Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

നഗ്നരായ കമ്മ്യൂണിസ്റ്റ് നേതാക്കളെ പദവികളില്‍ നിന്നും ഒഴിവാക്കി ചൈനയുടെ ഷീ ജിന്‍പിങ്ങ്; ആരാണ് നഗ്നരായ കമ്മ്യൂണിസ്റ്റുകാര്‍?

നഗ്നരായ കമ്മ്യൂണിസ്റ്റ് നേതാക്കളെ അധികാര പദവികളില്‍ നിന്നും ഒഴിവാക്കി ചൈനയുടെ പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ്. മക്കള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ വിദേശത്തുള്ള ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതാക്കളെയാണ് ഷീ ജിന്‍പിങ്ങ് ഒഴിവാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2026, 08:21 pm IST
in World
Chinese President Xi Jinping

Chinese President Xi Jinping

ബെയ്ജിംഗ്: നഗ്നരായ കമ്മ്യൂണിസ്റ്റ് നേതാക്കളെ അധികാര പദവികളില്‍ നിന്നും ഒഴിവാക്കി ചൈനയുടെ പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ്. മക്കള്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ വിദേശത്തുള്ള ചൈനയിലെ കമ്മ്യൂണിസ്റ്റ് നേതാക്കളെയാണ് ഷീ ജിന്‍പിങ്ങ് ഒഴിവാക്കുന്നത്.

എന്തുകൊണ്ടാണ് മക്കളും ഭാര്യയും ബന്ധുക്കളും വിദേശത്തുള്ള, അതേ സമയം വിദേശത്ത് പോകാതെ ചൈനയില്‍ തന്നെ കഴിയുന്ന കമ്മ്യൂണിസ്റ്റ് നേതാക്കളെ ഷീ ജിന്‍പിങ്ങ് നഗ്നരായ നേതാക്കള്‍ എന്ന് വിളിക്കുന്നത്? യുഎസ്, ആസ്ത്രേല്യ, കാനഡ തുടങ്ങിയ വിദേശരാജ്യങ്ങളില്‍ വിദ്യാഭ്യാസത്തിനും പിന്നീട് ജോലിക്കും പോകുന്നവരാണ് ഈ നേതാക്കളുടെ മക്കള്‍. അനന്തരം കുടുംബം വിദേശത്ത് സ്ഥിരതാമസമാക്കുമ്പോള്‍ പോലും കമ്മ്യൂണിസ്റ്റ് നേതാക്കള്‍ അവരുടെ പ്രവര്‍ത്തനങ്ങളും അധികാരങ്ങലുമായി ചൈനയില്‍ തന്നെയായിരിക്കും കഴിയുന്നുണ്ടാവുക. ഇത്തരം നേതാക്കള്‍ അഴിമതി ചെയ്തില്ലെങ്കിലും അവരെ അധികാരസ്ഥാനങ്ങളില്‍ നിന്നും പുറത്താക്കിക്കൊണ്ട് പാര്‍ട്ടിയില്‍ ശുദ്ധീകരണം നടത്തുകയാണ് ഷീ ജിന്‍പിങ്ങ്.

കാരണം വിദേശത്തുള്ളവരെ വിദേശരാജ്യങ്ങള്‍ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഷീ ജിന്‍പിങ്ങിന്റെ കണക്ക് കൂട്ടല്‍. ഈ കുടുംബം ക്രമേണ ചൈനയിലുള്ള കമ്മ്യൂണിസ്റ്റ് നേതാവിനെയും ചൈനയ്‌ക്ക് എതിരായി തിരിക്കുമെന്നും ചൈന ഭയപ്പെടുന്നു. ഈ ഭാവി അപകടം ഒഴിവാക്കാനാണ് നഗ്നരായ കമ്മ്യൂണിസ്റ്റ് നേതാക്കളെ താക്കോല്‍ സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കുന്നത്. പാര്‍ട്ടി പദവികള്‍, സര്‍ക്കാര്‍ പദവികള്‍, യൂണിവേഴ്സിറ്റികളിലെ പദവികള്‍ തുടങ്ങി എല്ലാം പദവികളില്‍ നിന്നും ഇവരെ മാറ്റിനിര്‍ത്തുകയാണ്.

