Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി സര്‍ക്കാരിനെതിരെ ബിബിസി വീണ്ടും, മോദി സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ വാങ്ങുമ്പോള്‍ എ.ആര്‍. റഹ്മാന്റെ മതം എവിടെയായിരുന്നു?

ഇപ്പോഴിതാ ബിബിസിയുടെ ഏഷ്യാനെറ്റ് വര്‍ക്ക് എ.ആര്‍. റഹ്മാനുമായി നടത്തിയ അഭിമുഖത്തിലൂടെ .ചില വിമര്‍ശനങ്ങള്‍മോദി സര്‍ക്കാരിനെതിരെ ഉയര്‍ത്തിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2026, 05:57 pm IST
in India
റഹ്മാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്നും അവാര്‍ഡ് വാങ്ങുന്നു (വലത്ത്)

റഹ്മാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്നും അവാര്‍ഡ് വാങ്ങുന്നു (വലത്ത്)

ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തെക്കുറിച്ച് ഇല്ലാക്കഥകള്‍ എഴുതി മോദിയെ വില്ലനാക്കി ചിത്രീകരിക്കുന്ന ഡോക്യൂമെന്‍ററിക്ക് ശേഷം കുറച്ചുനാളായി ബിബിസിയെക്കൊണ്ട് വലിയ ശല്ല്യമില്ലായിരുന്നു. ദ മോഡി ക്വസ്റ്റ്യന്‍ (The Modi Question) എന്ന പേരിലായിരുന്നു ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ ടെലിവിഷന്‍ പരമ്പര. ഇന്ത്യയില്‍ നടത്തുന്ന ബിസിനിസിന് കേന്ദ്രസര്‍ക്കാരിന് ബിബിസി നികുതികൊടുക്കുന്നില്ലെന്നും നികുതിവെട്ടിപ്പ് നടത്തിയെന്നും കണ്ടെത്തിയതോടെ ബിബിസി ഇംഗ്ലീഷ് ചാനലിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും അതിന്റെ പ്രവര്‍ത്തനം ദ കളക്ടീവ് ന്യൂസ് റൂം (The Collective Newsroom) എന്ന ഇടത്-ജിഹാദി ചായ് വുള്ള മാധ്യമപ്രവര്‍ത്തക സംഘത്തെ ഏല്‍പിക്കുകയുമായിരുന്നു.

ഇപ്പോഴിതാ ബിബിസി റേഡിയോയുടെ ഭാഗമായുള്ള ഏഷ്യന്‍ നെറ്റ് വര്‍ക്ക് (BBC Radio Asian Network) എ.ആര്‍. റഹ്മാനുമായി നടത്തിയ അഭിമുഖത്തിലൂടെ .ചില വിമര്‍ശനങ്ങള്‍മോദി സര്‍ക്കാരിനെതിരെ ഉയര്‍ത്തിയിരിക്കുകയാണ്. താന്‍ മുസ്ലിം ആയതിനാല്‍ തനിക്ക് സിനിമാരംഗത്ത് പഴയതുപോലെ വര്‍ക്കുകള്‍ കിട്ടുന്നില്ലെന്നായിരുന്നു റഹ്മാന്റെ വിമര്‍ശനം. ബിബിസിയുടെ ഹാറൂണ്‍ റഷീദ് എന്ന മാധ്യമപ്രവര്‍ത്തകന്‍ ഇത്തരമൊരു അഭിമുഖം നടത്തിയത് റഹ്മാനെക്കൊണ്ട് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിപ്പിക്കാനായിരുന്നു എന്ന് കരുതപ്പെടുന്നു.

കാരണം വാസ്തവവിരുദ്ധമായ ഒരു ആരോപണമാണ് റഹ്മാന്‍ നടത്തിയത്. കഴിഞ്ഞ എട്ടു വർഷമായി ഹിന്ദി സിനിമാ മേഖലയിൽ തനിക്ക് അവസരങ്ങൾ കുറഞ്ഞുവെന്നും അതിന് പിന്നിൽ വർഗീയ കാരണങ്ങളുണ്ടാകാമെന്നുമുള്ള എ.ആർ. റഹ്മാന്റെ പ്രസ്താവനക്ക് എതിരെ ഗാനരചയിതാവ് ജാവേദ് അക്തര്‍, ഷാന്‍, ശോഭ ദേ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു.

