Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പൊട്ടിക്കരയുന്ന അമ്മ, കാൻസർ സ്ഥിരീകരിച്ച് പേപ്പറുകളുമായി ഞാൻ; നാ​ഗാർജുനയുടെ മനസ്: മംമ്ത പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2026, 06:24 pm IST
in Entertainment

ആദ്യ വട്ടം കാൻസർ ബാധിച്ച നാളിൽ നടൻ നാ​ഗർജുന നൽകിയ സ്നേഹം ഓർത്തെ‌ടുത്ത് നടി മംമ്ത മോഹൻദാസ്. അന്ന് തനിക്ക് നാ​ഗാർജുനയോട് നന്ദി പറയാൻ പറ്റിയില്ലെന്നും എന്നാൽ അദ്ദേഹം ചെയ്തത് വലിയ കാര്യമാണെന്നും മംമ്ത പറയുന്നു. എനിക്ക് കാൻസർ സ്ഥിരീകരിച്ച ദിവസം. കയ്യിൽ പേപ്പറുകളുമായി ഞാനിരിക്കുകയാണ്. അമ്മയെ അച്ഛൻ ആശ്വസിപ്പിക്കുന്നു. അമ്മ പൊട്ടിക്കരയുകയായിരുന്നു. ചെന്നെെയിലെ ഹോട്ടൽ റൂമിലായിരുന്നു ഞങ്ങൾ. അപ്പോൾ എനിക്ക് നാ​ഗ് സാറുടെ കോൾ വന്നു.

നാ​ഗ് സാറും ഞാനും അതിന് മുമ്പ് കിം​ഗ് എന്ന സിനിമ ചെയ്തിരുന്നു. തൃഷയും ഞാനുമായിരുന്നു നായികമാർ. ഷൂട്ടിന്റെ അവസാന ദിവസം എന്നോട് പറഞ്ഞത് പോലെയായിരുന്നില്ല ഈ ക്യാരക്ടറെന്ന് ഞാൻ നാ​ഗ് സാറിനോട് പറഞ്ഞു. വിഷമിക്കേണ്ട, നമുക്കൊരു പരിഹാരം കാണാം, എന്തായാലും പറഞ്ഞത് നന്നായെന്ന് നാ​ഗ് സർ മറുപടി നൽകിയതാണ്.

എനിക്ക് ക്യാൻസർ സ്ഥിരീകരിച്ച ദിവസം നാ​ഗ് സർ എന്നെ വിളിച്ചു. മംമ്ത, ഒരു കഥയുണ്ട്, നിങ്ങൾക്ക് ചെയ്യാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചു. നാ​ഗ് സർ, എനിക്ക് ഈ സിനിമയോ ഇനി ഏതെങ്കിലും സിനിമയോ ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ് ഞാൻ കരഞ്ഞു. മംമ്ത, അന്ന് നമ്മൾ സംസാരിച്ചതോർമ്മയില്ലേ അത് കൊണ്ടാണ് വിളിക്കുന്നത്, നീ പറയുന്നത് എനിക്ക് മനസിലാകുന്നില്ല, ഞാൻ കുറച്ച് ദിവസം കഴിഞ്ഞ് വീണ്ടും ചോദിക്കാം. ആദ്യം ബാല്യകാലത്തെ സീനുകളാണ് എടുക്കുന്നതെന്ന് പറഞ്ഞു. ഒരുപക്ഷെ ഒരു മാസം കഴിഞ്ഞ് നിനക്ക് ഷൂട്ടിന് ജോയിൻ ചെയ്യാനായേക്കും എന്ന് നാ​ഗ് സർ പറഞ്ഞു. അതെനിക്ക് ചെറിയ പ്രതീക്ഷ നൽകി.

എനിക്ക് ആറ് മാസം ചികിത്സയുണ്ടായിരുന്നു. അതിനുള്ളിൽ 12 കീമോ ചെയ്യണം. ഇതെല്ലാം എനിക്ക് പുതിയതാണ്. എങ്ങനെയാണ് കീമോ കഴിഞ്ഞ് എന്നെ കാണാനുണ്ടാകുക എന്നറിയില്ല. അവർ സിനിമയുടെ ഷൂട്ട് എനിക്ക് പറ്റിയ ഷെഡ്യൂളിലാണ് പ്ലാൻ ചെയ്തത്. എന്റെ അവസാന കീമോയ്‌ക്ക് മുമ്പ് എവിടെയാണ് നമ്മുടെ വിദേശത്തെ സോങ് ഷൂട്ട് ചെയ്യേണ്ടതെന്ന് ചോദിച്ചു. ഷൂട്ടിം​ഗ് തീരാറായിരുന്നു. ഞാൻ പല സ്ഥലങ്ങളും പറഞ്ഞു. ​ഗ്രീസ് ആയിരുന്നു ഞാൻ പറഞ്ഞ സ്ഥലങ്ങളിലൊന്ന്. കുറച്ച് സമയം ചിന്തിച്ച്, ശരി, ​ഗ്രീസിൽ പോകാമെന്ന് പറഞ്ഞു. എനിക്ക് വിശ്വസിക്കാനായില്ല. അമ്മയോട് കാരവാനിൽ പോയി ഞാൻ ഇക്കാര്യം പറഞ്ഞു. അങ്ങനെ ഞാനും അമ്മയും നാ​ഗ് സാറും അമല മാഡവും ​ഗ്രീസിൽ പോയി സോങ് ഷൂട്ട് ചെയ്തു. എന്റെ വേദനയെ എത്രമാത്രം ഈ സംഭവം ഇല്ലാതാക്കിയെന്ന് അന്നെനിക്ക് മനസിലായിരുന്നില്ല. അന്ന് 24-25 വയസേയുള്ളൂ. നന്ദി പറയണമെങ്കിലും ചെയ്തില്ല. കാൻസർ ചികിത്സ കഴിഞ്ഞ് എല്ലാവരോടും നന്ദി പറയാമെന്ന് കരുതിയെന്നും മംമ്ത ഓർക്കുന്നു.

 

Tags: Mamtha Mohandasagainst cancerLatest newsactor Nagarjuna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

India

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)
Kerala

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

Kerala

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

കുമ്മനം രാജശേഖരന്‍, ബി.ഗോപാലകൃഷ്ണന്‍, സി സി മുകുന്ദൻ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

കുമ്മനം രാജശേഖരന്‍ ആറന്‍മുളയില്‍, ഗുരുവായൂര്‍ ബി. ഗോപാലകൃഷ്ണന്‍ ബിജെപിയുടെ രണ്ടാം സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രമുഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.