ചൈനയിലെ ശുദ്ധീകരണം

തായ് വാനെ കീഴടക്കി ചൈനയുമായി ചേര്‍ക്കാനുള്ള ശ്രമത്തിലാണ് ഷീ ജിന്‍പിങ്ങ്. അത് ചെയ്തില്ലെങ്കില്‍ ഇനി അദ്ദേഹത്തിന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായി നിലകൊള്ളാന്‍ കഴിയില്ല. അതിന്റെ ഭാഗമായി ചൈനയില്‍ കര്‍ശനമായ ആഭ്യന്തരശുദ്ധീകരണം നടത്തുകയാണ് ഷീ ജിന്‍പിങ്ങ്. പാര്‍ട്ടിയെ മാത്രമല്ല, സൈന്യത്തെയും അദ്ദേഹം കര്‍ശനമായി ശുദ്ധീകരിക്കുന്നു. അതിന്റെ ഭാഗമായി പൊളിറ്റ് ബ്യൂറോ അംഗമായ ഷാങ്ങ് യൂക്സിയയെ ആണവരഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുത്തു എന്ന ഗുരുതരമായ കുറ്റം ചുമത്തിയാണ് ഷാങ്ങിനെ അധികാരത്തില്‍ നീക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ് ഷീ ജിന്‍പിങ്ങ്. 2025 ഒക്ടോബറില്‍ ഹെയ് വെയ്ഡോങ്ങ് എന്ന മറ്റൊരു ഉയര്‍ന്ന സൈനികോദ്യോഗസ്ഥനെ പദവികളില്‍ നിന്നും തൂത്തെറിഞ്ഞിരുന്നു. സൈന്യത്തിനുള്ളിലെ അഴിമതി വേരോടെ പിഴുതെറിയാനാണ് ഷീ ജിന്‍പിങ്ങിന്റെ ശ്രമം.

രണ്ട് കുറ്റങ്ങളാണ് ഷാങ്ങിനെതിരെ ചുമത്തിയിരിക്കുന്നത്. രാജ്യത്തിന്റെ ആണവ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങൾ യുഎസിന് ചോർത്തി നൽകിയെന്നതാണ് ഒരു കുറ്റം. ഒരു ഉദ്യോഗസ്ഥനെ പ്രതിരോധ മന്ത്രിയായി സ്ഥാനക്കയറ്റം നൽകാന്‍ കൈക്കൂലി വാങ്ങിയെന്നാണ് രണ്ടാമത്തെ കുറ്റം. സിഎംസിയുടെ ജോയിന്‍റ് സ്റ്റാഫ് വകുപ്പിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് ആയ ഷാങ്ങും ലിയു സെൻലിയും അന്വേഷണത്തിലാണെന്ന് ശനിയാഴ്ചയാണ് ചൈനീസ് മന്ത്രാലയം പ്രഖ്യാപിച്ചത്.

ഒരു കാലത്ത് ഷീ ജിന്‍പിങ്ങിന്റെ ഏറ്റവും അടുത്ത സൈനിക സഖ്യകക്ഷികളിൽ ഒരാളായിരുന്നു ഷാങ്ങ്. . യുദ്ധ പരിചയമുള്ള ചുരുക്കം ചില മുൻനിര ഉദ്യോഗസ്ഥരിൽ ഒരാളാണ്. 1979 ലെ വിയറ്റ്നാമിലെ അതിർത്തി സംഘർഷത്തിൽ പങ്കെടുത്തയാളാണ് ഷാങ്ങ്.ചൈനയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി, സർക്കാർ, സൈനിക നേതൃത്വം എന്നിവയുടെ ഉന്നത തലങ്ങൾക്കിടയിലെ അസാധാരണമായ മാറ്റങ്ങൾ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ അതിസൂക്ഷ്മം നിരീക്ഷിക്കുകയാണ്.

അതുപോലെ തന്നെ ഷീ ജിന്‍പിങ്ങിന‍റെ അടുത്തയാളുകളായിരുന്ന ചൈനയുടെ റോക്കറ്റ് ഫോഴ്സിലെ ചില ഉന്നതോദ്യോഗസ്ഥരെ ഈയിടെ ഷീ ജിന്‍പിങ്ങ് പുറത്താക്കിയിരുന്നു. ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത് കൈക്കൂലിയും അഴിമതിയുമാണ്. പക്ഷെ അത് മാത്രമല്ല, അവര്‍ ജോലികളില്‍ പിഴവ് വരുത്തുകയും ചെയ്യുന്നു. ഒരു ആണവമിസൈലിനുള്ളില്‍ ഇന്ധനത്തിന് പകരം വെള്ളമാണ് നിറച്ചുവെച്ചിരുന്നത്. അതുപോലെ പടിഞ്ഞാറന്‍ ചൈനയിലെ മിസൈല്‍ സൈലോകളുടെ മൂടി തുറന്നുവെയ്‌ക്കാതിരുന്നതും വലിയ പിഴവായി ചൂണ്ടിക്കാണിക്കുന്നു. ഒരു സായുധശക്തി എന്ന നിലയില്‍ ചൈനയുടെ ഉള്ളിലെ ദൗര്‍ബല്യങ്ങളാണ് ഈ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. എല്ലാ തരം ചാരന്മാരേയും അഴിമതിക്കാരേയും വിട്ടുവീഴ്ചകളില്ലാതെ പുറത്താക്കാനാണ് ഷീ ജിന്‍പിങ്ങിന്റെ ശ്രമം.

Tags: military prugeTaiwanXi JinpingLatest newsChinese Communist PartyZhang YouxiaNaked communistscorrupted communists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)
India

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

Kerala

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

Kerala

പിണറായി ഡാഷ് മോനേ എന്ന് വിളിച്ചതില്‍ തെറ്റില്ല, തെലുങ്കാന മുഖ്യമന്ത്രി മാന്യമായി സംസാരിക്കണം, എങ്കിലേ ബഹുമാനം തിരിച്ചുകിട്ടു:സന്തോഷ് പണ്ഡിറ്റ്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.