Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

332 കോടി രൂപ നല്‍കി ചൈനയുടെ മൂന്ന് ജെഎഫ് 17 തണ്ടര്‍ രണ്ട് എന്ന യുദ്ധവിമാനങ്ങള്‍ വാങ്ങിയ നൈജീരിയ കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലെയായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2026, 06:13 pm IST
in India, World, Defence
തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)

അബുജ:. 332 കോടി രൂപ നല്‍കി ചൈനയുടെ മൂന്ന് ജെഎഫ് 17 തണ്ടര്‍ രണ്ട് എന്ന യുദ്ധവിമാനങ്ങള്‍ വാങ്ങിയ നൈജീരിയ കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലെയായി. റഡാര്‍സംവിധാനം, എവിയോണിക്സ്, സോഫ്റ്റ്വെയര്‍ തകരാര്‍ കാണിക്കുന്ന ഈ വിമാനങ്ങള്‍ കൊണ്ടുനടക്കാന്‍ അങ്ങോട്ട് പണം ചെലവാക്കേണ്ട സ്ഥിതിയിലാണ് ഇപ്പോള്‍ നൈജീരിയയുടെ വ്യോമസേന. 332 കോടിയും വെള്ളത്തിലായി. ഇതില്‍ രണ്ടെണ്ണം പറക്കുന്നില്ല. ഒരെണ്ണം കഷ്ടിച്ച് ഉപയോഗിക്കാവുന്ന നിലയിലാണെന്നേ ഉള്ളൂ. ഏത് നിമിഷവും ഇതും പ്രവര്‍ത്തനക്ഷമമല്ലാതായേക്കാം. ഇക്കാര്യത്തില്‍ ചൈനയ്‌ക്ക് മാത്രമല്ല, പാകിസ്താനും നാണക്കേടായിരിക്കുന്നു.

2018ലെ കരാര്‍ പ്രകാരം പാകിസ്താനാണ് ഈ മൂന്ന് ജെഎഫ് 17 നൈജീരിയയ്‌ക്ക് വിറ്റത്. 2021 മെയ് മാസത്തിലാണ് നൈജീരിയയുടെ വ്യോമസേനയ്‌ക്കായി ഈ വിമാനങ്ങള്‍ നല്‍കിയത്. ചൈനയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് പാകിസ്ഥാനില്‍ നിര്‍മ്മിച്ചതാണ് ഈ മൂന്ന് ജെഎഫ് 17 യുദ്ധവിമാനങ്ങള്‍ പാകിസ്ഥാന്‍ എയ്റോനോട്ടിക്കല്‍ കോംപ്ലക്സ് ആണ് ഈ മൂന്ന് യുദ്ധവിമാനങ്ങള്‍ നിര്‍മ്മിച്ചത്. തങ്ങളെ പാകിസ്താനും ചൈനയും ചേര്‍ന്ന് വഞ്ചിച്ചു എന്ന പരാതിയാണ് നൈജീരിയയ്‌ക്ക് ഉള്ളത്.

ഇതോടെ ആയുധവിപണിയില്‍ മുഖം നഷ്ടപ്പെട്ട നിലയിലാണ് ചൈനയും പാകിസ്താനും. ഇന്ത്യയില്‍ നിര്‍മ്മിച്ച ആയുധങ്ങള്‍ക്ക് ഡിമാന്‍റ് കൂടിവരുന്ന സാഹചര്യത്തിലാണ് ചൈനയ്‌ക്ക് ഈ തിരിച്ചടി. ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ഇന്ത്യയുടെ മൂന്ന് റഫാല്‍ വിമാനങ്ങള്‍ ചൈനയുടെ ഈ ജെഎഫ് 17, ജെസി 10 എന്നീ യുദ്ധവിമാനങ്ങള്‍ ചേര്‍ന്ന് വെടിവെച്ച് വീഴ്‌ത്തി എന്ന മേനി പറഞ്ഞിരുന്നു. ഇന്ത്യയെ താഴ്‌ത്തിക്കെട്ടുകയായിരുന്നു ലക്ഷ്യം. ഇക്കാര്യത്തില്‍ ചൈനയുടെ പ്രചാരവേല ട്രംപും ഏറ്റെടുത്തിരുന്നു. ഇന്ത്യയുടെ ഏഴ് യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് വെറും പ്രചാരവേലയായിരുന്നു എന്ന് അന്നേ തെളിഞ്ഞിരുന്നു. ഇപ്പോഴിതാ ജെഎഫ് 17 എന്ന ചൈനയുടെ വിമാനത്തിന്റെ ഉപയോഗശൂന്യത അത് ഉപയോഗിച്ച മറ്റ് രാജ്യങ്ങള്‍ തന്നെ പുറത്തുപറയാന്‍ തുടങ്ങിയിരിക്കുന്നു.

