുദ്ധ ജനകീയ സമരങ്ങള്‍ ശക്തിപ്പെട്ടതിനെത്തുടര്‍ന്നാണ് ഇന്ദിരാഗാന്ധി 1977 മാര്‍ച്ച് 21 ന് അടിയന്തരാവസ്ഥ പിന്‍വലിച്ചത്. അന്നത്തെ കിരാതമായ പോലീസ് മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങിയ പലരും അകാല മരണത്തിന് കീഴടങ്ങി. ജീവിച്ചിരിക്കുന്നവരില്‍ ബഹുഭൂരിപക്ഷം പേരും ആരോഗ്യപ്രശ്നങ്ങളും മറ്റ് ദുരിതങ്ങളുമായി ജീവിതം തള്ളിനീക്കുന്നു. രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ ഈ സമരസേനാനികള്‍ക്ക് സാമ്പത്തിക സഹായവും ചികിത്സാ സഹായവും കൊടുക്കുന്നുണ്ട്. കേരളത്തിലെ സമരപോരാളികളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി 2015 ല്‍ അസോസിയേഷന്‍ ഓഫ് എമര്‍ജന്‍സി എന്ന സംഘടന രൂപീകരിച്ചു സര്‍ക്കാരുകള്‍ മുമ്പാകെ നിവേദനങ്ങള്‍ കൊടുത്തെങ്കിലും നാളിതുവരെ ഒരു പരിഹാരവും ഉണ്ടായിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ വയോവന്ദന്‍ പദ്ധതി പ്രകാരം 70 വയസ് പിന്നിട്ടവര്‍ക്ക് പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ ചികിത്സാ സഹായം കിട്ടുമെങ്കിലും രാഷ്‌ട്രീയ കാരണങ്ങളാല്‍ കേരള സര്‍ക്കാര്‍ ഇത് നടപ്പിലാക്കിയില്ല. രാജ്യത്ത് നടപ്പിലാക്കിയ ഏകാധിപത്യത്തിനെതിരെ സമരം ചെയ്ത് ജനാധിപത്യം പുനഃസ്ഥാപിച്ച ഈ സമര പോരാട്ടം രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണമെന്നും, ഇതില്‍ പങ്കെടുത്തവര്‍ക്ക് സാമ്പത്തിക സഹായവും ചികിത്സാ സഹായവും നല്‍കണമെന്നുമുള്ള ധാര്‍മികമായ ആവശ്യങ്ങള്‍ക്കുനേരെ കണ്ണടയ്‌ക്കാതെ അത് നടപ്പാക്കാനുള്ള ആര്‍ജ്ജവം സര്‍ക്കാരിനുണ്ടാകണം.

(എമര്‍ജന്‍സി വിക്ടിംസ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

 

Tags: അടിയന്തരാവസ്ഥIndira Gandhi1975 Emergency
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ഭരണകാലത്ത് 1500 കോടി ഡോളറിന്‍റെ അഴമിതയ്ക്ക് ഇടയാക്കിയ ബൊഫോഴ്സ് തോക്ക് (ഇടത്ത്)
India

കോണ്‍ഗ്രസ് ഭരണകാലത്ത് ആയുധങ്ങള്‍ വാങ്ങിയിരുന്നത് ഇടനിലക്കാരായ ആയുധക്കച്ചവടക്കാര്‍, കൈക്കൂലി വാങ്ങി കോണ്‍ഗ്രസ് മന്ത്രിമാര്‍ കൊഴുത്തു

India

നെഹ്രു, ഗാന്ധി കുടുംബത്തിന്റെ പേരിലുള്ള ആശുപത്രികളുടെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും കണക്ക് പുറത്ത് വിട്ട് കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്‍

India

ആദ്യം നെഹ്‌റു , പിന്നെ ഇന്ദിര , സോണിയ…ലോക്‌സഭയിൽ മൂന്ന് വോട്ട് മോഷണ കേസുകൾ വെളിപ്പെടുത്തി അമിത് ഷാ : മിണ്ടാട്ടം മുട്ടി പ്രതിപക്ഷം 

ബിജെപി എംപി നിഷികാന്ത് ദുബെ (ഇടത്ത്)
India

“ഇന്ദിരാഗാന്ധിയുടെ കാലത്ത് രാഷ്‌ട്രപതിയെ റബ്ബര്‍ സ്റ്റാമ്പാക്കി”- രാഹുല്‍ ഗാന്ധിയെ നിശ്ശബ്ദനാക്കി ബിജെപി എംപി നിഷികാന്ത് ദുബെ

India

ഇന്ദിരയുടെ ധൈര്യവും, ദേശസ്‌നേഹവുമാണ് എനിക്ക് പ്രചോദനം ; രാഹുൽ ഗാന്ധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

യുവതീ പ്രവേശത്തില്‍ ഉത്തരമില്ലാതെ, ഉരുണ്ടുകളിച്ച് പിണറായി

കൊച്ചിയിൽ ചികിത്സയ്‌ക്കെത്തിയ ഒരു കുടുംബത്തിലെ അഞ്ചുപേ‍ർ മരിച്ച നിലയില്‍; മരിച്ചത് തിരുവനന്തപുരം സ്വദേശികൾ

പുകഞ്ഞു നീറി ഇടതും വലതും; പ്രമുഖ നേതാക്കള്‍ കൂടുവിട്ട് കൂടുമാറുന്നു

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

ഓൺലൈൻ ഫുഡ് ഡെലിവറിക്ക് ഇനി തീച്ചൂട് ; പ്ലാറ്റ്‌ഫോം ഫീസിൽ വൻ വർധന വരുത്തി സൊമാറ്റോ

പ്രമുഖ സിനിമാനടിയെ കടന്നു പിടിക്കാൻ ശ്രമിച്ച ഐടി കമ്പനി മാനേജർ പിടിയിലായി : ശല്യം തുടങ്ങിയിട്ട് ഏറെ നാളായെന്നും നടി

ഇരുമുന്നണികളേയും ഞെട്ടിച്ച് പാലായിൽ ഷോൺ ജോർജിന്റെ റോഡ് ഷോ: പങ്കെടുത്തത് പതിനായിരങ്ങൾ

മതസ്വാതന്ത്ര്യ ഉമ്മാക്കി ഭാരതത്തോട് വേണ്ട

പാകിസ്ഥാൻ ആക്രമണത്തിന് ശേഷം ഇന്ത്യ അഫ്ഗാനിസ്ഥാന് സഹായം സഹകരണം വർധിപ്പിച്ചു ; 2.5 ടൺ അടിയന്തര മരുന്നുകൾ കയറ്റി അയച്ചു

ശയ്യാവസ്ഥയിലായ ആരോഗ്യ കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.