Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹൈന്ദവസമൂഹത്തെ നോക്കി പല്ലിളിക്കുന്നവർ ഇസ്ലാമിക സ്വത്തവകാശം കണ്ടില്ലെന്ന് നടിക്കുന്നു; ഐഷ സുൽത്താനയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 30, 2026, 04:18 pm IST
in Kerala

തിരുവനന്തപുരം: മാറ്റങ്ങൾക്കു വിധേയമായ ഹൈന്ദവസമൂഹത്തെ നോക്കി പല്ലിളിക്കുന്നവർ ഇസ്ലാമിക സ്വത്തവകാശം സൗകര്യപൂർവം കണ്ടില്ലെന്നു വെക്കുന്നുവെന്ന് ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി ശശികല ടീച്ചർ. മനുസ്മൃതി പിറന്ന നാട്ടിൽ ഹിന്ദുവിവാഹം, വിവാഹമോചനം, സ്വത്തവകാശം, ദത്തവകാശം ഒക്കെ കാലാനുസൃതമായി നിയമത്തിന്റെ ചട്ടക്കൂടിലാക്കിയിട്ടുണ്ട്. എന്നിട്ടും യൂസഫലിയെപ്പോലുളള പ്രഗത്ഭർക്കുവരെ രജിസ്റ്റർ വിവാഹം കഴിക്കേണ്ടി വന്ന സാഹചര്യം ചർച്ച ചെയ്തില്ലെന്നും ശശികല ടീച്ചർ പറയുന്നു.

പാലക്കാട് നടു റോഡിൽ അനീസ എന്ന സ്ത്രീ നടത്തിയ നിസ്കാരത്തിൽ ആരും വർഗീയത കാണേണ്ടെന്നും സ്വാർത്ഥ താത്പര്യം ഉള്ളവർക്കേ അതിനെ തെറ്റായി കാണാൻ കഴിയൂ എന്നുമുള്ള സംവിധായിക ഐഷ സുൽത്താനയുടെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയായാണ് ശശികല ടീച്ചറും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് വന്നത്.

ടീച്ചറുടെ പോസ്റ്റ്:

