Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഈ രാജ്യത്ത് വർഗീയത ഉണ്ടായിരുന്നെങ്കിൽ സൽമാനും, ഷാരൂഖും വൻ താരങ്ങളാകുമായിരുന്നില്ല : എ ആർ റഹ്മാനെ തള്ളി അരുൺ ഗോവിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2026, 01:58 pm IST
in India

മുംബൈ : ബോളിവുഡിൽ വർഗീയത ഉണ്ടെന്ന സംഗീതസംവിധായകൻ എ.ആർ. റഹ്മാന്റെ പ്രസ്താവനയ്‌ക്കെതിരെ നടൻ അരുൺ ഗോവിൽ . സാമുദായിക വിവേചനം കാരണം ആളുകൾക്ക് ജോലി നിഷേധിക്കപ്പെട്ട സംഭവം സിനിമാ ഇൻഡസ്ട്രിയിൽ ഒരിക്കലും സംഭവിച്ചിട്ടില്ലെന്ന് അരുൺ ഗോവിൽ പറഞ്ഞു.

ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസും (FWICE) സിനി ആർട്ടിസ്റ്റ് വെൽഫെയർ ട്രസ്റ്റും (CAWT) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . ചലച്ചിത്രമേഖലയിലെ വർഗീയ വിവേചനം എന്ന ആരോപണത്തെ അരുൺ ഗോവിൽ തള്ളിക്കളഞ്ഞു.

“സാമുദായിക വിവേചനം കാരണം ആളുകൾക്ക് ജോലി നിഷേധിക്കപ്പെട്ടത് ഞങ്ങളുടെ ഇൻഡസ്ട്രിയിൽ ഒരിക്കലും സംഭവിച്ചിട്ടില്ല. ഞങ്ങളുടെ ഇൻഡസ്ട്രിയിൽ ഇതിന് ഉദാഹരണങ്ങളുണ്ട്. എല്ലാ മതത്തിൽപ്പെട്ടവരും ഞങ്ങളുടെ ഇൻഡസ്ട്രിയിൽ ജോലി ചെയ്തിട്ടുണ്ട്. ഇന്നും അങ്ങനെയാണ് . വാസ്തവത്തിൽ, വർഗീയ വിവേചനം ഇല്ലാത്ത ഒരേയൊരു ഇൻഡസ്ട്രി സിനിമാ ഇൻഡസ്ട്രി മാത്രമാണ്.” അദ്ദേഹം പറഞ്ഞു.

തന്റെ വാദത്തിന് തെളിവായി ഹിന്ദി സിനിമയിലെ ചില വലിയ താരങ്ങളെ കുറിച്ചും അരുൺ ഗോവിൽ പറഞ്ഞു. “മുമ്പ്, ദിലീപ് കുമാറിനെപ്പോലുള്ള നടന്മാരുണ്ടായിരുന്നു; അദ്ദേഹത്തിന്റെ കാലത്ത് അദ്ദേഹമായിരുന്നു ഇവിടുത്തെ രാജാവ് . ഇന്നും ഷാരൂഖ്, സൽമാൻ, ആമിർ എന്നിവരെല്ലാം താരങ്ങളാണ്. വർഗീയ വിവേചനം ഉണ്ടായിരുന്നെങ്കിൽ, അവർ എങ്ങനെ താരങ്ങളാകുമായിരുന്നു?” എന്നും അരുൺ ഗോവിൽ ചോദിച്ചു.

കഴിഞ്ഞ 8 വർഷത്തിനിടെ ബോളിവുഡ് ആകെ മാറിയെന്നും, അധികാര ശ്രേണിയിലെ മാറ്റം ആകെ പ്രകടമാണെന്നുമായിരുന്നു റഹ്മാന്റെ പ്രസ്താവന . മാത്രമല്ല ക്രിയേറ്റീവ് അല്ലാത്ത ആളുകളാണ് ഇപ്പോൾ കാര്യങ്ങൾ തീരുമാനിക്കുന്നത് . അതിൽ വർഗീയ വികാരവും ഉണ്ടെന്നാണ് കേൾക്കുന്നതെന്നുമാണ് എ ആർ റഹ്മാന്‍ ബിബിസി എഷ്യന്‍ നെറ്റ്‍വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.

ദക്ഷിണേന്ത്യയില്‍ നിന്ന് ബോളിവുഡിലെത്തി നിലനില്‍ക്കാന്‍ കഴിഞ്ഞ ഏക സംഗീതസംവിധായകന്‍ താനാണെന്നും എ.ആര്‍.റഹ്മാന്‍ പറഞ്ഞു. ‘ഇസൈജ്ഞാനി ഇളയരാജ ഏതാനും ഹിന്ദി സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ അവ മുഖ്യധാരാ സിനിമകളായിരുന്നില്ല. അത്തരമൊരു സ്ഥലത്ത് കയറിച്ചെല്ലാന്‍ കഴിഞ്ഞതും അവര്‍ എന്നെ സ്വീകരിച്ചതും വളരെ ചാരിതാര്‍ഥ്യമുണ്ടാക്കിയ കാര്യമാണ്.’

മോശം ലക്ഷ്യങ്ങളോടെ ചെയ്യുന്ന സിനിമകളിൽ താൻ സഹകരിക്കില്ല .വിക്കി കൗശല്‍ നായകനായ ‘ഛാവ’യെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ അത് ഭിന്നതയുണ്ടാക്കുന്ന സിനിമ തന്നെയാണെന്നും റഹ്മാന്‍ പറഞ്ഞിരുന്നു. ഇതിനെതിരെ കങ്കണ റണാവത്ത് , സംവിധായകൻ ഇംതിയാസ് അലി, തസ്ലീമ നസ്ലീൻ എന്നിവർ അടക്കം രംഗത്തെത്തിയിരുന്നു.

Tags: Arun Govil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയിലെ മദ്രസകളിൽ വരെ സിസിടിവി ക്യാമറകളുണ്ട് ; ഇന്ത്യയിലെ പള്ളികളും മദ്രസകളും എന്തിന് ഒഴിവാക്കണം ; അരുൺ ഗോവിൽ

Entertainment

രാമനാകാൻ എത്തിയ അരുൺ ഗോവിലിനെ നിരസിച്ച രാമാനന്ദ് സാഗർ ; പുഞ്ചിരിയിൽ രാമാനന്ദ് സാഗറിനെ വീഴ്‌ത്തി ; രാമനാകാൻ പുകവലി ഉപേക്ഷിച്ച അരുൺ ഗോവിൽ

അരുണ്‍ ഗോവില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
India

റീലിലെ രാമന്‍ റിയലായി മീററ്റില്‍

Bollywood

അന്ന് രാമന്‍ ഇന്ന് മോദി; ‘ആര്‍ട്ടിക്കിള്‍ 370’ സിനിമയുടെ കാസ്റ്റിങ് ചര്‍ച്ചയാകുന്നു; 12 മില്ല്യണ്‍ വ്യൂസ് കഴിഞ്ഞ് ട്രെയിലര്‍

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.