Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വായിൽ സ്വർണ്ണകരണ്ടിയുമായി പിറന്നവൾ; സൗമ്യമായ പെരുമാറ്റകൊണ്ട് ശ്രദ്ധ നേടിയ താരപത്നി l

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2026, 01:48 pm IST
in Entertainment

തമിഴ് സിനിമയിൽ എന്നല്ല ഇന്ത്യൻ സിനിമയിലെ സൂപ്പർ സ്റ്റാറുകളുടെ ലിസ്റ്റെടുത്താൽ മുന്നിലുണ്ടാകും ദളപതി വിജയിയുടെ പേര്. നൂറ് കോടിക്കും മുകളിലാണ് നടൻ ഓരോ സിനിമയ്‌ക്കും വാങ്ങുന്ന പ്രതിഫലം. സിനിമാ ജീവിതം അവസാനിപ്പിച്ച് രാഷ്‌ട്രീയത്തിൽ സജീവമാകാൻ പോകുന്ന താരം വിവാ​ഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാർത്തയാണ് ഇപ്പോൾ ചർച്ചയാകുന്നത്. നടന്റെ ഭാര്യ സം​ഗീത സ്വർണലിം​ഗം വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച് കഴിഞ്ഞു

വിജയിക്ക് ഒരു നടിയുമായി വഴിവിട്ട ബന്ധമുണ്ട് എന്നതാണ് സം​ഗീത വിവാഹമോചനം നേടാനുള്ള പ്രധാന കാരണമായി ഹർജിയിൽ പറയുന്നത്. 27 വർഷത്തെ ദാമ്പത്യമാണ് ഇരുവരും അവസാനിപ്പിക്കാൻ പോകുന്നത്. കഴിഞ്ഞ നാല് വർഷമായി വിജയിയിൽ നിന്നും സം​ഗീത അകന്ന് കഴിയുകയായിരുന്നു. പൊതുവേദികളിൽ നടനൊപ്പം സം​ഗീത പ്രത്യക്ഷപ്പെടാതിരുന്നുപ്പോൾ മുതൽ തന്നെ ആളുകൾ അത് ശ്രദ്ധിക്കുകയും ഡിവോഴ്സ് റൂമറുകൾ പരക്കാൻ തുടങ്ങുകയും ചെയ്തിരുന്നു.

ഹർജിയിൽ 2021 മുതൽ വിജയ് ഒരു നടിയുമായി വിവാഹേതര ബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്ന് സംഗീത ആരോപിക്കുന്നു. വിജയ്‌യോട് ഹാജരാകാൻ കോടതി നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിൽ 20നാണ് ഹാജരാകേണ്ടത്. അതേസമയം സം​ഗീത സ്വർണലിം​ഗമാണ് സോഷ്യൽമീഡിയയിലെ ചർച്ച വിഷയം. വിജയിയുടെ കടുത്ത ആരാധികയായിരുന്നു സം​ഗീത. ശ്രീലങ്കൻ തമിഴ് കുടുംബത്തിലെ അം​ഗമായ സം​ഗീത ജനിച്ചതും വളർന്നതുമെല്ലാം ലണ്ടനിലാണ്. വിജയിയുടെ കരിയറിൽ വഴിത്തിരിവായ സിനിമകളിൽ ഒന്നായിരുന്നു പൂവെ ഉനക്കാ​ഗെ. ഈ സിനിമ കണ്ടശേഷമാണ് സം​ഗീത വിജയിയുടെ കടുത്ത ആരാധികയായി മാറുന്നത്. ശേഷം നടന്റെ എല്ലാ സിനിമകളും കാണുമായിരുന്നു. ഒരു ​ദിവസം സം​ഗീത നടനെ കാണാനായി ചെന്നൈയിലെ ഷൂട്ടിങ് സെറ്റിലെത്തി.

