Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി സര്‍ക്കാരിനെതിരെ ബിബിസി വീണ്ടും, മോദി സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ വാങ്ങുമ്പോള്‍ എ.ആര്‍. റഹ്മാന്റെ മതം എവിടെയായിരുന്നു?

ഇപ്പോഴിതാ ബിബിസിയുടെ ഏഷ്യാനെറ്റ് വര്‍ക്ക് എ.ആര്‍. റഹ്മാനുമായി നടത്തിയ അഭിമുഖത്തിലൂടെ .ചില വിമര്‍ശനങ്ങള്‍മോദി സര്‍ക്കാരിനെതിരെ ഉയര്‍ത്തിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2026, 05:57 pm IST
in India
റഹ്മാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്നും അവാര്‍ഡ് വാങ്ങുന്നു (വലത്ത്)

റഹ്മാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്നും അവാര്‍ഡ് വാങ്ങുന്നു (വലത്ത്)

ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തെക്കുറിച്ച് ഇല്ലാക്കഥകള്‍ എഴുതി മോദിയെ വില്ലനാക്കി ചിത്രീകരിക്കുന്ന ഡോക്യൂമെന്‍ററിക്ക് ശേഷം കുറച്ചുനാളായി ബിബിസിയെക്കൊണ്ട് വലിയ ശല്ല്യമില്ലായിരുന്നു. ദ മോഡി ക്വസ്റ്റ്യന്‍ (The Modi Question) എന്ന പേരിലായിരുന്നു ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ ടെലിവിഷന്‍ പരമ്പര. ഇന്ത്യയില്‍ നടത്തുന്ന ബിസിനിസിന് കേന്ദ്രസര്‍ക്കാരിന് ബിബിസി നികുതികൊടുക്കുന്നില്ലെന്നും നികുതിവെട്ടിപ്പ് നടത്തിയെന്നും കണ്ടെത്തിയതോടെ ബിബിസി ഇംഗ്ലീഷ് ചാനലിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും അതിന്റെ പ്രവര്‍ത്തനം ദ കളക്ടീവ് ന്യൂസ് റൂം (The Collective Newsroom) എന്ന ഇടത്-ജിഹാദി ചായ് വുള്ള മാധ്യമപ്രവര്‍ത്തക സംഘത്തെ ഏല്‍പിക്കുകയുമായിരുന്നു.

ഇപ്പോഴിതാ ബിബിസി റേഡിയോയുടെ ഭാഗമായുള്ള ഏഷ്യന്‍ നെറ്റ് വര്‍ക്ക് (BBC Radio Asian Network) എ.ആര്‍. റഹ്മാനുമായി നടത്തിയ അഭിമുഖത്തിലൂടെ .ചില വിമര്‍ശനങ്ങള്‍മോദി സര്‍ക്കാരിനെതിരെ ഉയര്‍ത്തിയിരിക്കുകയാണ്. താന്‍ മുസ്ലിം ആയതിനാല്‍ തനിക്ക് സിനിമാരംഗത്ത് പഴയതുപോലെ വര്‍ക്കുകള്‍ കിട്ടുന്നില്ലെന്നായിരുന്നു റഹ്മാന്റെ വിമര്‍ശനം. ബിബിസിയുടെ ഹാറൂണ്‍ റഷീദ് എന്ന മാധ്യമപ്രവര്‍ത്തകന്‍ ഇത്തരമൊരു അഭിമുഖം നടത്തിയത് റഹ്മാനെക്കൊണ്ട് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിപ്പിക്കാനായിരുന്നു എന്ന് കരുതപ്പെടുന്നു.

കാരണം വാസ്തവവിരുദ്ധമായ ഒരു ആരോപണമാണ് റഹ്മാന്‍ നടത്തിയത്. കഴിഞ്ഞ എട്ടു വർഷമായി ഹിന്ദി സിനിമാ മേഖലയിൽ തനിക്ക് അവസരങ്ങൾ കുറഞ്ഞുവെന്നും അതിന് പിന്നിൽ വർഗീയ കാരണങ്ങളുണ്ടാകാമെന്നുമുള്ള എ.ആർ. റഹ്മാന്റെ പ്രസ്താവനക്ക് എതിരെ ഗാനരചയിതാവ് ജാവേദ് അക്തര്‍, ഷാന്‍, ശോഭ ദേ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു.

