Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ദിലീപ് കേസ് ജയിച്ചപ്പോൾ ഒരു കെട്ട് നോട്ട് എടുത്ത് എനിക്ക് തന്നെന്നു പറഞ്ഞു,

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 29, 2026, 01:06 pm IST
in Entertainment

ഒരു സിനിമയെ സംവിധാനം ചെയ്‌തിട്ടുള്ളൂ എങ്കിലും സീരിയലുകൾക്ക് ഒരുക്കിയും സഹ സംവിധായകനായി പ്രവർത്തിച്ചും വർഷങ്ങളുടെ പരിചയ സമ്പത്തുള്ള ആളാണ് ശാന്തിവിള ദിനേശ്. നടൻ ദിലീപിനെ കേസിന്റെ ആദ്യഘട്ടം മുതൽ അനുകൂലിക്കുന്ന ആൾ കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ ബൈജു കൊട്ടാരക്കര തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തള്ളുകയാണ് അദ്ദേഹം. സിനിഫൈൽ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഞാൻ അഭിനയിച്ച സിനിമയ്‌ക്ക് തിയേറ്ററിൽ കൂട്ട കയ്യടി ഉണ്ടെന്നൊക്കെ ഞാൻ പറയുന്നത് മോശമല്ലേ. ചിലപ്പോൾ നല്ല കൂവൽ ആയിരിക്കും. എല്ലാവരും എന്നെ സ്നേഹിക്കുന്ന ആളുകൾ ഒന്നും അല്ലാലോ. ഇപ്പോൾ തന്നെ ഇന്നലെയോ മിനിഞ്ഞാന്നോ ആയി എന്റെ പഴയ സുഹൃത്തായിരുന്ന, പഴയകാലത്തെ അടുത്ത സുഹൃത്തായിരുന്ന ബൈജു കൊട്ടാരക്കര എപ്പിസോഡ് ചെയ്‌തതായി കണ്ടിരുന്നു.

അതിൽ പറയുന്നത് ദിലീപ് കേസ് ജയിച്ചപ്പോൾ തന്നെ ശ്രീജിത്ത് പണിക്കർ, ഞാൻ പുള്ളിയെ ജീവിതത്തിൽ കണ്ടിട്ട് പോലുമില്ല കേട്ടോ, എന്നെയും ഒക്കെ വിളിച്ചു വരുത്തി ഓരോ കെട്ട് നോട്ട് എടുത്ത് വച്ചോ എന്ന് പറഞ്ഞു തന്നുവെന്നാണ്. അവിടെ ഇരുന്ന് കൊണ്ട് തന്നെ ഫോൺ ചെയ്‌തു പറഞ്ഞു നാദിർഷാ, ദിനേശേട്ടൻ വന്നിട്ടുണ്ട്, ഒരു സീൻ പുള്ളിയെ കൊണ്ട് ചെയ്യിക്കണം കേട്ടോ. അതിനേക്കാളും നല്ലത് എന്നെ ദിലീപ് വിളിച്ചുകൊണ്ട് പോയി തൊടുപുഴയിൽ നടക്കുന്ന ഷാജി കൈലാസിന്റെ മകന്റെ സിനിമയിൽ ഒരു വലിയ സീൻ തരുന്നതല്ലേ. നാദിർഷയെ വിളിച്ചു പറയുന്നു എന്നൊക്കെ. ഇങ്ങനെയൊക്കെ പറയുന്ന ഒരുത്തനാണ് അയാൾ. നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും വിലയിരുത്താം. പക്ഷേ, നടിയെ ആക്രമിച്ചതിന്റെ ഒറിജിനൽ മെമ്മറി കാർഡ് കാനഡയിലെ ഒരാളുടെ കൈയിൽ ഉണ്ടെന്നും അത് ഉടനെ കിട്ടുമെന്നും ഒരു പ്രമുഖ ചാനലിൽ ഇരുന്ന് പറഞ്ഞ ആളാണ് അയാൾ.

അയാൾ എന്തും പറയും. അവനെ പോലീസുകാർ മച്ചമ്പി ആയിട്ട് വച്ച് നടക്കുന്നത് കൊണ്ട് ഒരു പോലീസുകാരനും വിളിച്ച് കാനഡയിൽ നിന്ന് കാർഡ് വന്നോ എന്ന് ചോദിയ്‌ക്കില്ല. അതുകൊണ്ട് ലൈസൻസ് ഉണ്ട്, എന്തും പറയാൻ. റിസർവ് ബാങ്ക് ദിലീപിന്റെ വീട്ടിലാണെന്ന് തോനുന്നു. എനിക്ക് ഒക്കെ ഒരുകെട്ട് നോട്ടാണ് തന്നതെന്നാണ് പറയുന്നത്. ആർക്കൊക്കെയോ കൊടുത്തു.

അതിന്റെ വ്യക്തമായ തെളിവ് അവന്റെ കൈയിൽ ഉണ്ടെന്നാണ് പറഞ്ഞത്. ഇവൻ തെളിവും കൊണ്ട് നടക്കുന്ന ആളാണ്. ഏത് കാര്യം ചോദിച്ചാലും തെളിവ് പറയും. ഞാൻ സംവിധാനം ചെയ്യുന്നതൊക്കെ കൊറോണയോടെ നിർത്തി. ഇനി അഭിനയിക്കണം എന്നൊന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല. കാരണം യൂട്യൂബ് കൊണ്ട് സുഭിക്ഷമായി ഞാൻ ജീവിക്കുന്നുമുണ്ട്. രണ്ട് ലക്ഷത്തിൽ കൂടുതൽ സബ്സ്ക്രൈബേഴ്‌സ് എനിക്കുണ്ട്.