എവിയോണിക്സിലും റഡാറിലും പ്രശ്നങ്ങള്‍
നൈജീരിയ വാങ്ങിയ ജെഎഫ് 17 വിമാനങ്ങളുടെ റഡാറിലും എവിയോണിക്സിലും തകരാറുണ്ടെന്നാണ് നൈജീരിയ പറയുന്നത്. ഒരു യുദ്ധവിമാനത്തിന്റെ കാതല്‍ അതിന്റെ റഡാര്‍ സംവിധാനമാണ്. ശത്രു അയയ്‌ക്കുന്ന വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും കണ്ടെത്തേണ്ടത് റഡാറാണ്. അതിനനുസരിച്ചാണ് ജെഎഫ് 17 മിസൈലുകള്‍ ശത്രുവിന് നേരെ തൊടുക്കുക. അത് സാധ്യമല്ലെങ്കില്‍ അത്തരം ഒരു യുദ്ധവിമാനം കൊണ്ട് പ്രയോജനമില്ല. ഒരു യുദ്ധവിമാനത്തിന്റെ തലച്ചോര്‍ എന്നാണ് എവിയോണിക്സ് അറിയപ്പെടുന്നത്. ഫ്ലൈറ്റ് കണ്‍ട്രോള്‍ നിയന്ത്രിക്കല്‍, നാവിഗേഷന്‍, ആയുധസംവിധാനങ്ങള്‍ എന്നിങ്ങനെയുള്ള ദൗത്യങ്ങളും പൈലറ്റിന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം നല്‍കുന്നതും എവിയോണിക്സാണ്. സെന്‍സറുകളില്‍ നിന്നുള്ള ഡാറ്റകള്‍ വിശകലനം ചെയ്യുന്നതും പ്രദര്‍ശിപ്പിക്കുന്നതും അതിനനുസരിച്ച് പ്രതികരിക്കുന്നതും എവിയോണിക്സാണ്.

സോഫ്റ്റ് വെയര്‍ തകരാറും
വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സോഫ്റ്റ് വെയറുകളും തകരാറിലായിട്ടുണ്ട്. ഇത് വിമാനങ്ങളെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്ക് പോലും ഉപയോഗിക്കാന്‍ പറ്റാത്ത നിലയിലേക്ക് തള്ളിവിട്ടിരിക്കുന്നു.

ഇതെല്ലാം കാരണം ഈ വിമാനങ്ങളെ നിലനിര്‍ത്തുക എന്നതും ഭാരിച്ച ചെലവായി മാറിയിരിക്കുന്നു.

 

 

Tags: jF17China loss faceAvionics issueRadar not workingpakistanchinaNigeriaLatest newsOperation Sindoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)
India

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

India

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

പുതിയ വാര്‍ത്തകള്‍

ദേശീയ സേവാഭാരതി സുകൃതസംഗമം ഇന്ന്; സംസ്ഥാനത്ത് ആദ്യമായി ആയിരത്തിലധികം പാലിയേറ്റീവ് സന്നദ്ധസേവകര്‍ ഒരേ വേദിയില്‍

കേരളത്തിന് റെയില്‍വേയുടെ വന്‍ സമ്മാനം; രണ്ട് ട്രെയിനുകള്‍ക്ക് കൂടി എല്‍എച്ച്ബി കോച്ചുകള്‍

പ്രതിസന്ധിയില്‍ ചൈന; കുതിപ്പില്‍ ഭാരതം: ലോകവേദികളില്‍ തിളങ്ങി മോദി, പുറത്തിറങ്ങാതെ ഷി

ഭക്ഷ്യസുരക്ഷയില്‍ നിന്ന് പോഷകസമൃദ്ധി; ബ്രിക്‌സിന്റെ നവ നയതന്ത്രം

സ്‌നേഹ ചുംബനം... പുരസ്‌കാര വിവരം അറിഞ്ഞ് വൈക്കം വിജയലക്ഷ്മിക്ക് മധുരം നല്‍കി ചുംബിക്കുന്ന അച്ഛന്‍ മുരളിയും അമ്മ വിമലയും

തിരിതെളിയിച്ചു വരുമ്പോള്‍ ‘നാദബ്രഹ്‌മ’ത്തിലേക്ക് ദേശീയ പുരസ്‌കാരം; വൈക്കം വിജയലക്ഷ്മിയുടെ നേട്ടം കടുത്ത മത്സരം നേരിട്ട്

നാലു രാജകീയ വിവാഹങ്ങള്‍

ചിത്രരാമായണം-3: സീതാസ്വയംവരവും പരശുരാമാഗമനവും

ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്ലിട്ടു; കെഎസ്ഇബിക്ക് 10,000 രൂപ പിഴ

നമാമി രാമം-3: പങ്കുവയ്‌ക്കലിന്റെ പായസ മധുരം

രാമസ്പര്‍ശം: ഒരു രാജാവിന്റെ നിറവേറാത്ത ആഗ്രഹം

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.