ഏറെ പ്രിയപ്പെട്ട നടനെ കാണണം സംസാരിക്കണം എന്നത് മാത്രമായിരുന്നു ഉദ്ദേശം. അന്ന് അവിടെ വെച്ചുള്ള സം​ഗീതയുടെ സംസാരവും പ്രവൃത്തികളും വിജയിക്കും ബോധിച്ചു. സംഗീതയുടെ വീട് വിജയിയുടെ വീടിനോട് അടുത്തായിരുന്നതിനാൽ അദ്ദേഹം അവരെ ഒരു ദിവസം വീട്ടിലേക്ക് ക്ഷണിച്ചു. അവിടെ വെച്ചാണ് വിജയിയുടെ മാതാപിതാക്കളെ സം​ഗീത ആദ്യമായി കാണുന്നത്. മാതാപിതാക്കൾക്കും സം​ഗീതയെ ഇഷ്ടമായി.

അപ്പോഴും വിവാ​ഹം എന്നൊരു ചിന്തയിലേക്ക് വിജയ് നീങ്ങിയിരുന്നില്ല. നടന്റെ മാതാപിതാക്കളാണ് മുൻകൈ എടുത്തതും സം​ഗീതയുടെ കുടുംബത്തോട് കാര്യങ്ങൾ അവതരിപ്പിച്ചതും. 1999 ഓഗസ്റ്റ് 25ന് തെന്നിന്ത്യൻ സിനിമാലോകത്തെ മുഴുവൻ സാക്ഷിയാക്കിയായിരുന്നു വിവാഹം. വിജയ് ക്രിസ്ത്യാനിയായിരുന്നെങ്കിലും സംഗീതയ്‌ക്ക് വേണ്ടി ഹിന്ദു ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകൾ നടന്നത്.

കുടുംബിനിയായി ഭർത്താവിന്റെയും മക്കളുടേയും കാര്യങ്ങൾ നോക്കി ജീവിക്കാനായിരുന്നു സം​ഗീത എന്നും താൽപര്യം പ്രകടിപ്പിച്ചിരുന്നത്. സഹായത്തിനായി വീട്ടിൽ ഒരുപാട് ജോലിക്കാരുണ്ടായിരുന്നുവെങ്കിലും മക്കൾക്കും ഭർത്താവിനും വേണ്ട എല്ലാം നോക്കി ചെയ്തിരുന്നത് സം​ഗീതയാണ്. ടിപ്പിക്കൽ ഹൗസ് വൈഫ് എന്നാണ് വിജയിയുടെ അമ്മ ഒരിക്കൽ സം​ഗീതയെ മുമ്പൊരിക്കൽ വിശേഷിപ്പിച്ചത്. താരപത്നിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും സം​ഗീതയ്‌ക്കാണ്. ലാളിത്യം നിറഞ്ഞ ജീവിതവും ഭർത്താവിന്റെ ആരാധകരോട് അടക്കം സം​ഗീത കാണിക്കുന്ന സൗമ്യമായ പെരുമാറ്റവുമായിരുന്നു കാരണം. വളരെ വിരളമായി മാത്രമാണ് വിജയിക്കൊപ്പം പൊതുവേദികളിൽ സം​ഗീത പ്രത്യക്ഷപ്പെട്ടിരുന്നത്. വ്യക്തിജീവിതം എപ്പോഴും സ്വകാര്യമായി സൂക്ഷിക്കുകയും ചെയ്തിരുന്നു.

നാനൂറ് കോടിക്ക് മുകളിലാണ് സം​ഗീതയുടെ ആസ്തി. തൃഷയുമായി ചേർത്ത് വിജയിയുടെ പേരിൽ നിരവധി ​ഗോസിപ്പുകൾ പ്രചരിച്ചപ്പോഴും കേട്ടത് സത്യമാകരുതെന്ന പ്രാർത്ഥനയിലായിരുന്നു വിജയ് ആരാധകർ. അതിനാൽ തന്നെ സം​ഗീത തന്നെ ബന്ധം വേർപ്പെടുത്താനായി നിയമപരമായി നീങ്ങിയത് ആരാധകർക്കും ഷോക്കായി. രണ്ട് മക്കളും ഇപ്പോൾ സം​ഗീതയുടെ സംരക്ഷണയിലാണ്.

 

Tags: tamil movieactor vijayDivorce PetitionLatest newssangeetha vijay
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.