റീച്ചിന് വേണ്ടി എന്തും കാണിക്കുന്ന പെൺകുട്ടികളോട് എനിക്ക് ഒന്നും പറയാനില്ല. എനിക്ക് പറയാനുള്ളത് ദീപക്കുമാരോടാണ്. നിങ്ങൾ സത്യസന്ധമായി ജീവിക്കുന്നവർ ആണെങ്കിൽ പോടീ പുല്ലേ എന്ന് പറയണം അവരോടൊക്കെ. എന്നെ എങ്ങാനും ആയിരുന്നു ഇത് ചെയ്‌തത്‌ എങ്കിൽ ഞാൻ മറുപടി കൊടുത്തേനെ. റീച്ചിന് വേണ്ടി ഇവരൊക്കെ എന്തും ചെയ്യും. എന്റെ പാർട്ടി അല്ലേ ഭരിക്കുന്നത്, എന്റെ മുഖ്യമന്ത്രിക്ക് ആണുങ്ങളെ വേണ്ട.

കമൽ എന്ന സംവിധായകൻ കാരണം ഞാൻ ഇപ്പോൾ പോക്‌സോ കേസിലാണ്. കോടതി കയറി ഇറങ്ങുകയല്ലേ. പെണ്ണുങ്ങൾ എന്ത് ചെന്ന് പറഞ്ഞാലും മുഖ്യമന്ത്രി അന്വേഷിക്കാൻ പറയും. ചലച്ചിത്ര അക്കാദമിയുടെ ബോഡും വച്ച് കാണിക്കാൻ പാടില്ലാത്തത് ഒക്കെ കാണിച്ചത് ഞാൻ ഒരു ചാനലിൽ വിളിച്ചു പറഞ്ഞപ്പോൾ എന്റെ പേരിൽ കേസ്, പോക്സോ കേസ് കൊടുപ്പിച്ചു. എന്റെ രോമത്തിൽ തൊടാൻ ആവില്ല. കാരണം എനിക്ക് കേസ് ജയിക്കുമെന്ന് അറിയാം.

 

Tags: nadhiirshadileepLatest newsshanthivila dhinesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മമ്മൂക്ക അഭിനയിച്ച സിനിമകളുടെ പോസ്റ്ററുകളിൽ കിടന്നാണ് അമ്മാളു അമ്മ ഉറങ്ങിയിരുന്നത്;സീമ ജി നായർ

Kerala

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

Kerala

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

Kerala

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ആസാമിലും ബിജെപി സര്‍ക്കാര്‍; നാട്ടില്‍ തൊഴില്‍ സാധ്യതകള്‍ തെളിയുന്നു, ഭായിമാര്‍ കേരളത്തിലേക്ക് മടങ്ങുന്നില്ല

കമൽ ഹാസൻ സ്വകാര്യ ചാർട്ടറുകളും ആഡംബര യാത്രകളും ഉപേക്ഷിക്കുന്നു

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

പിണറായി വിജയൻ അടച്ചുപൂട്ടിയ സെക്രട്ടറിയേറ്റിന്റെ സമരകവാടം തുറന്നു; നോർത്ത് ഗേറ്റ് തുറന്നത് പത്ത് വർഷങ്ങൾക്ക് ശേഷം

എൽ.ടി.ടി.ഇ മേധാവി പ്രഭാകരന് ആദരമർപ്പിച്ച് വിജയ്; ലങ്കൻ തമിഴർക്കായി നിലകൊള്ളുമെന്ന് പ്രഖ്യാപനം

13-ാം നമ്പറിനെ ഇത്രയ്‌ക്ക് ഭയമോ? മന്ത്രിസഭയില്‍ ആര്‍ക്കും ഈ കാര്‍ വേണ്ട; പേടി മാറാതെ യുഡി എഫ് മന്ത്രിമാർ

ചന്ദ്രദാസ് കേശവപിള്ള

ചന്ദ്രദാസിന്റെ ഇടപെടലിനു ഫലം; സംസ്ഥാനത്ത് വയോജന വകുപ്പായി, പുതിയ സര്‍ക്കാരിന്റെ ആദ്യ പ്രഖ്യാപനത്തില്‍ ഇടംപിടിച്ചു

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

എച്ച്എല്‍എല്ലിന്റെ സ്മരണിക നാണയം കേന്ദ്ര സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ പ്രകാശനം ചെയ്യുന്നു. എച്ച്എല്‍എല്‍ സിഎംഡി ഡോ. അനിത തമ്പി, ഡയറക്ടര്‍മാരായ പി. രമേഷ്, എന്‍. അജിത്, ബെന്നി ജോസഫ് തുടങ്ങിയവര്‍ സമീപം

എച്ച്എല്‍എല്‍ വജ്രജൂബിലി; 60 രൂപയുടെ സ്മരണിക നാണയം പുറത്തിറക്കി

കൃഷിവൈഭവ് മേളയിലെ മാവേലിക്കര ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ സ്റ്റാളില്‍ ചെയര്‍മാന്‍ ഗോപന്‍ ചെന്നിത്തല

ഓണാട്ടുകര എള്ളിന്റെ പെരുമയുമായി കൃഷിവൈഭവ് മേള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.