അവർ റോഡിൽ നിസ്കരിച്ചത് സംഘികൾക്കെതിരായിരുന്നു എന്നു തോന്നുന്നു ??
അവരുടെ ഭർത്താവിന്റെ സ്വത്ത് അവർക്കും മക്കൾക്കും കിട്ടാതിരിക്കാൻ കാരണം യഥാർത്ഥത്തിൽ സംഘികൾ അല്ലേ ?
1937 ലെ ശരിയത്ത്( മുസ്ലിം വ്യക്തി നിയമം) ഇതുവരെ പൊളിച്ചെഴുതി UCC കൊണ്ടുവരാത്തത് സംഘികളുടെ തെറ്റു തന്നെയാണ്.
ആചാരവും വിശ്വാസവുമനുസരിച്ചല്ലല്ലോ സ്വത്ത് പിന്തുടർച്ചാവകാശം നിശ്ചയിക്കേണ്ടത്.
നായർ സ്ത്രീകൾക്ക് സ്വത്തിൽ അമിതാധികാരം ഉണ്ടായിരുന്നല്ലോ
അവരുടെ മക്കൾക്കും പേരക്കുട്ടികൾക്കും ഗർഭത്തിലുള്ള കുഞ്ഞിനും വരെ പാരമ്പര്യസ്വത്തിന്റെ ഓഹരി കിട്ടുമായിരുന്നു
1975ലല്ലേ അത് എടുത്തുകളഞ്ഞത്
പുരുഷന് തുല്യാവകാശം കിട്ടാനായിരുന്നു അത്.
എന്നാൽ മുസ്ലിം പിന്തുടർച്ചാവകാശത്തിലെ അപാകതകൾ തീർക്കാൻ വേണ്ടി VP സുഹ്റ ,സഫിയ PM, ബുഷ്റാ അലി റുബിയ സൈനുദീൻ തുടങ്ങി പലരും കോടതിയിൽ പോയെങ്കിലും ഇപ്പോഴും വഞ്ചി തിരുനക്കര തന്നെയാണ്
ഇത്തരം കേസുകളിൽ കേരള സർക്കാർ സത്യവാങ്ങ് മൂലം കൊടുക്കുമ്പോൾ കാന്തപുരത്തെയാണ് ആശ്രയിക്കുക! അല്ലാതെ മുസ്ലീം സ്ത്രീകളെ കേൾക്കാറില്ല.
അത് ശബരിമല യുവതി പ്രവേശന വിഷയത്തിലും അങ്ങനെ ത്തന്നെയല്ലേ ചെയ്തത്.
കേരളത്തിലെ ഹിന്ദു സ്ത്രീകളെ കേൾക്കാതെയല്ലേ സത്യവാങ് മൂലം നല്കിയത്.
യൂസഫലിയെപ്പോലുളള പ്രഗത്ഭർക്കുവരെ റെജിസ്റ്റർ വിവാഹം കഴിക്കേണ്ടി വന്ന സാഹചര്യം സർക്കാർ അറിയാതാവില്ലല്ലോ ?
എന്നിട്ട് അത് ചർച്ച ചെയ്തോ?
അപ്പോഴും മനുസ്മൃതി പോസ്റ്റ്മോർട്ടം നടത്താനായിരുന്നു താല്പര്യം.
മനുസ്മൃതി പിറന്ന നാട്ടിൽ ഹിന്ദുവിവാഹം വിവാഹമോചനം സ്വത്തവകാശം ദത്തവകാശം ഒക്കെ കാലാനുസൃത മായി നിയമത്തിന്റെ ചട്ടക്കൂടിലാക്കിയിട്ടുണ്ട്.
മൂന്നു കെട്ടിയ ദശരഥനും 16008 വിവാഹം (?) നടത്തിയ ശ്രീകൃഷ്ണൻമൊന്നും നിയമത്തിൽ കേറ്റിയിട്ടില്ല
ശ്രീരാമന് സീതയെ ഉപേക്ഷിക്കാം
പക്ഷേ വിജയകുമാരന് ശശികലയെ ഉപേക്ഷിക്കണമെങ്കിൽ കോടതി വിവാഹമോചനം തന്ന് ജീവനാംശവും തന്നേ പറ്റുമായിരുന്നുള്ളു.
ശിവന് ജഡയിൽ ഗംഗയെ ഇരുത്തം(?) പക്ഷേ ഇന്നത്തെ ശിവന്മാർക്ക് രണ്ടു ഭാര്യയായാൽ ജയിൽ തന്നെ ശരണം
ഇത്തരം മാറ്റങ്ങൾക്കു വിധേയമായ ഹൈന്ദവസമൂഹത്തെ നോക്കി പല്ലിളിക്കുന്നവർ ഇസ്ലാമിക സ്വത്തവകാശം സൗകര്യപൂർവം കണ്ടില്ലെന്നു വെക്കുന്നു
അതോണ്ട് തന്നെ താത്തക്കുട്ടി സംഘിടെ മേലുകയറിയതിൽ കാര്യമുണ്ട്
ഏകീയ സിവിൽ കോഡ് വൈകരുത്

Tags: PalakadhinduK.P Sasikala Teacheraisha sulthanamuslimfacebook
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലക്കാട് മണ്ഡലത്തില്‍ 2400 കോടിയുടെ വികസനപദ്ധതിയുമായി എന്‍ഡിഎയുടെ പ്രകടന പത്രിക

Kerala

വോട്ട് നഷ്ടപ്പെടുമോ എന്ന് ആശങ്ക: വെള്ളാപ്പള്ളി നടേശനെ തളളി സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി

Kerala

ഹൈന്ദവ ഐക്യസന്ദേശവുമായി ഹിന്ദു ഏകത സമ്മേളനങ്ങള്‍; മതം ഈശ്വര സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍: വത്സന്‍ തില്ലങ്കേരി

Kerala

ജി സുധാകരന്‍ പൊളിറ്റിക്കല്‍ സൈക്കോപ്പാത്ത്, നിരവധി വിദ്യാര്‍ത്ഥി-യുവജന നേതാക്കളുടെ ഭാവി തകര്‍ത്തെന്ന് ഡിവൈഎഫ്‌ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി

Kerala

പാലക്കാട് വീണ്ടും കോൺഗ്രസ് നേതാവിനെതിരെ പീഡന പരാതി; പ്രശോഭ് രാഹുൽ മാങ്കൂട്ടത്തിലിന്റെ അനുയായി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.