Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി സര്‍ക്കാരിനെതിരെ ബിബിസി വീണ്ടും, മോദി സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ വാങ്ങുമ്പോള്‍ എ.ആര്‍. റഹ്മാന്റെ മതം എവിടെയായിരുന്നു?

ഇപ്പോഴിതാ ബിബിസിയുടെ ഏഷ്യാനെറ്റ് വര്‍ക്ക് എ.ആര്‍. റഹ്മാനുമായി നടത്തിയ അഭിമുഖത്തിലൂടെ .ചില വിമര്‍ശനങ്ങള്‍മോദി സര്‍ക്കാരിനെതിരെ ഉയര്‍ത്തിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2026, 05:57 pm IST
in India
റഹ്മാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്നും അവാര്‍ഡ് വാങ്ങുന്നു (വലത്ത്)

റഹ്മാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്നും അവാര്‍ഡ് വാങ്ങുന്നു (വലത്ത്)

ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തെക്കുറിച്ച് ഇല്ലാക്കഥകള്‍ എഴുതി മോദിയെ വില്ലനാക്കി ചിത്രീകരിക്കുന്ന ഡോക്യൂമെന്‍ററിക്ക് ശേഷം കുറച്ചുനാളായി ബിബിസിയെക്കൊണ്ട് വലിയ ശല്ല്യമില്ലായിരുന്നു. ദ മോഡി ക്വസ്റ്റ്യന്‍ (The Modi Question) എന്ന പേരിലായിരുന്നു ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസിയുടെ ടെലിവിഷന്‍ പരമ്പര. ഇന്ത്യയില്‍ നടത്തുന്ന ബിസിനിസിന് കേന്ദ്രസര്‍ക്കാരിന് ബിബിസി നികുതികൊടുക്കുന്നില്ലെന്നും നികുതിവെട്ടിപ്പ് നടത്തിയെന്നും കണ്ടെത്തിയതോടെ ബിബിസി ഇംഗ്ലീഷ് ചാനലിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും അതിന്റെ പ്രവര്‍ത്തനം ദ കളക്ടീവ് ന്യൂസ് റൂം (The Collective Newsroom) എന്ന ഇടത്-ജിഹാദി ചായ് വുള്ള മാധ്യമപ്രവര്‍ത്തക സംഘത്തെ ഏല്‍പിക്കുകയുമായിരുന്നു.

ഇപ്പോഴിതാ ബിബിസി റേഡിയോയുടെ ഭാഗമായുള്ള ഏഷ്യന്‍ നെറ്റ് വര്‍ക്ക് (BBC Radio Asian Network) എ.ആര്‍. റഹ്മാനുമായി നടത്തിയ അഭിമുഖത്തിലൂടെ .ചില വിമര്‍ശനങ്ങള്‍മോദി സര്‍ക്കാരിനെതിരെ ഉയര്‍ത്തിയിരിക്കുകയാണ്. താന്‍ മുസ്ലിം ആയതിനാല്‍ തനിക്ക് സിനിമാരംഗത്ത് പഴയതുപോലെ വര്‍ക്കുകള്‍ കിട്ടുന്നില്ലെന്നായിരുന്നു റഹ്മാന്റെ വിമര്‍ശനം. ബിബിസിയുടെ ഹാറൂണ്‍ റഷീദ് എന്ന മാധ്യമപ്രവര്‍ത്തകന്‍ ഇത്തരമൊരു അഭിമുഖം നടത്തിയത് റഹ്മാനെക്കൊണ്ട് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിപ്പിക്കാനായിരുന്നു എന്ന് കരുതപ്പെടുന്നു.

കാരണം വാസ്തവവിരുദ്ധമായ ഒരു ആരോപണമാണ് റഹ്മാന്‍ നടത്തിയത്. കഴിഞ്ഞ എട്ടു വർഷമായി ഹിന്ദി സിനിമാ മേഖലയിൽ തനിക്ക് അവസരങ്ങൾ കുറഞ്ഞുവെന്നും അതിന് പിന്നിൽ വർഗീയ കാരണങ്ങളുണ്ടാകാമെന്നുമുള്ള എ.ആർ. റഹ്മാന്റെ പ്രസ്താവനക്ക് എതിരെ ഗാനരചയിതാവ് ജാവേദ് അക്തര്‍, ഷാന്‍, ശോഭ ദേ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിരുന്നു.

കഴിഞ്ഞ എട്ടു വർഷത്തെ കേന്ദ്രഭരണത്തിനിടയില്‍ മോദി സര്‍ക്കാര്‍ നല്‍കിയ മൂന്ന് ദേശീയ അവാര്‍ഡുകള്‍ എ.ആര്‍. റഹ്മാനായിരുന്നു എന്നതാണ് വാസ്തവം. എന്നിട്ടും എന്തിനായിരുന്നു ഇത്തരമൊരു വിമര്‍ശനം? അവഗമണിക്കണമായിരുന്നെങ്കില്‍ കേന്ദ്രസര്‍ക്കാരിന് അവാര്‍ഡില്‍ റഹ്മാനെ തഴയാമായിരുന്നില്ലേ? 2017ൽ മോം’ എന്ന ഹിന്ദി ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് രാജ്യം ഏറ്റവും വലിയ സിനിമാ പുരസ്കാരമായ ദേശീയ അവാർഡ് നൽകി റഹ്മാനെ ആദരിച്ചിരുന്നു. കൂടാതെ അതെ വർഷം തന്നെ ‘കാറ്റ് വെളിയുതൈ’ എന്ന തമിഴ് ഗാനത്തിന് മികച്ച സംഗീത സംവിധാനത്തിനുള്ള പുരസ്‌ക്കാരവും, 2022ൽ പൊന്നിയിൻ സെൽവൻ 1ാം ഭാഗത്തിന്റെ പശ്ചാത്തല സംഗീതത്തിനും റഹ്മാന് സർക്കാർ ദേശീയ പുരസ്ക്കാരം നൽകി ആദരിച്ചിരുന്നു.

ഏതെങ്കിലും രാഷ്‌ട്രീയ അജണ്ടയുടെ ഭാഗമായിരുന്നോ റഹ്മാന്റെ ഈ വിമര്‍ശനം എന്ന് സംശയം ഉയരുന്നുണ്ട്. മറ്റ് രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്ന അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് അവര്‍ക്ക് അനുകൂലമായ സാംസ്കാരിക അന്തരീക്ഷം സൃഷ്ടിക്കാന്‍ അതത് രാജ്യങ്ങളിലെ സുപ്രസിദ്ധവ്യക്തിത്വങ്ങളെക്കൊണ്ട് അട്ടിമറിക്കേണ്ട സര്‍ക്കാരിനെ വിമര്‍ശിക്കാറുണ്ട്. സമൂഹമാധ്യമ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്ക് പല രീതിയില്‍ ഡീപ് സ്റ്റേറ്റുമായി ബന്ധപ്പെട്ടവര്‍ പ്രത്യേക പരിശീലനം നല്‍കിയതായി വാര്‍ത്ത ഉണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാരിന് എതിരായ ആശയം സൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം. റഹ്മാന്‍ ഇവരുടെ ഇരയായോ എന്നാണ് സംശയിക്കപ്പെടുന്നത്.

 

Tags: modiBBCAR RahmanAsian NetworkBBC RadioNational award for Best music director
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

India

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

Screenshot
Kerala

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.