Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കാവ്യ മാധവൻ പൊട്ടിയായിട്ട് അഭിനയിക്കുകയല്ലേന്ന് പലരും ചോദിച്ചു, അതിന്റെ ഗുണം;നടി പറഞ്ഞത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2026, 01:25 pm IST
in Entertainment

ചൈൽഡ് ആർട്ടിസ്റ്റ് ആയി എത്തി മലയാള സിനിമയിൽ നായിക സ്ഥാനത്ത് തിളങ്ങി നിന്ന താരമാണ് കാവ്യ മാധവൻ. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് കാവ്യ ആദ്യമായി നായികയാകുന്നത്. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായിട്ടായിരുന്നു തുടക്കം. പിന്നീട് കരിയറിൽ കാവ്യയ്‌ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇപ്പോൾ സിനിമയിൽ സജീവമല്ല കാവ്യ. ദിലീപുമായുള്ള വിവാഹത്തോടെ അവർ അഭിനയം പൂർണമായി ഉപേക്ഷിച്ചു.

എന്നാൽ അഭിനയിച്ച് തുടങ്ങിയ കാലത്ത് തനിക്ക് ഒരിക്കൽ പോലും ഇടവേളകൾ എടുക്കേണ്ടി വന്നിട്ടില്ലെന്നാണ് മുൻപ് കാവ്യ പറഞ്ഞത്. അമൃത ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. അന്ന് കാവ്യ പറഞ്ഞ വാക്കുകൾ ഇങ്ങനെ

അഞ്ചു വയസ് തൊട്ട് ചൈൽഡ് ആർട്ടിസ്റ്റ് ആയിട്ട് അഭിനയിച്ചയാളാണ് ഞാൻ, നായിക ആവാൻ എല്ലാവർക്കും ഒരു ഗ്യാപ്പ് ഉണ്ടാകും . എനിക്ക് അതും ഉണ്ടായില്ല.ഒൻപതാം ക്ലാസിലാണ് നായിക ആവുന്നത്. അഴകിയരാവണനും ചന്ദ്രൻ ഉദിക്കുന്ന ദിക്കലും തമ്മിൽ മൂന്ന് വർഷത്തെ ഇടവേളയേ ഉള്ളൂ എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. കാരണം ഞാൻ വളർന്നതും പെട്ടെന്നായിരുന്നു .കളിച്ച് നടക്കേണ്ട പ്രായത്തിൽ ഞാൻ ജോലി ചെയ്തു.

ആൾക്കാര് ചോദിക്കാറുണ്ട് സത്യം പറ പൊട്ടിയിട്ട് അഭിനയിക്കുല്ലേയെന്ന്. എല്ലാവരും പൊട്ടി എന്ന് വിചാരിക്കണം, മന്ദബുദ്ധി എന്ന് വിളിക്കണം എന്നൊക്കെ ആരെങ്കിലും ആഗ്രഹിക്കുമോ. അങ്ങിനെയൊരു ഇമേജ് കൊണ്ടുള്ള ഗുണം ധൈര്യത്തിൽ എന്തും പറയാം. കാരണം അബദ്ധം അഥവാ പറ്റിയാലും ക്ഷമിക്കാനുള്ള ഒരു മനസ് ആളുകൾ കാണിക്കും. അത് കാവ്യാണ് പറഞ്ഞത് എന്ന് കണക്കാക്കും. എന്തെങ്കിലും ഒരു പ്രോഗ്രാം ഒക്കെ ഉണ്ടെങ്കിൽ അതിൽ എന്നെ പ്രസംഗിക്കാൻ വിളിച്ചാൽ നമ്മുടെ സിനിമയിലൊക്കെ ഉള്ളവർ തന്നെ ഒരു ചിരിയാണ് എന്തിനാണ് ഈ ചിരി, നമുക്ക് അടുത്തത് ചിരിക്കാനുള്ള ഒരു വിഷയം ഒക്കെ കിട്ടാൻ പോകുന്നുണ്ട് എന്നുള്ള ഒരു സൂചകം.