കഴിഞ്ഞ എട്ടു വർഷത്തെ കേന്ദ്രഭരണത്തിനിടയില്‍ മോദി സര്‍ക്കാര്‍ നല്‍കിയ മൂന്ന് ദേശീയ അവാര്‍ഡുകള്‍ എ.ആര്‍. റഹ്മാനായിരുന്നു എന്നതാണ് വാസ്തവം. എന്നിട്ടും എന്തിനായിരുന്നു ഇത്തരമൊരു വിമര്‍ശനം? അവഗമണിക്കണമായിരുന്നെങ്കില്‍ കേന്ദ്രസര്‍ക്കാരിന് അവാര്‍ഡില്‍ റഹ്മാനെ തഴയാമായിരുന്നില്ലേ? 2017ൽ മോം’ എന്ന ഹിന്ദി ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് രാജ്യം ഏറ്റവും വലിയ സിനിമാ പുരസ്കാരമായ ദേശീയ അവാർഡ് നൽകി റഹ്മാനെ ആദരിച്ചിരുന്നു. കൂടാതെ അതെ വർഷം തന്നെ ‘കാറ്റ് വെളിയുതൈ’ എന്ന തമിഴ് ഗാനത്തിന് മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌ക്കാരവും, 2022ൽ പൊന്നിയിൻ സെൽവൻ 1ാം ഭാഗത്തിന്റെ പശ്ചാത്തല സംഗീതത്തിനും റഹ്മാന് സർക്കാർ ദേശീയ പുരസ്ക്കാരം നൽകി ആദരിച്ചിരുന്നു.

ഏതെങ്കിലും രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായിരുന്നോ റഹ്മാന്റെ ഈ വിമര്‍ശനം എന്ന് സംശയം ഉയരുന്നുണ്ട്. മറ്റ് രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് അവര്‍ക്ക് അനുകൂലമായ സാംസ്കാരിക അന്തരീക്ഷം സൃഷ്ടിക്കാന്‍ അതത് രാജ്യങ്ങളിലെ സുപ്രസിദ്ധവ്യക്തിത്വങ്ങളെക്കൊണ്ട് അട്ടിമറിക്കേണ്ട സര്‍ക്കാരിനെ വിമര്‍ശിക്കാറുണ്ട്. സമൂഹമാധ്യമ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്ക് പല രീതിയില്‍ ഡീപ് സ്റ്റേറ്റുമായി ബന്ധപ്പെട്ടവര്‍ പ്രത്യേക പരിശീലനം നല്‍കിയതായി വാര്‍ത്ത ഉണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാരിന് എതിരായ ആശയം സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം. റഹ്മാന്‍ ഇവരുടെ ഇരയായോ എന്നാണ് സംശയിക്കപ്പെടുന്നത്.

 

Tags: National award for Best music directormodiBBCAR RahmanAsian NetworkBBC Radio
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ ആഹ്വാനം ; 3,800 ൽ നിന്ന് ലക്ഷദ്വീപിലേയ്‌ക്കെത്തിയ വിനോദസഞ്ചാരികൾ 68,000 ത്തിലേയ്‌ക്ക് ; മാലിദ്വീപിന് മോദി നൽകിയത് വമ്പൻ പണി

World

ഭീകരവാദത്തെ ശക്തമായി നേരിടും , ഇരട്ടത്താപ്പില്ല ; ഇന്ത്യ-നോർഡിക് ബന്ധങ്ങളിലെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

News

പുടിൻ വീണ്ടും ഭാരതത്തിലേക്ക്; ബ്രിക്‌സ് ഉച്ചകോടി സെപ്തംബറിൽ, ദൽഹിയിൽ

World

നോർവേയുടെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു 

World

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

പാർക്ക് സ്ട്രീറ്റ് കേസ് കെട്ടിച്ചമച്ചതെന്ന് പറഞ്ഞ മമതയെ പൊളിച്ച ഐപിഎസ് ഉദ്യോഗസ്ഥ ; മമത മാറ്റി നിർത്തിയ ദമയന്തി സെന്നിനെ വീണ്ടും നിയമിച്ച് സുവേന്ദു

കുടുംബകോടതിയില്‍ ഭാര്യയുടെ അഭിഭാഷകയെ ആക്രമിച്ച് സ്വകാര്യ കോളേജ് അധ്യാപകന്‍

വോട്ടര്‍പട്ടികയില്‍ നിന്നും പേര് വെട്ടിയവര്‍ക്ക് പണികൊടുക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍; പേരില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യം നല്‍കില്ല: അഗ്നിമിത്ര പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.