Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

77ാം റിപ്പബ്ലിക് ആഘോഷത്തിന്റെ മുഖ്യആകര്‍ഷണങ്ങളില്‍ ഒന്നായി കീരവാണിയുടെ ‘വന്ദേമാതരം’; റഹ്മാന് ശേഷം വീണ്ടും വന്ദേമാതരം അവതരിപ്പിക്കുമ്പോള്‍

77ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യ ആകര്‍ഷങ്ങളില്‍ ഒന്ന് കീരവാണിയുടെ വന്ദേമാതരം. 2500 കലാകാരന്മാരുമായി ചേര്‍ന്നാണ് കീരവാണി വന്ദേമാതരം അവതരിപ്പിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2026, 07:35 pm IST
in India, Music, Entertainment
കീരവാണി ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ വന്ദേമാതരം അവതരിപ്പിക്കുന്നതിന്‍റെ എഐ ചിത്രം

കീരവാണി ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ വന്ദേമാതരം അവതരിപ്പിക്കുന്നതിന്‍റെ എഐ ചിത്രം

ന്യൂദല്‍ഹി:77ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യ ആകര്‍ഷങ്ങളില്‍ ഒന്നായി ഓസ്കാര്‍ സംഗീതജേതാവായ എം.എം.കീരവാണിയുടെ വന്ദേമാതരം. 2500 കലാകാരന്മാരുമായി ചേര്‍ന്നാണ് കീരവാണി ‘വന്ദേമാതരം’ ഗാനം അവതരിപ്പിക്കുക.

കഴിഞ്ഞ ദിവസം സമൂഹമാധ്യമമായ എക്സില്‍ പങ്കുവെച്ച കുറിപ്പിലാണ് തനിക്ക് കൈവന്ന അപൂര്‍വ്വ ഭാഗ്യത്തെക്കുറിച്ച് കീരവാണി വെളിപ്പെടുത്തിയത്.

എംഎം കീരവാണിയുടെ സമൂഹമാധ്യമ പോസ്റ്റ്: 

വന്ദേമാതരത്തിന്റെ 150ാം വാര്‍ഷികമാണെന്നതിനാലാണ് കേന്ദ്രസാംസ്കാരിക വകുപ്പ് വീണ്ടും വന്ദേമാതരം വീണ്ടും അവതരിപ്പിക്കേണ്ടതിനെക്കുറിച്ച് ആലോചിച്ചത്. ആര്‍ആര്‍ആര്‍ സിനിമയില്‍ നാട്ടു നാട്ടു നാട്ടു എന്ന ഗാനം സൃഷ്ടിച്ച് ഓസ്കാര്‍ നേടി കീരവാണിയെത്തന്നെ ആ ജോലി ഏല്‍പിക്കുകയായിരുന്നു.

ഈ ജനുവരി 26ലെ റിപ്പബ്ലിക് ദിനാഘോഷത്തിന് വന്ദേമാതരം അവതരിപ്പിക്കാന്‍ കഴിയുന്നതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് കീരവാണി പറഞ്ഞു. എന്തായാലും വ്യത്യസ്തമായ ഒരു വന്ദേമാതരം കേള്‍ക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ദേശസ്നേഹികളും സംഗീതപ്രേമികളും.

1997ലെ എ.ആര്‍. റഹ്മാന്റെ വന്ദേമാതരം
1997ല്‍ സ്വാതന്ത്ര്യത്തിന്റെ 50ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഇതിന് മുന്‍പ് വന്ദേമാതരം പ്രശസ്തമായ രീതിയില്‍ പുനരവതരിപ്പിച്ചത്. 1997ല്‍ മുംബൈയില്‍ സ്ക്രീന്‍ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ റഹ്മാന്‍ അവിടെ വെച്ച് പഴയ ക്ലാസ് മേറ്റായ ഭരത് ബാലെയെ കണ്ടുമുട്ടുന്നു. അപ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ 50ാം വാര്‍ഷികത്തിന് വന്ദേമാതരം പുനരവതരിച്ചാലോ എന്ന ഒരു ആശയം ഇവരുടെ സംഭാഷണത്തിനിടയില്‍ ഉരുത്തിരിഞ്ഞത്.

ആയിടയ്‌ക്കാണ് സോണി മ്യൂസിക് എന്ന കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം വ്യാപകമാക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള കലാകാരന്മാരുടെ സംഗീത ആല്‍ബം വിപണിയില്‍ ഇറക്കി ശ്രദ്ധനേടാനുള്ള ഒരുക്കത്തിലായിരുന്നു സോണി മ്യൂസിക്. അപ്പോഴാണ് സോണിക്ക് മുന്‍പില്‍ റഹ്മാന്‍ വന്ദേമാതരം എന്ന ആശയം മുന്നോട്ട് വെച്ചത്. സോണി മ്യൂസിക് ആ പദ്ധതിക്ക് പണം മുടക്കാന്‍ തയ്യാറായി. അങ്ങിനെയാണ് റഹ്മാന്‍ വന്ദേമാതരം എന്ന സംഗീത ആല്‍ബം സൃഷ്ടിച്ചത്.