കഴിഞ്ഞ എട്ടു വർഷത്തെ കേന്ദ്രഭരണത്തിനിടയില്‍ മോദി സര്‍ക്കാര്‍ നല്‍കിയ മൂന്ന് ദേശീയ അവാര്‍ഡുകള്‍ എ.ആര്‍. റഹ്മാനായിരുന്നു എന്നതാണ് വാസ്തവം. എന്നിട്ടും എന്തിനായിരുന്നു ഇത്തരമൊരു വിമര്‍ശനം? അവഗമണിക്കണമായിരുന്നെങ്കില്‍ കേന്ദ്രസര്‍ക്കാരിന് അവാര്‍ഡില്‍ റഹ്മാനെ തഴയാമായിരുന്നില്ലേ? 2017ൽ മോം’ എന്ന ഹിന്ദി ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് രാജ്യം ഏറ്റവും വലിയ സിനിമാ പുരസ്കാരമായ ദേശീയ അവാർഡ് നൽകി റഹ്മാനെ ആദരിച്ചിരുന്നു. കൂടാതെ അതെ വർഷം തന്നെ ‘കാറ്റ് വെളിയുതൈ’ എന്ന തമിഴ് ഗാനത്തിന് മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌ക്കാരവും, 2022ൽ പൊന്നിയിൻ സെൽവൻ 1ാം ഭാഗത്തിന്റെ പശ്ചാത്തല സംഗീതത്തിനും റഹ്മാന് സർക്കാർ ദേശീയ പുരസ്ക്കാരം നൽകി ആദരിച്ചിരുന്നു.

ഏതെങ്കിലും രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായിരുന്നോ റഹ്മാന്റെ ഈ വിമര്‍ശനം എന്ന് സംശയം ഉയരുന്നുണ്ട്. മറ്റ് രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് അവര്‍ക്ക് അനുകൂലമായ സാംസ്കാരിക അന്തരീക്ഷം സൃഷ്ടിക്കാന്‍ അതത് രാജ്യങ്ങളിലെ സുപ്രസിദ്ധവ്യക്തിത്വങ്ങളെക്കൊണ്ട് അട്ടിമറിക്കേണ്ട സര്‍ക്കാരിനെ വിമര്‍ശിക്കാറുണ്ട്. സമൂഹമാധ്യമ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്ക് പല രീതിയില്‍ ഡീപ് സ്റ്റേറ്റുമായി ബന്ധപ്പെട്ടവര്‍ പ്രത്യേക പരിശീലനം നല്‍കിയതായി വാര്‍ത്ത ഉണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാരിന് എതിരായ ആശയം സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം. റഹ്മാന്‍ ഇവരുടെ ഇരയായോ എന്നാണ് സംശയിക്കപ്പെടുന്നത്.

 

Tags: modiBBCAR RahmanAsian NetworkBBC RadioNational award for Best music director
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

India

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

World

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

India

മോദിയെ ഏറ്റവും ശക്തനായ ഹിന്ദുത്വ നേതാവായി കണക്കാക്കി ; 2014 ലെ തിരഞ്ഞെടുപ്പിന് മുമ്പ് മോദിയെയും അമിത് ഷായെയും ജയിലിലടയ്‌ക്കാൻ നീക്കങ്ങളുണ്ടായി

News

വനിതാബിൽ, ഡീ ലിമിറ്റേഷൻ: എൻഡിഎ സർക്കാരിനെ പിന്തുണയ്‌ക്കുമോ ശരദ്പവാർ എൻസിപി വിഭാഗം? മഹാരാഷ്‌ട്ര രാഷ്‌ട്രീയം ന്യൂദൽഹിയിൽ പ്രകടമാകുന്നു

പുതിയ വാര്‍ത്തകള്‍

‘ഇന്ത്യ വ്യോമാക്രമണം നടത്താതെ പാകിസ്ഥാനികളെ കൊല്ലുന്നു’ ; സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭയന്ന് വിറച്ച് പാകിസ്ഥാൻ എംപിമാർ 

കോൺഗ്രസ്സിലെ കുട്ടിനേതാക്കളോടാണ്; മിണ്ടിപ്പോകരുത്, കെപിസിസി പറയുന്നു

സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍: നൃത്തം ചെയ്യുന്ന സംന്യാസി

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

ന്യൂദല്‍ഹിയിലെ ചൈനീസ് എംബസി സംഘടിപ്പിച്ച സെമിനാറില്‍ എം.എ. ബേബി, ഡി. രാജ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ചൈനീസ് അംബാസഡര്‍ ഷു ഫീഹോങ് സമീപം

എല്‍ഡിഎഫ് നേതാക്കളുടെ ചൈന എംബസി സന്ദര്‍ശനം വിവാദത്തില്‍; സിജെപിയുടെ സമരത്തിന് പിന്തുണ നല്‍കലും വനിതാ ബില്‍ സമര പ്രഖ്യാപനവും സംശയനിഴലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.