Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

332 കോടി രൂപ നല്‍കി ചൈനയുടെ മൂന്ന് ജെഎഫ് 17 തണ്ടര്‍ രണ്ട് എന്ന യുദ്ധവിമാനങ്ങള്‍ വാങ്ങിയ നൈജീരിയ കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലെയായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 13, 2026, 06:13 pm IST
inIndia, World, Defence
തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)

അബുജ:. 332 കോടി രൂപ നല്‍കി ചൈനയുടെ മൂന്ന് ജെഎഫ് 17 തണ്ടര്‍ രണ്ട് എന്ന യുദ്ധവിമാനങ്ങള്‍ വാങ്ങിയ നൈജീരിയ കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലെയായി. റഡാര്‍സംവിധാനം, എവിയോണിക്സ്, സോഫ്റ്റ്വെയര്‍ തകരാര്‍ കാണിക്കുന്ന ഈ വിമാനങ്ങള്‍ കൊണ്ടുനടക്കാന്‍ അങ്ങോട്ട് പണം ചെലവാക്കേണ്ട സ്ഥിതിയിലാണ് ഇപ്പോള്‍ നൈജീരിയയുടെ വ്യോമസേന. 332 കോടിയും വെള്ളത്തിലായി. ഇതില്‍ രണ്ടെണ്ണം പറക്കുന്നില്ല. ഒരെണ്ണം കഷ്ടിച്ച് ഉപയോഗിക്കാവുന്ന നിലയിലാണെന്നേ ഉള്ളൂ. ഏത് നിമിഷവും ഇതും പ്രവര്‍ത്തനക്ഷമമല്ലാതായേക്കാം. ഇക്കാര്യത്തില്‍ ചൈനയ്‌ക്ക് മാത്രമല്ല, പാകിസ്താനും നാണക്കേടായിരിക്കുന്നു.

2018ലെ കരാര്‍ പ്രകാരം പാകിസ്താനാണ് ഈ മൂന്ന് ജെഎഫ് 17 നൈജീരിയയ്‌ക്ക് വിറ്റത്. 2021 മെയ് മാസത്തിലാണ് നൈജീരിയയുടെ വ്യോമസേനയ്‌ക്കായി ഈ വിമാനങ്ങള്‍ നല്‍കിയത്. ചൈനയുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് പാകിസ്ഥാനില്‍ നിര്‍മ്മിച്ചതാണ് ഈ മൂന്ന് ജെഎഫ് 17 യുദ്ധവിമാനങ്ങള്‍ പാകിസ്ഥാന്‍ എയ്റോനോട്ടിക്കല്‍ കോംപ്ലക്സ് ആണ് ഈ മൂന്ന് യുദ്ധവിമാനങ്ങള്‍ നിര്‍മ്മിച്ചത്. തങ്ങളെ പാകിസ്താനും ചൈനയും ചേര്‍ന്ന് വഞ്ചിച്ചു എന്ന പരാതിയാണ് നൈജീരിയയ്‌ക്ക് ഉള്ളത്.

ഇതോടെ ആയുധവിപണിയില്‍ മുഖം നഷ്ടപ്പെട്ട നിലയിലാണ് ചൈനയും പാകിസ്താനും. ഇന്ത്യയില്‍ നിര്‍മ്മിച്ച ആയുധങ്ങള്‍ക്ക് ഡിമാന്‍റ് കൂടിവരുന്ന സാഹചര്യത്തിലാണ് ചൈനയ്‌ക്ക് ഈ തിരിച്ചടി. ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ഇന്ത്യയുടെ മൂന്ന് റഫാല്‍ വിമാനങ്ങള്‍ ചൈനയുടെ ഈ ജെഎഫ് 17, ജെസി 10 എന്നീ യുദ്ധവിമാനങ്ങള്‍ ചേര്‍ന്ന് വെടിവെച്ച് വീഴ്‌ത്തി എന്ന മേനി പറഞ്ഞിരുന്നു. ഇന്ത്യയെ താഴ്‌ത്തിക്കെട്ടുകയായിരുന്നു ലക്ഷ്യം. ഇക്കാര്യത്തില്‍ ചൈനയുടെ പ്രചാരവേല ട്രംപും ഏറ്റെടുത്തിരുന്നു. ഇന്ത്യയുടെ ഏഴ് യുദ്ധവിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇത് വെറും പ്രചാരവേലയായിരുന്നു എന്ന് അന്നേ തെളിഞ്ഞിരുന്നു. ഇപ്പോഴിതാ ജെഎഫ് 17 എന്ന ചൈനയുടെ വിമാനത്തിന്റെ ഉപയോഗശൂന്യത അത് ഉപയോഗിച്ച മറ്റ് രാജ്യങ്ങള്‍ തന്നെ പുറത്തുപറയാന്‍ തുടങ്ങിയിരിക്കുന്നു.

എവിയോണിക്സിലും റഡാറിലും പ്രശ്നങ്ങള്‍
നൈജീരിയ വാങ്ങിയ ജെഎഫ് 17 വിമാനങ്ങളുടെ റഡാറിലും എവിയോണിക്സിലും തകരാറുണ്ടെന്നാണ് നൈജീരിയ പറയുന്നത്. ഒരു യുദ്ധവിമാനത്തിന്റെ കാതല്‍ അതിന്റെ റഡാര്‍ സംവിധാനമാണ്. ശത്രു അയയ്‌ക്കുന്ന വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും കണ്ടെത്തേണ്ടത് റഡാറാണ്. അതിനനുസരിച്ചാണ് ജെഎഫ് 17 മിസൈലുകള്‍ ശത്രുവിന് നേരെ തൊടുക്കുക. അത് സാധ്യമല്ലെങ്കില്‍ അത്തരം ഒരു യുദ്ധവിമാനം കൊണ്ട് പ്രയോജനമില്ല. ഒരു യുദ്ധവിമാനത്തിന്റെ തലച്ചോര്‍ എന്നാണ് എവിയോണിക്സ് അറിയപ്പെടുന്നത്. ഫ്ലൈറ്റ് കണ്‍ട്രോള്‍ നിയന്ത്രിക്കല്‍, നാവിഗേഷന്‍, ആയുധസംവിധാനങ്ങള്‍ എന്നിങ്ങനെയുള്ള ദൗത്യങ്ങളും പൈലറ്റിന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം നല്‍കുന്നതും എവിയോണിക്സാണ്. സെന്‍സറുകളില്‍ നിന്നുള്ള ഡാറ്റകള്‍ വിശകലനം ചെയ്യുന്നതും പ്രദര്‍ശിപ്പിക്കുന്നതും അതിനനുസരിച്ച് പ്രതികരിക്കുന്നതും എവിയോണിക്സാണ്.

സോഫ്റ്റ് വെയര്‍ തകരാറും
വിമാനത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന സോഫ്റ്റ് വെയറുകളും തകരാറിലായിട്ടുണ്ട്. ഇത് വിമാനങ്ങളെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ക്ക് പോലും ഉപയോഗിക്കാന്‍ പറ്റാത്ത നിലയിലേക്ക് തള്ളിവിട്ടിരിക്കുന്നു.

ഇതെല്ലാം കാരണം ഈ വിമാനങ്ങളെ നിലനിര്‍ത്തുക എന്നതും ഭാരിച്ച ചെലവായി മാറിയിരിക്കുന്നു.

 

 

Tags: jF17China loss faceAvionics issueRadar not workingpakistanchinaNigeriaLatest newsOperation Sindoor
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

India

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.