കീരവാണിയ്‌ക്ക് ഓസ്കാന്‍ നേടിക്കൊടുത്ത ആര്‍ആര്‍ആര്‍ എന്ന സിനിമയിലെ നാട്ടു നാട്ടു നാട്ടു എന്ന ഗാനം:

Tags: AR Rahman VandemataramMM KeeravaniRepublic DayVande MataramOscar winner Keeravani77th Republic Day
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വന്ദേമാതരത്തിന്റെ ബഹുസ്വരത

Kerala

വന്ദേമാതരം സ്വാതന്ത്ര്യസമരത്തിന്റെ പ്രേരണാമന്ത്രം; വിവാദമാക്കുന്നവര്‍ നടത്തുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനം

Kerala

വന്ദേമാതരത്തിലെ ലക്ഷ്മീദേവിയും ദുര്‍ഗ്ഗാദേവിയും മുഹമ്മദ് റിയാസിനെ ചൊടിപ്പിച്ചോ? റിയാസിന്‍റേത് കമ്മ്യൂണിസമല്ല, കമ്മ്യൂണലിസം

Editorial

വന്ദേമാതരത്തോട് എന്തേ ഇത്ര അസഹിഷ്ണുത?

Kerala

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

പുതിയ വാര്‍ത്തകള്‍

കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി’​ക്കെ​തി​രെ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യപ്പെട്ട് സു​പ്രീം​കോ​ട​തി​യി​ൽ ഹർ​ജി

പാളയം മാര്‍ക്കറ്റിലെ കെട്ടിടങ്ങളുടെ കോണിയ്‌ക്കടുത്ത് നിര്‍മ്മിച്ച അനധികൃത നിര്‍മ്മിതികള്‍ പൊളിച്ചുമാറ്റി തുടങ്ങി

ആരിഫ് ഹുസൈന്‍ തെരുവത്ത് (ഇടത്ത്)

തിരൂരില്‍ പരിപാടിക്ക് വന്നാല്‍ ആരിഫ് ഹുസൈന്റെ കാല് വെട്ടുമെന്ന ഭീഷണി…മലപ്പുറത്ത് ജിഹാദികളുടെ കൊലവിളി മൂലം ആരിഫ് ഹുസൈന്റെ പരിപാടി റദ്ദാക്കി

സിപിഎമ്മിലെ ഒബിസി വിഭാഗം ഇനി ബിജെപിയിലേക്കൊഴുകും; രാജീവിന്റെ നേതൃത്വത്തില്‍ ബിജെപി ഇനി കുതിച്ചുവളരും

‘ ഞാൻ മോദിയുടെ ആരാധകൻ , ഇന്ത്യയ്‌ക്ക് എന്ത് സഹായം വേണമെങ്കിലും വിളിക്കാം ‘ ; മോദിയെ പ്രശംസിച്ച് ട്രംപ് ; ഞെട്ടി പാകിസ്ഥാൻ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയ്‌ക്ക് നേരെ പാഞ്ഞുവന്നത് 600 ഡ്രോണുകള്‍….ദല്‍ഹിയെ ഉള്‍പ്പെടെ ദഹിപ്പിക്കല്‍ ലക്ഷ്യം;അവയെ ഇന്ത്യ തകര്‍ത്തതെങ്ങിനെ?

അസമിലെ വിക്രം ഛേത്രിയുടെ കഥ…അനാഥത്വവും ദാരിദ്ര്യവും വിജയത്തിന് തടസ്സമല്ലെന്ന് തെളിയിച്ച വിക്ര ഛേത്രി

ആർ‌എസ്‌എസ് മുസ്ലീങ്ങളുടെ ശത്രുവല്ല , രാജ്യത്തിനായി നിൽക്കുന്നവർ : ഭയക്കേണ്ടത് സംഘത്തെയല്ല , ജിഹാദിനായി മുറവിളി കൂട്ടുന്നവരെ : മുഹമ്മദ് റിസ്വാൻ അൻസാരി

ഇന്ത്യന്‍ സൈന്യത്തോടൊപ്പം കശ്മീരിന്റെ അതിര്‍ത്തി കാക്കുന്ന രാജപാളയം നായ്‌ക്കള്‍

പാലക്കാട് മീറ്റ്‌നയില്‍ വീട്ടിനുള്ളില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി, ഭാര്യയെയും മകനെയും അവശനിലയില്‍ ആശുപത്രിയിലേക്ക് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.