ആളുകൾ വലിയ സ്നേഹത്തോടെ പ്രതികരിക്കുന്ന സന്ദർങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ അമ്പലത്തിൽ ഇങ്ങനെ തൊഴുതുകൊണ്ടിരിക്കുകാണ്. അപ്പോൾ ഒരു അമ്മ വന്നിട്ട് എന്താ മുടി വെട്ടിയത് എന്ന് പറഞ്ഞ് എന്റെ കവിളിൽ പിച്ചി. കണ്ണിൽ നിന്നൊക്കെ വെള്ളം വന്നിട്ട്, ഉപദ്രവിച്ചിട്ട് ആരെങ്കിലും സ്നേഹം കാണിക്കോ’, അൽപം നീരസത്തോടെ കാവ്യ പറഞ്ഞു വെച്ചു.

ഏട്ടനുമായുള്ള ബന്ധത്തെ കുറിച്ചും കാവ്യ സംസാരിച്ചു. ‘ എന്റെ ചേട്ടൻ എന്ന് പറയുന്ന ആള് പുറത്തൊക്കെ പോയിട്ട് പഠിച്ചതാണെങ്കിലും തനി നാട്ടിൻപുറത്തുകാരനാണ്. പുറത്തൊക്കെ പോയി ഞാൻ ആരോടെങ്കിലും അധികമായി മിണ്ടിയാൽ നീ പെണ്ണാണ്, കുറച്ചൊക്കെ അടക്കവും ഒതുക്ക ഒക്കെ വേണം എന്നൊക്കെ സംസാരിക്കുന്ന ആളാണ്. ലിപ്സ്റ്റിക്കിന് ലൈനർ ഇട്ടാൽ തന്നെ എന്തിനാണ് ഇതൊക്കെ ഇടുന്നത്, സിമ്പിൾ ആക്കിക്കൂടെയെന്നൊക്കെ ചോദിക്കുന്നയാളാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും ആരോപണങ്ങളെ കുറിച്ചൊന്നും ആലോചിക്കാറില്ല. കുഞ്ഞീ, എപ്പോഴും നമ്മുടെ ഉള്ളിൽ കുറ്റബോധം വരാതിരിക്കാൻ നോക്കണം അത് വന്നു കഴിഞ്ഞാൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്ന് പറയും. എന്റെ കൂടെ എന്റെ അച്ഛനും അമ്മയും ഉണ്ട്, അവർക്കറിയാം ഞാൻ എങ്ങനെയാ എന്നുള്ളത്. അതിനേക്കാൾ എനിക്കറിയാം ഞാൻ എന്താണെന്ന്. പിന്നെ എന്താണ്. എല്ലാവരെ കൊണ്ടും നല്ലത് പറയിപ്പിക്കാൻ ഒരിക്കും പറ്റില്ല’, താരം വ്യക്തമാക്കി.

 

Tags: Malayalam MovieActor DileepKavya MadhavanLatest news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

India

ആയുധനിര്‍മ്മാണത്തിലെ ഉന്നതസാങ്കേതികവിദ്യകളിലേക്ക് ഇന്ത്യ…റഡാറുകളുടെ കണ്ണുവെട്ടിക്കുന്നതിന് ഘാതക് ഡ്രോണില്‍ പുത്തന്‍ പദാര്‍ത്ഥം

Kerala

കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രിക്കസേരമോഹത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കൂട്ടയടി; രണ്ടാം ലിസ്റ്റ് പുറത്തിറക്കാനാവാതെ രാഹുല്‍ ഗാന്ധി

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

സ്വര്‍ണ്ണവിലയില്‍ ഓരോ മിനിറ്റിലും മാറ്റം വരുന്നുവെന്ന് ടി.എസ്. കല്യാണരാമന്‍; യുദ്ധത്തിന്റെ ഇംപാക്ടില്‍ സ്വര്‍ണ്ണം വ്യാപാരികളേയും വലയ്‌ക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

സുസ്ഥിര നഗര വളര്‍ച്ചയ്‌ക്കും സാമ്പത്തിക ഉണര്‍വിനും മെട്രോ റെയില്‍ എന്ന ചാലകശക്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.